പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍; യദുകൃഷ്ണനെതിരേ പോക്‌സോ കേസ്

തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ താമസിപ്പിച്ചു പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തൊമ്മന്‍കുത്ത് വനമേഖലയിലെ കെട്ടിടത്തിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിനു വിധേയമാക്കിയത്. പെണ്‍കുട്ടിയെ കെട്ടിടത്തില്‍ ഇരുത്തി തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണു നല്‍കിയിരുന്നത്. ഇതിനിടെ പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി പോലീസിനു വിവരം ലഭിച്ചു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയെ വനത്തിനുള്ളിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയത്.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. യദുകൃഷ്ണനെതിരേ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. കൂടാതെ എസ്‌സി-എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പും ചുമത്തും. പ്രതിയെ ഇന്ന് കോടതിയില്‍…

Read More

അമ്മയുടെ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നതു ചോദ്യം ചെയ്തു; കാമുകിയുടെ മകന്‍റെ  ഇരുകൈകളും തല്ലിയൊടിച്ചു കാമുകൻ ;അമ്മയും കാമുകനും അറസ്റ്റില്‍

കൊച്ചി: അമ്മയുടെ കാമുകന്‍ വീട്ടില്‍ സ്ഥിരമായി വരുന്നത് ചോദ്യം ചെയ്ത പതിനഞ്ചുകാരനായ മകന്‍റെ ഇരുകൈകളും അമ്മയും കാമുകനും അമ്മൂമ്മയും ചേര്‍ന്നു തല്ലിയൊടിച്ചു. കമ്പിവടികൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലുവ വിടാപ്പുഴയിൽ താമസിക്കുന്ന കുട്ടിയുടെ അമ്മ, അമ്മൂമ്മ, അമ്മയുടെ കാമുകന്‍ ആലുവ സ്വദേശി സുനീഷ് (32) എന്നിവരെ കളമശേരി എസ്എച്ച്ഒ വിബിന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇരുകൈകളും ഒടിഞ്ഞ നിലയില്‍ കുട്ടിയെ ബന്ധുവാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തോളിനും വയറിനും നെഞ്ചിനും കമ്പി വടികൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആലുവ സ്വദേശിയായ കാമുകന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. വീട്ടില്‍ സ്ഥിരമായി എത്താറുള്ള ഇയാളുടെ വരവിനെ പതിനഞ്ചുകാരന്‍ വിലക്കുകയുണ്ടായി. ഇതിന്‍റെ ദേഷ്യത്തിലാണ് കുട്ടിയെ പ്രതികള്‍ ക്രൂരമായി…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…  28 മുതൽ വന്ദേഭാരത് ഉൾപ്പെടെയുള്ള ഏഴ് ട്രെയിനുകൾക്ക് സമയമാറ്റം

തിരുവനന്തപുരം: ഈ മാസം 28 മുതൽ സംസ്ഥാനത്ത് ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം. വന്ദേഭാരത് ഉൾപ്പെടെയുള്ള ഏഴ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ട്രെയിന്‍ നമ്പര്‍ 20634- തിരുവനന്തപുരം സെന്‍ട്രല്‍ കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.20ന് കാസര്‍കോട് എത്തും.(നിലവിലുള്ള സമയം: കാസര്‍കോട്:1.25) ട്രെയിന്‍ നമ്പര്‍ 16355 കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ് രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: 09.20.) ട്രെയിന്‍ നമ്പര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്ലി എക്‌സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍:10.30 .) ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍ ജംഗ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. (നിലവിലുള്ള സമയം:…

Read More

ഒരു പടംപോലും കിട്ടിയില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല ! വെട്ടിത്തുറന്നു പറഞ്ഞ് നവ്യാനായര്‍…

മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനവും ഇഷ്ടവും കൂടാതെ മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി…

Read More

ഉപരാഷ്ട്രപതിക്കൊപ്പം ക്ലിഫ് ഫൗസിലെ  പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തില്ല; കാര്യകാരണം പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവർണർ പറഞ്ഞത്.കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവർണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. പക്ഷെ ഗവർണർ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്തിരുന്നില്ല. ഇതേപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഡൽഹിയിലായിരുന്നു ഗവർണറുടെ പ്രതികരണം. .

Read More

ഡോ. വന്ദനയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി ആശുപത്രിയിൽ നിരീക്ഷണത്തിൽ; കേസ് അന്വേഷിക്കാൻ ദേശീയ വനിതാകമ്മീഷനും 

കൊല്ലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിയുടെ മാനസികാരോഗ്യ അവസ്ഥ വിലയിരുത്താനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. പ്രതിയുടെ ശരിയായ മാനസികാവസ്ഥ വ്യക്തമാകണമെങ്കിൽ ആശുപത്രിയിൽ കിടക്കണമെന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശാനുസരണം പ്രതിയെ നിരീക്ഷണത്തിലയച്ചത്. സന്ദീപ് മെഡിക്കൽ കോളജിലെ പ്രത്യേക നിരീക്ഷണ സെല്ലിലാണ്. സന്ദീപിന്‍റെ റിമാൻഡ് കാലാവധി ജൂൺ അഞ്ചുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷ 27ന് കോടതി പരിഗണിക്കും.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ വനിതാകമ്മീഷനും അന്വേഷിക്കും. വനിതാകമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തുമെന്നാണ് സൂചന.ആശുപത്രി അധികൃതർ. അന്വേഷ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.

Read More

ഔദ്യോഗിക കാര്യങ്ങളിൽ മുഴുകി പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി; തുടർഭരണം നേടി രണ്ടാമതും മുഖ്യമന്ത്രിയായ ഇടതുപക്ഷത്തിന്‍റെ ഏകയാൾ…

തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ ആണ്. ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്‍റെ ജനന തീയതി 1945 മാർച്ച് 21നാണ്. എന്നാൽ തന്‍റെ യഥാർഥ ജന്മദിനം 1945 മേയ് 24 നാണ് എന്ന് പിണറായി വിജയൻ തന്നെയാണ് നേരത്തെ അറിയിച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായി വിജയൻ തന്‍റെ യഥാർഥ ജനനതീയതി വെളിപ്പെടുത്തിയത്. പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെ ഇത്തവണയും പിണറായി വിജയൻ ഔദ്യോഗിക തിരക്കുകളിലാണ്.പിറന്നാൾദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും പായസം നൽകുന്ന പതിവ് ഇത്തവണയും ഉണ്ടാകും. ഇന്ന് മന്ത്രിസഭായോഗത്തിനു ശേഷം സർക്കാരിന്‍റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 1945 മേയ് 24ന് തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം…

Read More

ഇരുചക്രവാഹനത്തിൽ 12 വയസിൽ  താഴെയുള്ള കുട്ടികൾക്ക് താൽകാലിക ഇളവ്;   എഐ കാമറ നിരീക്ഷണം വഴിയുള്ള പിഴ ജൂൺ 5 മുതൽ

  തിരുവനന്തപുരം: റോഡുകളിൽ എ ഐ കാമറ നീരിക്ഷണം വഴിയുള്ള പിഴ അടുത്തമാസം അഞ്ച് മുതൽ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണിരാജു. അതേസമയം ഇരുചക്രവാഹനത്തിൽ കുട്ടിയുമായി സഞ്ചരിക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം വരുവരെ ഇളവുണ്ടാകും. 12 വയസിന് താഴെയുള്ള കുട്ടികളെ തൽക്കാലത്തേക്ക് പിഴയിൽ നിന്നൊഴിവാക്കും. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ രണ്ടു പേർക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

Read More

ആരാധകരെ കണ്ണീരിലാഴ്ത്തി ബ്രസീലിയന്‍ ഫിറ്റ്‌നസ് സുന്ദരി ലുവാന ജാര്‍ഡിം വിടവാങ്ങി ! മരണം അക്രമികളുടെ വെടിയേറ്റ്…

അഴകളവുകള്‍ കൊണ്ട് ആഗോളതലത്തില്‍ തന്നെ അനവധി ആരാധകരെ സൃഷ്ടിച്ച ബ്രസീലിയന്‍ ഫിറ്റ്നെസ് ട്രെയിനറും ഗ്ളാമര്‍ മോഡലുമായ ലുവാന്ന ജാര്‍ഡിം(30) വെടിയേറ്റ് മരണമടഞ്ഞു. ഒരു മോഷണ ശ്രമത്തിനിടയില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ മരണം സംഭവിച്ച വിവരം കുടുംബം ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 21 ന് വൈകിട്ടായിരുന്നു മരണത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവും കുഞ്ഞു മകനുമായി റിയോ ഡി ജനീറോയിലൂടെ യാത്ര ചെയ്യുമ്പോള്‍ കുറേ അക്രമികള്‍ ഇവരുടെ കാറിനരികിലെത്തി വെടിവെയ്ക്കുകയായിരുന്നു. ഒരു വെടിയുണ്ട ഇവരുടെ ഹൃദയത്തില്‍ വന്നു തറയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ മെയറിലെ സല്‍ഗാഡോ ഫിലോ മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ ഇവര്‍ക്ക് ബോധം നഷ്ടമാകുകയായിരുന്നു. സംഭവം മോഷണശ്രമമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം ഇത് മോഷണശ്രമം അല്ലെന്നും കൊലപാതകം തന്നെയാണെന്നും അക്രമികള്‍ തന്റെ മകളെയും കുടുംബത്തെയും പിന്തുടരുകയായിരുന്നെന്നും…

Read More

ബസ് സമരം വരുന്നത് അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ; അനിശ്ചിതകാല സ്വകാര്യ ബസ് സമരം അനാവശ്യമെന്നു ഗതാഗതമന്ത്രി

കോഴിക്കോട്: അധ്യയനവര്‍ഷം തുടങ്ങാനിരിക്കേ സമരമുഖത്തേക്ക് വീണ്ടും ബസുടമകള്‍ എത്തുമ്പോള്‍ ദുരിതത്തിലാകുക വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ജൂണ്‍ ഏഴുമുതല്‍ പണിമുടക്ക് ഉറപ്പായി. വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്‍റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബസുടമകള്‍ നിരന്തരമായി ഉയര്‍ത്തുന്ന ആവശ്യമാണിത്. അതേസമയം കോവിഡനന്തരമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബസുടമകള്‍ ഉയര്‍ത്തിയ ചാര്‍ജ് വര്‍ധന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കണ്‍സഷന്‍ ചാര്‍ജ് ഉയര്‍ത്തിയാല്‍ വിദ്യാര്‍ഥിസംഘടനകള്‍ എതുരീതിയില്‍ പ്രതികരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. വിവിധ മേഖലകളിലുണ്ടായ ചാര്‍ജ് വര്‍ധനവ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചരത്തില്‍ പ്രത്യേകിച്ചും. തിരുവനന്തപുരം: സ്വകാര്യബസ് ഉടമകൾ ഗതാഗതമന്ത്രിയുമായി നടത്തിയ…

Read More