ആക്ടിംഗ് എനിക്ക് പറ്റുന്ന പരിപാടിയാണോയെന്ന് ചിന്തിച്ചിരുന്നു; നസ്‌ലിൻ

തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിംഗ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്. നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ എന്ന ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞ ഒരു സാധനമാണത്. അത് ഓൺലൈൻ കൗണ്ടറാണ്. ഗിരീഷേട്ടന്‍റെയും ഡിനോ ചേട്ടന്‍റെയും പ്രോപ്പറായൊരു ഗൈഡൻസ് അതിനുണ്ടായിരുന്നു. ഡിനോ ചേട്ടൻ ഒരുപാട് ടൈം സ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഗിരീഷേട്ടനും അറിയാം എന്താണ് വീക്ക് പോയിന്‍റ് എന്നൊക്കെ. -നസ്‌ലിൻ

Read More

സാരിയിൽ തിളങ്ങി കീർത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളിയായ കീർത്തി സുരേഷ്. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബി ടൗണിലേക്ക് എത്തുന്നത്. കീർത്തിയുടെ ഫാഷൻ സെൻസ് എടുത്തു പറയേണ്ടതാണ്. ഏത് ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിക്കൊപ്പം വലിയൊരു കമ്മൽ മാത്രമാണ് കീർത്തി അണിഞ്ഞത്. തരുൺ താഹിലിയാനി എന്ന പ്രശസ്ത ബ്രാൻഡിന്‍റെ കളക്ഷനിൽനിന്നുള്ളതാണ് കീർത്തി ധരിച്ച ഈ സാരി. മൾട്ടികളർ ത്രെഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതാണ് സാരി. സീക്വിൻസ്, കുണ്ടൻ, സർദോസി, ആരി വർക്കുകളാണ് സാരിയുടെ പ്രത്യേകത. മൾട്ടി ഐവറി നിറമാണ് സാരിക്കുള്ളത്. 2,99,900 രൂപയാണ് സാരിയുടെ വില. ചിത്രങ്ങൾ ആരാധകരും സെലിബ്രിറ്റികളും ഏറ്റെടുത്തുകഴിഞ്ഞു.

Read More

‘പാപ്പരാസികള്‍’ വ്യാജ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി പ്രമോഷന്‍ നടത്തി; പരാതി നല്‍കി നിര്‍മാതാവും സംവിധായകനും

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍’ എന്ന ചിത്രത്തിന്‍റെ വ്യാജ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ച് ജിദ്ദയില്‍ പ്രമോഷന്‍ സംഘടിപ്പിച്ചതിനെതിരേ ചിത്രത്തിന്‍റെ നിര്‍മാതാവും സംവിധായകനും പോലീസില്‍ പരാതി നല്‍കി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ സംഘടിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് നിര്‍മാതാവ് ശ്രീജിത്ത് വര്‍മ, സംവിധായകന്‍ മുനാസ് മൊയ്തീന്‍ എന്നിവരുടെ പരാതിയിലുള്ളത്. ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഫഹദ് മൈമൂണിനെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. ചിത്രം ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോം വഴി അടുത്തമാസം റിലീസിനൊരുങ്ങുകയാണെന്നും ചിത്രത്തിലെ ഇന്നസെന്‍റ് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാള സിനിമയിലെ പ്രമുഖ നടനാണ് ഡബ് ചെയ്തിരിക്കുന്നത് എന്നുമായിരുന്നു പ്രചരണം. ചിത്രത്തിന്‍റെ സൈറ്റില്‍ അഭിനേതാവ് കൂടിയായ ഫഹദും സംവിധായകനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പ്രമോഷനിലേക്ക് വരെ കാര്യങ്ങളെത്തിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞു. ഇവര്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തി എന്ന രീതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

എന്താ ചൂട്! ശ്രീലങ്കയിൽ നിന്ന് കൊച്ചിയിലെത്തി വോട്ട് ചെയ്ത് നടി അന്ന രാജൻ

ഷൂട്ടിംഗിന്‍റെ ഇടവേളയിൽ ശ്രീലങ്കയിൽ നിന്നും വോട്ട് ചെയ്യാൻ കൊച്ചി‍യിലെത്തി പ്രശസ്ത ചലച്ചിത്ര ചാരം അന്ന രാജൻ. വോട്ട് പൗരന്‍റെ അവകാശമാണെന്നും ഏത് പ്രതികൂല സാഹചര്യത്തിലും അത് വിനിയോഗിക്കണമെന്നും അന്ന വ്യക്തമാക്കി. കേരളത്തിലെ പോലെ കൊച്ചിയിലും ഇപ്പോൾ ചൂടാണെന്നും അന്ന പറഞ്ഞു. 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജൻ ശ്രദ്ധ നേടുന്നത്. തുടർന്ന് വെളിപാടിന്‍റെ പുസ്തകം, ലോനപ്പന്‍റെ മാമോദീസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി, മിസ്റ്റർ ഹാക്കർ എന്നീ സിനിമകളിലും താരം അഭിനിയിച്ചു.  

Read More

ആറു മാസത്തോളം കണ്ണാടിയില്‍ നോക്കിയില്ല, സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു; വിദ്യാ ബാലൻ

ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമാതാവ് പറഞ്ഞത്. എന്‍റെ രൂപത്തെക്കുറിച്ചുള്ള ആ കമന്‍റ് എന്നെ വളരെയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്കുശേഷം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു. എനിക്കുനേരേ ഉയർന്നിരുന്ന ബോഡി ഷെയ്മിംഗ് കമന്‍റുകൾക്ക് കാരണം എന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം. ഇപ്പോൾ അതോർക്കുമ്പോൾ കുഴപ്പമില്ല. -വിദ്യാ ബാലൻ    

Read More

അഭിനേതാക്കളുടെ കൈയിലല്ല ബോക്‌സോഫീസ് നമ്പറുകൾ; മാനുഷി ചില്ലര്‍

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ലോക സുന്ദരി മാനുഷി ചില്ലറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചു രംഗത്തു വന്നിരിക്കുകയാണ് മാനുഷി ചില്ലര്‍. ഒരു അഭിനേത്രിയെന്ന നിലയില്‍ തീര്‍ച്ചയായും സിനിമകള്‍ നന്നായി ചെയ്യണമെന്നും ആളുകള്‍ എന്‍റെ സിനിമകള്‍ ആസ്വദിക്കണമെന്നുമാണ് എന്‍റെ ആഗ്രഹം. എന്നാല്‍ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്‌സോഫീസ് നമ്പറുകള്‍ അഭിനേതാക്കളുടെ കൈയിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല -മാനുഷി ചില്ലർ പറഞ്ഞു. ചിത്രത്തില്‍ ക്യാപ്റ്റന്‍ മിഷ എന്ന കഥാപാത്രത്തെയാണ് മാനുഷി ചില്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കബീര്‍…

Read More

ഹണിറോസിന്‍റെ ‘റേച്ചൽ’; സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബാദുഷ എൻ.എം, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന റേച്ചലിന്‍റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ്‌ ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി…

Read More

രവി വർമ ചിത്രം പോലെ, ബ്ലൗസ് ധരിച്ചില്ലേ? അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിക്കാത്തത് പോലെയാണ് തോന്നുന്നത്. ട്രഡീഷ്ണൽ ആഭരണങ്ങളാണ് സാരിക്കൊപ്പം അനുശ്രീ ധരിച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും നെക്ലേസും കമ്മലും കുപ്പി വളകളും താരത്തിനെ കൂടുതൽ സുന്ദരിയാക്കി. മുടിയിൽ ജമന്തി പൂവാണ് ചൂടിയിരിക്കുന്നത്. ‘ചെന്താർ മിഴി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്‍റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മനം കവരും തമിഴ് പെണ്ണ്, രവി വർമ ചിത്രം എന്നിങ്ങനെയാണ് അനുശ്രീയുടെ ചിത്രത്തിനെ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിച്ചില്ലേ എന്നുള്ള കമന്‍റുകളും കാണാവുന്നതാണ്. കമന്‍റ് ബോക്സിൽ ഇതിനെ കുറിച്ചൊരു ചർച്ച തന്നെ…

Read More

ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി

എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പുരസ്കാര വേദിയിൽ നടൻ മോഹൻലാലിന്‍റെ നൃത്തത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഷാരൂഖ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ‘സിന്ദാ ബന്ദാ’ എന്ന ഗാനത്തിനാണ് മോഹൻലാൽ ചുവടുകൾ വച്ചത്. പോസ്റ്റ് വൈറലായതിനു പിന്നാലെ പലരും അതിനെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍റെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് താരത്തിന്‍റെ പ്രതികരണം. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആര് പറഞ്ഞാലും അനുസരിക്കും. പക്ഷെ കാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ് എന്നാണ് ഹരീഷ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… എന്‍റെ ഷാരൂഖാൻ സാർ. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസിലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷെ കാമറയും സ്റ്റേജും…

Read More

തരത്തിൽ പോയി കളിക്കെടാ… ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും

ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു. എന്‍റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്‍റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയയ്‌ക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ…

Read More