കുറ്റം പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും; ഒന്നിനും ഞാന്‍ ചെവി കൊടുക്കാറില്ല; പ്രിയാമണി

നമ്മൾ എന്ത് ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ശരീരഭാരം കുറച്ചാൽ അവർ പറയും നിങ്ങൾ അമിതമായി ശരീരഭാരം കുറച്ചെന്ന്. വണ്ണം വച്ചാൽ അവർ പറയും നിങ്ങൾ അമിതഭാരം വച്ചു എന്ന്. അടുത്തിടെ ഇറങ്ങിയ ഫാമിലി മാൻ സീരീസിന്‍റെ രണ്ടു ഭാഗങ്ങളിലും എനിക്ക് അൽപം ശരീരഭാരം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എനിക്കത് ചെയ്യേണ്ടിവന്നു. അതിനുശേഷം ഞാൻ വണ്ണം കുറച്ചു. ഇനി ഫാമിലി മാൻ 3 ചെയ്യുന്നുണ്ടെങ്കിൽ എനിക്ക് അപ്പോഴും ശരീരഭാരം കൂട്ടേണ്ടി വന്നേക്കാം. അതെനിക്കറിയില്ല. എനിക്ക് വരുന്ന കമന്‍റുകൾ വായിക്കാറില്ലെന്ന് ഞാൻ പറയുന്നില്ല. ആ കമന്‍റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ്.എനിക്ക് വേണമെങ്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരേ തിരിച്ചടിക്കാൻ പോലും സാധിക്കും. പക്ഷെ എനിക്കതിന്‍റെ ആവശ്യമില്ല.

Read More

മകന്‍റെ നൂല്കെട്ട് ചടങ്ങിനിടെ ആകാശ് ചില്ലങ്കരിയെ അറസ്റ്റു ചെയ്തു; സ്റ്റേഷൻ വളഞ്ഞ് സുഹൃത്തുക്കൾ; ആകാശിനും ഭാര്യയ്ക്കും സദ്യകഴിക്കാൻ  സൗകര്യമൊരുക്കി പോലീസ്

ഇരിട്ടി: മകളുടെ പേരിടൽ ചടങ്ങിനിടെ പോലീസ് എത്തി കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം. രണ്ട് കൊലക്കേസിൽ അടക്കം 12 കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിൽനിന്നും മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് മുഴക്കുന്ന് സിഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയവേ ജയിൽ വാർഡനെ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ നൂലുകെട്ടൽ ചടങ്ങിന് ഇടയിൽ ആകാശിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ചടങ്ങിൽ എത്തിയവർ ആരും ഭക്ഷണം കഴിക്കാതെയാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. ആകാശിന്‍റെ ഭാര്യയും കുട്ടിയും സ്റ്റേഷനിൽ എത്തി. തുടർന്ന് ഒന്നിച്ചു ചടങ്ങിന്‍റെ ഭക്ഷണം കഴിക്കാൻ പോലീസ് സൗകര്യം ഒരുക്കി. കുട്ടിയുടെ…

Read More

ഉറങ്ങാന്‍ മറന്ന രാത്രികള്‍ എന്നെ തളര്‍ത്തികളഞ്ഞു; രസികന്‍ പരാജയപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്‌

രസികൻ തിയറ്ററിൽ പരാജയപ്പെട്ടു. അതിനുശേഷം ഞാൻ വീട്ടിലേക്ക് പോകുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. വീട്ടിലെത്തി രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഭാര്യ ലീന ഒരു കാര്യം ശ്രദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല. പക്ഷേ ഞാൻ അറിയുന്നില്ല ഞാൻ ഉറങ്ങിയിട്ടില്ല എന്നത്. ഒരു ഉറക്കം കഴിഞ്ഞ് ഭാര്യ എഴുന്നേറ്റ് നോക്കുമ്പോഴെല്ലാം ഞാൻ കണ്ണുതുറന്ന് കിടക്കുകയാണ്. രണ്ടു ദിവസം കഴിഞ്ഞ് ലീന എന്‍റെ അപ്പച്ചനെ വിളിച്ചു പറഞ്ഞു. അദ്ദേഹം എന്നെയും കൂട്ടി ഒറ്റപ്പാലത്തെ വേലായുധൻ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. അപ്പച്ചൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം പാലിൽ ചേർത്ത് കഴിക്കാൻ ഒരു ചൂർണവും തലയിൽ തേക്കാൻ ഒരു എണ്ണയും തന്നു. എണ്ണ തേച്ചു കുളിപ്പിച്ചിട്ട് ഈ ചൂർണം പാലിൽ ചേർത്ത് കൊടുക്കണം. ഉറങ്ങിക്കോളും, നന്നായിട്ട് ഉറങ്ങിക്കോട്ടെ, വിളിക്കേണ്ട എന്നും പറഞ്ഞു. ഒരു രാത്രി കഴിഞ്ഞും എഴുന്നേൽക്കാതെ കിടക്കുകയാണെങ്കിൽ കഞ്ഞിവെള്ളം…

Read More

വിമാന ടോയ്‌ലറ്റിൽ  സെക്സിൽ ഏർപ്പെട്ട ദമ്പതികൾ പിടിയിൽ; 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്ത്

യുകെ: വിമാനത്തിന്‍റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ കൈയോടെ പിടികൂടി. യുകെയിലെ ലൂട്ടണിൽനിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഫ്ലൈറ്റ് അറ്റൻഡന്‍റ് വാതിൽ തുറന്നു നോക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് നടന്ന സംഭവത്തിന്‍റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദി ഇൻഡിപെൻഡന്‍റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്‍റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലൂട്ടണിൽനിന്ന് ഐബിസയിലെത്തിയപ്പോൾ ദന്പതികളുടെ മോശം പെരുമാറ്റത്തിൽ പോലീസിൽ പരാതി നൽകിയെന്നും ഈസിജെറ്റ് സ്ഥിരീകരിച്ചു. അതേസമയം, ദമ്പതികൾക്കെതിരേ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ഒരു നടിയായി ആരും കണ്ടിരുന്നില്ല , കണ്ടത് ഗ്ലാമര്‍ താരമായി; വെളിപ്പെടുത്തലുമായി ശില്‍പ ഷെട്ടി

ബോളിവുഡിലെ മിന്നും താരമായിരുന്നു ശില്‍പ ഷെട്ടി. ഷാരൂഖ് ഖാനൊപ്പം ബാസീഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്‍പയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ശില്‍പ്പയ്ക്ക് സാധിച്ചു. എന്നാല്‍ തന്നെ മുന്‍നിര സംവിധായകരോ നിര്‍മാതാക്കളോ പരിഗണിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ ശില്‍പ ഷെട്ടി പറയുന്നത്. തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചില്ലെന്നും പലപ്പോഴും പ്രതിഫലം തരാതിരുന്നിട്ടുണ്ടെന്നും ശില്‍പ പറയുന്നു. തന്‍റെ പുതിയ സിനിമയായ സുഖിയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ മനസ് തുറന്നത്. എന്നെ ഒരു നടിയായി കണ്ടിരുന്നില്ല. എല്ലായ്പ്പോഴും എന്നെ വിലകുറച്ച് കാണുകയും ടൈപ്പ് കാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെറും ഗ്ലാമര്‍ താരമായിട്ടാണ് കണ്ടത്. പക്ഷെ അതും വലിയ കാര്യമാണ്. ഇന്ന് എനിക്ക് സുഖി പോലുള്ള സിനിമ ചെയ്യാന്‍ പറ്റുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്ക് ഗ്ലാമറസാകാന്‍ പറ്റുമോ? ഗ്ലാമറസാവുക എന്നാല്‍ ആരാധിക്കപ്പെടുന്നതാണ്. എനിക്ക് ഓഫര്‍ ചെയ്യപ്പെട്ടതില്‍ നിന്നും തെരഞ്ഞെടുത്ത് ഞാന്‍ ഇതുവരെ പിടിച്ചു…

Read More

കോഴിക്കാേട് നിപ ജാഗ്രത; ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവച്ച; വിവാഹം, റിസപ്ഷൻ, ഉത്സവം, കായികമത്സരം… എല്ലാത്തിനും നിയന്ത്രണം

കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതിനു പുറമെ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വയ്ക്കാനും സർക്കാർ നിർദേശം നൽകി. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നാണ് നിർദേശം. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണം. പൊതുജനങ്ങള്‍ ഒത്തുചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങള്‍ മാറ്റി വയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്‍റ്…

Read More

കോഴിക്കോട്ടെ നിപ ഭീതി: കേന്ദ്രസംഘം എത്തി; ചികില്‍സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതി

സ്വന്തം ലേഖകന്‍ കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ ഉറവിടമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘം കോഴി ക്കോട്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ ആവശ്യപ്രകാരം എത്തിയ കേന്ദ്രസംഘം കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല്‍ സര്‍വേകളും വിദഗ്ധ അന്വേഷണവും നടത്തും. രാവിലെ കോഴിക്കോട് കളക്ടറേറ്റിലെത്തിയ സംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ മുഹമ്മദാലിയുടെ പുഴയോരത്തെ തോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിലെ വിദഗ്ധസംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ ഒരുപാട് ഫലവൃക്ഷങ്ങളുണ്ട്. വവ്വാല്‍ കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പായ എന്നിവ സംഘം ശേഖരിച്ചു. ഇവയെല്ലാം പരിശോധനയ്ക്കയക്കും. ആദ്യമരണം സംഭവിച്ച കള്ളാടിന് സമീപത്തെ ജാനകികാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയുടെ സ്രവം ഇന്നലെ ശേഖരച്ചിട്ടുണ്ട്. പക്ഷി-മൃഗാദികളില്‍നിന്നുതന്നെയാണ് നിപ പടര്‍ന്നതെന്ന നിഗമനത്തില്‍തന്നെയാണ് ആരോഗ്യ വകുപ്പും ഉള്ളത്. ഈ രണ്ട് പരിശോധനകളും പുര്‍ത്തിയായാല്‍ മാത്രമേ ആരോഗ്യ വകുപ്പിന് എന്തെങ്കിലും…

Read More

നായിക മീര നന്ദന്‍ വിവാഹിതയാകുന്നു വരന്‍ ലണ്ടനില്‍ നിന്നോ?

ജനപ്രിയ താരം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അവതാരികയായി എത്തി പിന്നീട് നായികയായി മാറിയ മീര നന്ദന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. താരമിപ്പോള്‍ ദുബായില്‍ ആര്‍ജെ ആണ്. സിനിമയില്‍ നിന്ന് കുറച്ചു കാലങ്ങളായി വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമാണ്. ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു ആണ് വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മഞ്ഞയില്‍ പച്ച ബോര്‍ഡറുള്ള സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. കഴുത്തിലണിഞ്ഞ പാലക്കാ മാലയും താരത്തിന്റെ മാറ്റ് കൂട്ടി.

Read More

മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്താൻ പിതാവിന്‍റെ ശ്രമം; സംഭവത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ

തൃശൂർ: മണ്ണുത്തി ചിറക്കാക്കോട് ഒരു കുടുംബത്തിലെ മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മകന്‍റെ കുടുംബത്തെ തീ കൊളുത്തിയ പിതാവ് ജോൺസൺ പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) ഇവരുടെ മകൻ ടെന്‍റുൽക്കർ (12) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് സൂചന. ജോൺസൺ ഭാര്യയെ ഒരു മുറിയിലിട്ട് പൂട്ടിയശേഷമാണ് മകന്‍റെ കുടുംബത്തിനുനേരെ ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് മകനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി.

Read More

ആഗോള തലത്തില്‍ നേടിയത് 600 കോടി; റെക്കോര്‍ഡുകള്‍ ഭേദിച്ച് ജവാന്‍

തീയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ അറ്റ്‌ലി കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ചിത്രം ജവാന്‍. സെപ്തംബര്‍ 7നാണ് ജവാന്‍ തീയറ്ററിലെത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യം ദിവസം തന്നെ 75 കോടി നേടിയ ചിത്രം മൂന്നാം ദിനമായപ്പോഴേക്കും ഇന്ത്യയില്‍ മാത്രം 80 കോടിയാണ് സ്വന്തമാക്കിയത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ 328 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ആദ്യ ആഴ്ച്ചയില്‍ ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഹിന്ദി സിനിമയെന്ന വിശേഷണവും ചിത്രത്തിനുണ്ട്. ആഗോള തലത്തില്‍ 600 കോടിയാണ് ചിത്രം നേടിയത്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചെത്തിയ പത്താന്‍ സിനിമയുടെ റെക്കോര്‍ഡും ഭേദിച്ചാണ് ജവാന്റെ മുന്നേറ്റം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. തമിഴ്‌നാട്ടിലും തെലുങ്കിലും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്.…

Read More