കാഥികനല്ല കലാകാരനല്ല ഞാൻ; നൂറിന്‍റെ നിറവില്‍ കഥാപ്രസംഗം

പീറ്റർ ഏഴിമല സര്‍വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്‍റെ നിറവിൽ കുമാരനാശാന്‍റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറഞ്ഞ് തുടക്കമിട്ടത് സി.എ. സത്യദേവന്‍ ആയിരുന്നു. പിന്നീട് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വില്ലടിച്ചാണ്‍ പാട്ടിന്‍റെയും ചാക്യാര്‍കൂത്തിന്‍റെയും പിന്നാലെ ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന്‍ തുടങ്ങിയവരിലൂടെ രംഗത്തെത്തിയ കഥാപ്രസംഗം ഇന്ന് പഴയ തലമുറയുടെ മനസില്‍ പച്ചപിടിച്ച് കിടക്കുന്ന കലാസൃഷ്ടിയാണ്. പെരുന്നാളുകള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ പൂര്‍ണതയ്ക്ക് ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു ഒരുകാലത്ത് കഥാപ്രസംഗങ്ങള്‍.  കഥാപ്രസംഗം കേള്‍ക്കാനായി ആസ്വാദകർ വേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള ചേരുവകകള്‍ കോര്‍ത്തിണക്കിയും സംഗീതവും നാട്യങ്ങളും പ്രസംഗവും മലയാളത്തിന്‍റെ സ്ഫുടതയും ആംഗ്യങ്ങളുമൊക്കെ ചേര്‍ത്തുള്ള കഥ പറയലിന്‍റെ കലയില്‍ മതിമയങ്ങിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കാഥികന്‍റെ നില്പിലും ചലനങ്ങളിലുമുള്ള വാചാലതയിലും ശൈലിയിലും പിന്നണി സംഗീതത്തിലും ശാസ്ത്രീയതയുണ്ടായിരുന്നു. കേരളത്തിന്‍റെ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്ത് മാറ്റത്തിന്‍റെ മണിനാദമുയര്‍ത്തി പുതിയ ചിന്തകള്‍ക്കും നവോത്ഥാനങ്ങള്‍ക്കുമുള്ള…

Read More

ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു; കുറിപ്പുമായ് എം.ജി. ശ്രീകുമാർ

കുറെ കാലത്തിനു ശേഷം തന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിനു മുന്നില്‍ വാചാലനായി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ജിത്തു ജോസഫ് ചിത്രം നേരിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ‘ നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ..ലവ് യൂ ലാലു..’ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹൻലാൽ  അഭിനയിച്ച ഭൂരിഭാഗം സിനിമകളിലെ ഗാനങ്ങളും പാടിയത് എം.ജി ശ്രീകുമാറാണ്. വർഷങ്ങളുടെ സുഹൃത്ബന്ധമാണ് ഉരുവർക്കുമുള്ളത്.   

Read More

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;60 ലക്ഷത്തിന്‍റെ സ്വർണവുമായി യുവാവ് പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 60 ലക്ഷത്തോളം വരുന്ന 995 ഗ്രാം സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽനിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്‍റെ ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളികകളാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കസ്റ്റംസ് അസി. കമ്മീഷണർ വി.ബി.സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ബാബു, ദീപക് മീണ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രാജശേഖർ റെഡ്ഡി, ഗൗരവ് സിക്കർവാർ, നിതേഷ്, വത്സല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

Read More

സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

ഞാൻ സോഷ്യൽ മീഡിയയിലെ കമന്‍റുകൾ വായിക്കാറില്ല. ജ്യോത്സ്യന്മാരെയും കാണാറില്ല. പത്രങ്ങൾ പോലും വായിക്കാറില്ല. എന്നെ അസ്വസ്ഥയാക്കുന്ന എല്ലാത്തിൽനിന്നും മാറിനിൽക്കാനാണ് ശ്രമിക്കാറുള്ളത്. ആരെങ്കിലും എനിക്ക് കംഫർട്ടബിൾ അല്ലെന്നു തോന്നുന്നുവോ ഞാൻ അവരിൽനിന്നു മാറിനിൽക്കാനാണ് ശ്രമിക്കുക. അവരിൽനിന്ന് അകലം പാലിക്കും. അതെന്‍റെ ചോയ്‌സാണ്. അവരെ മാറ്റാനോ അവർ പ്രതികരിക്കുന്ന രീതി മാറ്റാനോ എനിക്ക് കഴിയില്ല. പക്ഷേ, ഞാൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് തീരുമാനിക്കാൻ കഴിയും. -വിദ്യാ ബാലൻ

Read More

അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായത് കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാര ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ്…നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം അപലപനീയം. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ…

Read More

നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌‌; ലക്ഷങ്ങൾ തട്ടിയെടുത്തെന്നും യുവതി

തൃക്കരിപ്പൂർ: സിനിമാ നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഗാർഡിയൻ ഉൾപ്പെടെയുള്ള ഏഴോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളിൽ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത സംഭവം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് ഇൻസ്പെപെക്ടർ ജി.പി. മനുരാജിന്‍റെ നേതൃത്വത്തിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.

Read More

ഭയാ”ലയം”..! നഗരത്തിന്‍റെ ഓരത്ത് ദുരന്തം പ്രതീക്ഷിച്ച് എട്ടോളം കുടുംബങ്ങള്‍; ഓരോ കുടുംബങ്ങൾക്കും പറയാനുള്ളത് സങ്കടങ്ങളുടെ കഥകൾ…

കോട്ടയം: ഇതു ലയമല്ല, ഭയാലയമാണ്. ഒടിഞ്ഞ് തൂങ്ങിയ ജീര്‍ണിച്ച മേല്‍ക്കൂര, തള്ളിയാല്‍ മറിഞ്ഞുവീണേക്കാവുന്ന ഭിത്തികള്‍, ഇളകിയ ജനലുകളും വാതിലുകളും ജീര്‍ണിച്ച് ഏതുനിമിഷവും താഴേയ്ക്കു വീഴാം. കോട്ടയം നഗരത്തിന്‍റെ ഓരത്ത് ഏതുനിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന ലയത്തില്‍ എട്ടോളം കുടുംബങ്ങള്‍ അധികൃതരുടെ ദയയ്ക്കു കാത്ത് കഴിയുകയാണ്. വടവാതൂര്‍ മാലിന്യകേന്ദ്രത്തിനു പിന്നിലായി മുനിസിപ്പാലിറ്റിയുടെ ലയത്തിലാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെ 27 ഓളം പേര്‍ വലിയ ദുരന്തത്തെ പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുന്നത്. 40 വര്‍ഷത്തോളമായി ഇവര്‍ ഇവിടെ കഴിയുന്നു. 1970 കളില്‍ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ലയമാണിത്. പിന്നീട് 1982 ല്‍ ഒരു സന്നദ്ധ സംഘടന ഈ ലയം ലീസിനെടുത്ത് അനാഥരായവരെ പുനഃരധിവസിപ്പിക്കുകയായിരുന്നു. രണ്ട് മുറിയും ഒരു അടുക്കളയും ചേര്‍ന്ന പരിമിത സൗകര്യം മാത്രമാണ് ലയത്തിലുള്ളത്. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ താമസക്കാര്‍ക്ക് അറ്റകൂറ്റപ്പണി നടത്താന്‍ തടസമുണ്ട്. മറ്റാര്‍ക്കെങ്കിലും കൈമാറാനും കഴിയില്ല. അമ്പതിലേറെ വര്‍ഷം…

Read More

നിപ ; കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയുടെ അധ്യക്ഷതയില്‍ യോഗം കൂടി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, സൂപ്രണ്ട് ഡോ.ടി. കെ ജയകുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ്‌കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പള്‍മിനറി മെഡിസിന്‍, ഗൈനക്കോളജി, ക്രിട്ടിക്കല്‍ കെയര്‍, മൈക്രോബയോളജി വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി  17 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി…

Read More

അപ്സരസിനെപ്പോലെ സംയുക്ത

ടൊവിനോ നായകനായ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്താ മേനോൻ. ആദ്യ ചിത്രം ഹിറ്റായതോടെ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചു. നിലവില്‍ തെലുങ്ക് സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. ഭീംലനായകിലൂടെയാണ് തെലുങ്കില്‍ സംയുക്ത നായികയായി എത്തുന്നത്. കാര്‍ത്തികേയ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രത്തിലും സംയുക്തയാണ് നായിക. സ്വയംഭൂ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സംയുക്തയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റര്‍ കണ്ടതോടെ സിനിമയിൽ സംയുക്ത അപ്‌സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രത്തിൽ സംയുക്ത ചെയ്യുന്ന വേഷം എന്താണെന്ന് സ്വയംഭൂവിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വമ്പന്‍ ഹിറ്റാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്ററും നല്‍കുന്നത്. ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയംഭൂ. ഭരത് കൃഷ്ണമാചാരിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി…

Read More

അത് വലിയ പ്രശ്നമായി, പത്തു ദിവസം തമ്മിൽ സംസാരിച്ചില്ല; ലാൽ ജോസ്

ചാന്തുപൊട്ട് സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു ദിവസം അഞ്ചു മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ചു മണിക്ക് സീൻ കഴിഞ്ഞ് ദിലീപിനോട് പോകാൻ പറഞ്ഞു. അതിനിടെയാണ് കടലിൽനിന്നു മണൽത്തിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്. കൊല്ലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്‍റെ സിനിമയിൽ വേണമെന്നു കരുതി. ദിലീപിനെ വിളിക്കാൻ അസിസ്റ്റന്‍റിനോടു പറഞ്ഞു. ദിലീപ് ഡ്രസ് മാറാനുള്ള തയാറെടുപ്പിലാണ്. ശരീരത്തിൽനിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോൾ അഭിനയിക്കാൻ പറ്റില്ലെന്ന് ദിലീപ്. കാരവാനിൽ കയറി ദിലീപിനോട് ഞാൻ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോൾ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ചു കയറ്റി സിബ് ഇട്ടാൽ മതിയെന്ന് ഞാൻ മറുപടി നൽകി. അതു ഭയങ്കര പ്രശ്നമായി. എന്നോടു പിണങ്ങി. പത്തു ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ മീഡിയേറ്റേഴ്സായി രണ്ട്…

Read More