പി. ജയരാജന്‍റെ മകനും ഡിവൈഎഫ്ഐയും തമ്മിൽ സൈബർ യുദ്ധം; “അച്ഛനോടുള്ള ബഹുമാനം ‌മകൻ കളയരുത്’

കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പി.ജയരാജന്‍റെ മകനും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സൈബർ പോരാട്ടം. ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ കിരണിനെതിരേയാണ് ജയരാജന്‍റെ മകൻ ജയിൻ രാജ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. ജയിൻ രാജിന്‍റെ പോസ്റ്റിനെതിരേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റും പാനൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്ത് വന്നിരുന്നു. ജയിൻ രാജിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. എന്നാൽ, സൈബർ ഇടങ്ങളിൽ ജയിൻ രാജിനെതിരേ രൂക്ഷമായ ആക്രമണമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത്. അച്ഛനോടുള്ള ബഹുമാനം മകൻ കളയിക്കരുത് തുടങ്ങിയ പരാമർശങ്ങളും അസഭ്യവർഷങ്ങളുമായാണ് സൈബർ പോരാട്ടം. ജയിൻ രാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്പി. ജയരാജന്‍റെ മകന്‍ ജയിന്‍ രാജ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചത് ഡിവൈഎഫ്ഐ നേതാവ് കിരണ്‍ പാനൂരിന്‍റെ തെറിവിളി കമന്‍റായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ കിരണ്‍ ഒരു വര്‍ഷം…

Read More

സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചത് 21 കോടിയുടെ ഹെറോയിൻ; തട്ടിപ്പിന്‍റെ പുത്തൻ രീതിയെ പൊളിച്ചടുക്കി പോലീസ്, മൂന്ന് പേർ അറസ്റ്റിൽ

ഹെറോയിൻ അടങ്ങിയ 198 സോപ്പ് ബോക്‌സുകൾ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്  ചെയ്തതായി പോലീസ് അറിയിച്ചു. ഗുവാഹത്തിയിലെ അടുത്തുള്ള ജോറാബത്തിൽ നിന്ന് ഞായറാഴ്ച രാത്രി 2.527 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ സോപ്പുപെട്ടിയാണ് ഗുവാഹത്തി പോലീസ് പിടിച്ചെടുത്തത്.  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. മണിപ്പൂർ സ്വദേശികളായ എംഡി അമീർ ഖാൻ, എംഡി യാക്കൂപ്പ്, എംഡി ജാമിർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഏകദേശം 21 കോടി രൂപ വിപണി വിലയുള്ളതും 2.527 കിലോഗ്രാം ഭാരമുള്ളതുമായ ഹെറോയിൻ  198 സോപ്പ് ബോക്സുകളിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബോറ പറഞ്ഞു. #WarOnDrugs got a huge boost when a joint team from Jorabat OP & CGPD team busted a huge consignment of 198 soap boxes of…

Read More

സുഡാനിൽ ഡ്രോൺ ആക്രമണം; 40 മരണം, മുപ്പതിലേറെപ്പേർക്ക് പരിക്ക്

കയ്റോ: തെക്കൻ സുഡാനിലെ ഖാർത്തുമിൽ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാൽപതുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യ-മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു. ആശുപത്രിയുടെ പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ നിയന്ത്രണത്തിനായി ജനറൽ, അബ്ദൽ ഫത്ത ബുർഹാന്‍റെ നേതൃത്വത്തിലുള്ള സൈന്യവും ജനറൽ മുഹമ്മദ് ഹമദാൻ ഡഗാലോയുടെ നേതൃത്വത്തിലുള്ള അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) നാളുകളായി ഏറ്റുമുട്ടുകയാണ്. ഖാർത്തും ആക്രമിച്ചത് സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു.

Read More

മുയിസ് മുന്നേറിയെങ്കിലും ഭൂരിപക്ഷമില്ല; മാലദ്വീപിൽ 30ന് വീണ്ടും തെരഞ്ഞെടുപ്പ്

കൊളംബോ: മാലദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല. സെപ്റ്റംബർ 30ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ സ്ഥാനാർഥി മുഹമ്മദ് മുയിസ് 46 ശതമാനം വോട്ടോടെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്‍റ് മുഹമ്മദ് സോലിഹിന് 39 ശതമാനം വോട്ടാണു കിട്ടിയത്. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് ‌നടന്നത്. ഇന്ത്യയും ചൈനയുമാണു മാലദ്വീപ് രാഷ്‌ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തികൾ. മുഹമ്മദ് മുയിസ് ചൈനാ പക്ഷപാതിയാണ്. മുഹമ്മദ് സോലിഹാകട്ടെ ഇന്ത്യാ അനുകൂലിയും. 46 ശതമാനം വോട്ട് നേടാനായത് പ്രതിപക്ഷസ്ഥാനാർഥി മുയിസിനു വലിയ നേട്ടമായി. അവസാനനിമിഷമാണ് മുയിസിനെ സ്ഥാനാർഥിയാക്കാൻ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടി തീരുമാനിച്ചത്. മൂന്നാഴ്ചയാണു മുയിസിനു പ്രചാരണത്തിനു സമയം കിട്ടിയത്. മുൻ പ്രസിഡന്‍റ് അബ്ദുള്ള യമീൻ മത്സരിക്കുന്നതിനു സുപ്രീംകോ‌ടതി വിലക്കേർപ്പെടുത്തിയതോടെയാണു മുയിസിനു നറുക്കു വീണത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യമീൻ ജയിലിലാണ്.…

Read More

സ്കൂൾ വാർഷികത്തിൽ ഒത്തുചേരാനെത്തി, സുഹൃത്തിന്‍റെ കാലിൽ ചുറ്റി പാമ്പ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 70കാരന് സ്കൂൾ മുറ്റത്ത് ദാരുണാന്ത്യം

സുഹൃത്തിന്‍റെ കാലിൽ നിന്ന് പാമ്പിനെ അഴിക്കാൻ ശ്രമിക്കുന്നതിനിടെ  വയോധികൻ കടിയേറ്റ് മരിച്ചു. ശനിയാഴ്ച ഓഓസ്‌ട്രേലിയയിലെ സെൻട്രൽ ക്വീൻസ്‌ലാന്‍റിലെ കൗമല സ്‌റ്റേറ്റ് സ്‌കൂൾ 100-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. തന്‍റെ സുഹൃത്തിന്‍റെ കണങ്കാലിന് ചുറ്റും പാമ്പിനെ ചുറ്റിയത് കണ്ടതിനെ തുടർന്ന്  അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചെപ്പോഴാണ് പലതവണ കടിയേറ്റത്. പിന്നാലെ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. കടിയേറ്റതിന് പിന്നാലെ അയാൾ കുഴഞ്ഞുവീണപ്പോൾ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ പാമ്പ് കാലിൽ ചുറ്റിയ സുഹൃത്തിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഏത് തരത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അറിയില്ലെങ്കിലും ലക്ഷണങ്ങൾ കിഴക്കൻ ബ്രൗൺ പാമ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോക്ടർ ബെർട്ടെൻഷോ പറഞ്ഞു. ഇതിന്‍റെ വിഷത്തിൽ ശക്തമായ ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. കടിയേറ്റാൽ ഉടൻ തന്നെ ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയിലെ ഞരമ്പുകളെ ക്രമേണ തളർത്തുകയും ഒടുവിൽ…

Read More

അമ്മ സാക്ഷിയായി… ദൈവനാമത്തിൽ പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം

തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തിന് നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കി ചാണ്ടി ഉമ്മനെ വരവേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി സ്പീക്കറെ കണ്ടു. ട്രഷറി ബഞ്ചിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ കക്ഷി നേതാക്കളെയും കണ്ട് ഹസ്തദാനം നടത്തി.  പിന്നീട് ചാണ്ടി ഉമ്മനായി അനുവദിച്ച സീറ്റിലേക്ക് മടങ്ങി. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയത്. നിയമസഭയിൽ പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്‍റെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു.…

Read More

വിനോദ സഞ്ചാര കേന്ദ്രത്തിൽ ശക്തമായ മിന്നിൽ; ഇടിമിന്നലേറ്റ് വിനോദസഞ്ചാരി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഇടിമിന്നലേറ്റ് 50 വയസുകാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാരൻ ജില്ലയിലെ ബെജാജ്പൂർ സ്വദേശിയായ ഹരിശങ്കറാണ് മരിച്ചത്. ബാരനിൽ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികൾ പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ വൈകുന്നേരം 4.30 ഓടെയാണ് ഇടിമിന്നലേറ്റതെന്ന് എസ്എച്ച്ഒ (സരോള) കോമൾ പ്രസാദ് പറഞ്ഞു. വിനോദസഞ്ചാരികളിൽ ഒരാളായ ഹരിശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്ന് എസ്എച്ച്ഒ അറിയിച്ചു.  പരിക്കേറ്റവരിൽ നാലുപേർ ബാരനിൽ നിന്നുള്ളവരാണ്, ഒരാൾ ജലവാർ സ്വദേശിയാണ്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.  

Read More

മൊറോക്കോ ഭൂചലനം: 2,122 മരണം, 2,500 പേര്‍ക്ക് ഗുരുതര പരിക്ക്:  വിവരങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

  റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം പുറത്ത് വിട്ട് മൊറോക്കന്‍ ആരോഗ്യമന്ത്രാലയം. ഇതുവരെ 2,122 പേര്‍ മരിച്ചെന്നും 2,500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവിടത്തെ പൗരാണിക നഗരമായ മാരക്കേഷിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവ ര്‍ത്തകര്‍ക്ക് അവി ടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും ഭൂകമ്പത്തെ അതിജീവിച്ച ഒട്ടേറെ പേര്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ തെരുവില്‍ കഴിയുന്ന അവസ്ഥ. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 11:11 നാണ് അനുഭവ പ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മാരക്കേഷിന് 70 കിലോമീറ്റര്‍ തെക്കുപടി ഞ്ഞാറ് അല്‍ ഹാവുസ് പ്രവിശ്യയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആഫ്രി ക്കയുടെ വടക്കന്‍ മേഖലയില്‍ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. ഇവിടെ പര്‍വതങ്ങള്‍…

Read More

കെട്ടിടത്തിന്‍റെ 40-ാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് വീണ് അപകടം; ഏഴ് തൊഴിലാളികൾ മരിച്ചു

നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ബൽകം പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.  ഇത് ഒരു കൺസ്ട്രക്ഷൻ ലിഫ്റ്റാണെന്നും സാധാരണ എലിവേറ്ററല്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. തൊഴിലാളികൾ വാട്ടർ പ്രൂഫിംഗ് ജോലികൾ പൂർത്തിയാക്കി 40-ാം നിലയിലെ ലിഫ്റ്റിൽ പ്രവേശിച്ചപ്പോൾ രാത്രി 7:30 ഓടെയാണ് ലിഫ്റ്റ് തകരുന്നത്.  ഗോഡ്ബന്ദർ റോഡിൽ നിന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൺസ്ട്രക്ഷൻ ലിഫ്റ്റിന്‍റെ സപ്പോർട്ടിംഗ് കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെല്ലും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തൊഴിലാളികളെ ബേസ്‌മെന്‍റ് പാർക്കിംഗിൽ നിന്ന് പുറത്തെടുത്തു. ലിഫ്റ്റ് കേബിൾ എങ്ങനെ തകരാറിലായി എന്നത്  വ്യക്തമല്ല. മഹേന്ദ്ര ചൗപാൽ (32), രൂപേഷ് കുമാർ…

Read More

കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല, പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, ഒരു പദവിയും ഇല്ലെങ്കിലും പ്രവര്‍ത്തനം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി രൂപീകരണത്തിന് ശേഷം തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു. 19 വര്‍ഷംമുമ്പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവിയില്‍ വീണ്ടും വന്നതില്‍ അസ്വാഭാവികത തോന്നി. ദേശീയതലത്തില്‍ ജൂനിയറായ പലരും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതില്‍ വിഷമമുണ്ടായി. ആര്‍ക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളായിരുന്നു ഇത്. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് പിന്നീട് ബോധ്യമായെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികള്‍ ഒന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കി. പാര്‍ട്ടി തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്.  കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും താന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും…

Read More