നിൽക്കവിടെ… ഓടിവരുന്ന ഒരുകൂട്ടം പശുക്കളെ നോക്കി നിൽക്കാൻ ആജ്ഞാപിച്ചു; പിന്നീട് സംഭവിച്ചത് അദ്ഭുതമെന്ന് സോഷ്യൽ മീഡിയ

സൈക്കിള്‍ ചവിട്ടി വരുന്നതിന്‍റെ ക്ഷീണം തീര്‍ക്കാന്‍  തിരക്കില്ലാത്ത റോഡില്‍ സൈക്കിളില്‍ നിന്നിറങ്ങി. എന്നാല്‍ ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം പശുക്കള്‍ റോഡിലൂടെ തന്‍റെ നേരെ പാഞ്ഞുവരുന്നു. അവയെ തടഞ്ഞു നിര്‍ത്താന്‍ സഹായമഭ്യര്‍ഥിച്ചുള്ള കര്‍ഷകന്‍റെ ശബ്ദവും പിന്നാലെയെത്തി. എന്തു ചെയ്യണമമെന്നറിയാതെ ഒരു നിമിഷം വണ്ടറടിച്ച ഒക്കോണര്‍ രണ്ടും കല്‍പ്പിച്ച് പശുക്കളുടെ മുമ്പിലേക്ക് ചാടി അവയോട് നില്‍ക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. അദ്ഭുതമെന്നു പറയട്ടെ പശുക്കള്‍ ഒന്നാകെ അവിടെ നില്‍ക്കുകയാണുണ്ടായത്. അതോടെ കര്‍ഷകന് പിന്നാലെയെത്തി അവയെ നിയന്ത്രിക്കാനുള്ള സമയവും കിട്ടി. ഈ സംഭവത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒക്കോണര്‍ തന്‍റെ സൈക്കിള്‍ യാത്രയില്‍ സംഭവിച്ച ഏറ്റവും വിചിത്രമായ കാര്യമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍തരംഗമാവുകയും ചെയ്തു. 13 ദശലക്ഷം ആളുകള്‍ കണ്ട വീഡിയോയ്ക്ക് 1.5 ദശലക്ഷം പേര്‍ ലൈക്ക് അടിക്കുകയും നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. സമാനമായ…

Read More

യഹൂദകലാപത്തിൽ ഉപയോഗിച്ച വാളുകൾ ഗുഹയിൽ;1,900 വർഷത്തെ പഴക്കം; ചരിത്രത്തിന്‍റെ ജാലകങ്ങൾ തുറക്കാൻ സഹായിക്കുമെന്ന് ഗവേഷകർ

ഇസ്രയേൽ: പുരാവസ്തുക്കൾ തേടുന്ന ഗവേഷകർക്കു പഴക്കമുള്ള വാളുകളും മറ്റും കിട്ടുന്നത് അപൂർവമാണ്. അപ്പോൾ നാലെണ്ണം ഒരുമിച്ചു കിട്ടിയാലോ… അവയ്ക്കു 1,900 വർഷത്തെ പഴക്കം കൂടിയുണ്ടെങ്കിലോ… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാകും. ചാവുകടലിനു സമീപമുള്ള ഗുഹയിൽ പരിശോധന നടത്തിയ ഇസ്രയേലി പുരാവസ്തു ഗവേഷകർ അതിരറ്റ സന്തോഷത്തിലാണ്.എഡി 130കളിൽ റോമാക്കാർക്കെതിരായ യഹൂദകലാപത്തിൽ ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്ന നാലു വാളുകളാണു ഗവേഷകർക്കു ഗുഹയിൽനിന്നു ലഭിച്ചത്. തടി, തുകൽ എന്നിവ കൊണ്ടുള്ള പിടികളുള്ളവയാണ് വാളുകൾ. അവ‍യ്ക്ക് 24-26 ഇഞ്ചുവരെ നീളമുണ്ട്. കാര്യമായ ക്ഷതങ്ങൾ സംഭവിച്ചിട്ടുമില്ല. 132നും 135നും ഇടയിൽ റോമൻ സാമ്രാജ്യത്തിനെതിരെയുണ്ടായ യഹൂദകലാപ സമയത്ത് റോമൻ സൈന്യത്തിൽനിന്നു പിടിച്ചെടുത്ത് ഗുഹയിൽ ഒളിപ്പിച്ചതാകാം ഈ വാളുകളെന്നാണ് അനുമാനം. യഹൂദന്മാർക്ക് കനത്ത നഷ്ടം സംഭവിച്ച കലാപം പരാജയപ്പെടുകയാണുണ്ടായത്. കലാപശേഷം യഹൂദർ കഠിനമായ പീഡനത്തിനിരയാകുകയും ചെയ്തു. ആകസ്മികമായാണ് ഗുഹയിൽനിന്നു വാളുകൾ ലഭിക്കുന്നത്. 50 വർഷം മുമ്പ് കണ്ടെത്തിയ പുരാതന ഹീബ്രു…

Read More

സാമ്പത്തിക ബാധ്യത; കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ

വരാപ്പുഴ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയനിലയിലുംഗൃഹനാഥനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വലിയകടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (7) ആരോൺ (4)എന്നിവരാണ് മരിച്ചത്. സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്‍റെ വീടിന്‍റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാതായതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്‍റെ മുകൾ നിലയിൽ എത്തി ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ഭാര്യ ശില്പയും തൂങ്ങിമരിച്ചതായി കണ്ടത്. തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. മക്കൾ രണ്ടു പേരെയും കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവർ വിഷം ഉള്ളിൽച്ചെന്ന് മരിച്ചതായാണു പോലീസ് നിഗമനം. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വൻ തുക മുടക്കി ശില്പ ജോലിക്കായി…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പി.കെ. ബിജുവിന്‍റെ സാമ്പത്തിക ഇടപാടുകളില്‍  ഇഡി അന്വേഷണം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ. ബിജുവിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം. കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി ബിജു സാമ്പത്തിക ഇടപാട് നടത്തിയതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. സതീഷ് കുമാറിനും അറസ്റ്റിലായ പി.പി. കിരണിനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒരു മുന്‍ എംപിയ്ക്കും പണമിടപാടില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പുറത്തു വന്നതിന് പിന്നാലെ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. ഇഡി പറഞ്ഞ മുന്‍ എംപി പി.കെ. ബിജു ആണെന്നും അറസ്റ്റിലായ സതീഷ് കുമാര്‍ ബിജുവിന്‍റെ മെന്‍റര്‍ ആണെന്നുമായിരുന്നു അനില്‍ അക്കരയുടെ ആരോപണം. സതീഷ്‌കുമാറാണ് ഉന്നതരുമായി നേരിട്ട് പണമിടപാട് നടത്തിയിരുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. എ.സി. മൊയ്തീന്‍റെ മൊഴിയും, ബിജുവിന്‍റെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തില്‍നിന്ന്…

Read More

ടെലഗ്രാം ആപ്പ് വഴി കേരളത്തിലും ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം; മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതി; പിന്നിൽ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദെന്ന് എൻ ഐ എ

കൊച്ചി: ടെലഗ്രാം ആപ്പ് വഴി കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നിരുന്നതായി എന്‍ഐഎ. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദാണ് ഇതിനു പന്നില്‍ പ്രവര്‍ത്തിച്ചത്. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് നിര്‍മിച്ച് ഇതിലൂടെ പ്രവര്‍ത്തനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. നബീല്‍ പിടിയിലായതോടെയാണ് ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുള്ളത്.  കേരളത്തില്‍ ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഖത്തറില്‍ നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്‍റെ സഹായത്തോടെ ആണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ കണ്ണിയാമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നിലവില്‍ 16 വരെ എന്‍ഐഎ കസ്റ്റഡിയിലാണ് നബീല്‍. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ…

Read More

ഐഎസിനുള്ള ഫണ്ടു ശേഖരണം; സമ്പന്നമായ തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കവർച്ച ചെയ്യണം;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻതൃശൂർ: കേരളത്തിൽ സന്പത്തുള്ള ക്ഷേത്രങ്ങൾ തൃശൂർ, പാലക്കാട് ജില്ലകളിലാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നിരീക്ഷണം. അതുകൊണ്ടുതന്നെ ഐഎസിനുള്ള ഫണ്ടു ശേഖരണത്തിന് കവർച്ച ആസൂത്രണം ചെയ്യുന്പോൾ ഈ രണ്ടു ജില്ലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാകണമെന്നു ഐഎസിന്‍റെ കേരളഘടകം നിർദേശം നൽകിയിരുന്നതായി കേന്ദ്ര ഏജൻസികൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ അടുത്തിടെ പൊളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്താൻ പദ്ധതിയിട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എൻഐഎ പിടികൂടിയ തൃശൂർ സ്വദേശി നബീൽ അഹമ്മദായിരുന്നു മധ്യകേരളത്തിലെ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വലിയ സുരക്ഷയുള്ള ക്ഷേത്രങ്ങൾ കവർച്ച ചെയ്യുക എളുപ്പമല്ലെന്നും അതിനാൽ താരതമ്യേന സുരക്ഷ കുറഞ്ഞ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടാണ് ഐഎസ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നതെന്നുമാണു റിപ്പോർട്ട്.

Read More

പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ് റേ മെഷിൻ എലി കടിച്ചുമുറിച്ച സംഭവം; വിജിലൻസ് അന്വേഷിക്കും

പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്‍റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുക. എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോഗിക്കാനാവാത്ത സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്‍റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. 2021 മാർച്ചിലാണ് സ്വകാര്യ കന്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒന്നരക്കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എലി, പാറ്റ…

Read More

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; യുവതിയുടെ സുഹൃത്തിനെതിരെ ഭർത്താവ്

തിരുവല്ല; തിരുമൂലപുരത്ത് ബൈക്ക് യാത്രയ്ക്കിടെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നു പരാതി. ഇന്നു രാവിലെ എംസി റോഡിലൂടെ തിരുമൂലപുരം ഭാഗത്താണ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന യുവതിയെയും കുഞ്ഞിനെയും കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. കാര്‍ ബൈക്കിനു കുറുകെയിട്ട് തടഞ്ഞാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തടയാന്‍ ശ്രമിച്ച ഇയാളെ ആക്രമിച്ചശേഷമാണ് യുവതിയെയും കുഞ്ഞിനെയും കാറില്‍ കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു. യുവതിയുടെ സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്‍റോ പ്രസാദിനെതിരേ ഭര്‍ത്താവ് തിരുവല്ല പോലീസില്‍ പരാതി നല്‍കി. പ്രിന്‍റോ‌യ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.  

Read More

പഠിപ്പിച്ചു പഠിപ്പിച്ച് വക്കീലായി; ഡെയ്‌സമ്മ ടീച്ചർക്ക് ഇനി പുതിയ നിയോഗം; സഫലമായത് പഴയ മോഹസാക്ഷാത്കാരം

ചങ്ങനാശേരി: മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിനുശേഷം വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു വിരമിച്ച ഡെയ്‌സമ്മ ടീച്ചര്‍ ഇനി വക്കീല്‍ വേഷമിടും. വക്കീലാകണമെന്ന പഴയ മോഹത്തിന്‍റെ സാക്ഷാത്കാരമാണ് ടീച്ചര്‍ സഫലമാക്കിയത്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ഡെയ്‌സമ്മ ടീച്ചര്‍ എൻ‌റോള്‍ ചെയ്ത് അഡ്വ. ഡെയ്‌സമ്മ വര്‍ഗീസായി. നെടുംകുന്നം സെന്‍റ് തെരേസാസ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ അരങ്ങേറിയ നാടകത്തില്‍ വക്കീല്‍ വേഷമണിഞ്ഞും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ കേരള സര്‍വകലാശാലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഭിനയിച്ചു കൈയടി നേടിയതുമുതല്‍ അഭിഭാഷകയാകണമെന്ന മോഹം ഡെയ്‌സമ്മയുടെ മനസില്‍ മുളപൊട്ടി. നാടകത്തില്‍ അണിഞ്ഞ വളരെ പഴകിയ ഗൗണ്‍ തിരിച്ചുകൊടുക്കാന്‍ ചെന്നപ്പോള്‍ അത് സംഘടിപ്പിച്ചുകൊടുത്ത അധ്യാപിക സിസ്റ്റര്‍ റേച്ചല്‍ തമാശ രൂപേണ പറഞ്ഞു. അതിനി വേണ്ട വക്കീലേ… താനെടുത്തോ. അത്യാഹ്ലാദത്തില്‍ ആ ഗൗണുമായി ഹോസ്റ്റലിലേക്ക്…

Read More

വിഐപി പരിഗണന എഐ കാമറ നൽകിയില്ല; ഓഗസ്റ്റ്മാസം 18 തവണ  നിയമം തെറ്റിച്ചത് ഇരിക്കൂർ എംഎല്‍എ ; തൊട്ടുപിന്നാലെ തൃശൂർ എം പിയും

  തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ റോഡ് നിയമലംഘനം നടത്തിയ ജനപ്രതിനിധികളുടെ കണക്ക് ഞെട്ടിക്കുന്നത്. 18 തവണ റോഡ് നിയമം ലംഘിച്ച ഒന്നാമതെത്തിയത് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് സണ്ണി ജോസഫ് (7), മുഹമ്മദ് കുഞ്ഞ് (9), ഇ.ടി. ടൈസന്‍ (5), സജീഷ് കുമാര്‍ ജോസഫ് ( 3), ഐ.ബി.സതീഷ് (2) എന്നിവരാണു എംഎല്‍എമാരുടെ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ ഒരു മാസത്തെ മാത്രം കണക്കാണിത്. മേല്‍പ്പറഞ്ഞവരെക്കൂടാതെ ആറ് എംഎല്‍എമാര്‍ ഒരു തവണ വീതം നിയമലംഘനം നടത്തി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എംപിമാരില്‍ ടി.എന്‍.പ്രതാപനാണ് കഴിഞ്ഞ മാസം ഒന്നാമനായത്. 12 തവണയാണ് പ്രതാപന്റെ വാഹനം കാമറയില്‍ കുടുങ്ങിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (9), ബെന്നി ബഹനാന്‍ (2) എന്നിവരും പട്ടികയിലുണ്ട്.

Read More