കർഷകർക്കു നല്ലകാലം;100 കടന്ന് ഞാലിപ്പൂവൻ; നാടന്‍ ഞാലിപ്പൂവന്‍റെ വിത്ത് കിട്ടാനില്ല

കോട്ടയം: ഞാലിപ്പൂവന്‍ വാഴ കര്‍ഷകര്‍ക്കു നല്ലകാലം. 70 -80 രൂപയില്‍നിന്ന് ഞാലിപ്പൂവന്‍ പഴംവില 110 രൂപയായി ഉയര്‍ന്നു. കര്‍ഷകര്‍ക്കു പച്ചക്കായക്ക് 80-85 രൂപ വരെ ലഭിക്കുന്നുണ്ട്. ഞാലിപ്പൂവനു വില വന്നതോടെ ഏത്തവാഴയില്‍നിന്ന് കര്‍ഷകര്‍ ഞാലിപ്പൂവനിലേക്കു ചുവടുമാറ്റുകയാണ്. പ്രതികൂല കാലാവസ്ഥയും വാഴപ്പഴത്തിന്‍റെ ലഭ്യതക്കുറവുമാണ് വിലവര്‍ധനവിന് ഇടയാക്കിയത്. ഓണം വിപണി കഴഞ്ഞതോടെ വാഴക്കുല കിട്ടാനില്ലാതായി. കുറുപ്പന്തറ, മരങ്ങാട്ടുപിള്ളി, കൂരോപ്പട, പാമ്പാടി, മീനടം, കറുകച്ചാല്‍, മണിമല, വാകത്താനം, എലിക്കുളം എന്നിവിടങ്ങളിലാണ് ഞാലിപ്പൂവന്‍ കൃഷി കൂടുതലുള്ളത്. ഏത്തവാഴയേക്കാള്‍ പരിപാലന ചെലവും കീടശല്യവും കുറവാണെന്നതും ഞാലിപ്പൂവനോടുള്ള താത്പര്യം കൂടാന്‍ കാരണമായി.ജലലഭ്യതയും കുറവു മതി. പഴത്തിന്‍റെ വില വര്‍ധിച്ചതോടെ ഞാലിപ്പൂവന്‍ വിത്തിനും വില കൂടി. മുമ്പ് എട്ടു രൂപ മുതല്‍ ഒമ്പതു രൂപവരെയായിരുന്നു വിത്തുവില. ഇപ്പോള്‍ 13 മുതൽ15 രൂപ വരെയായി. നാടന്‍ ഞാലിപ്പൂവന്‍റെ വിത്തുകളും കിട്ടാനില്ല. മേട്ടുപ്പാളയത്തുനിന്നാണ് വിത്തുകള്‍ കൂടുതലായി എത്തുന്നത്. ഞാലിപ്പൂവന്‍റെ ഇലയ്ക്കും…

Read More

സോഷ്യൽ മീഡിയയിൽ മകളെ വിൽപനയ്ക്കിട്ട യുവതിക്ക് ആറുമാസമുള്ള കുട്ടി; കേസിൽ നിന്ന് രക്ഷിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ; വിൽപനയ്ക്ക് യുവതിയെ പ്രേരിപ്പിച്ച സംഭവം ഇങ്ങനെ…

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് വൈകിയേക്കും. പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമത് വിവാഹം കഴിച്ച മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയായ യുവതിയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുവതിക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതും സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിന്നും വിവരം ലഭിക്കാത്തതുമാണ് അറസ്റ്റ് വൈകുന്നതിനു കാരണം. ഇതിനിടെ യുവതിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ഇടവെട്ടി സ്വദേശിയായ പിതാവിന്‍റെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടില്‍ അശ്ലീല ഭാഷ്യത്തോടെ കുട്ടിയെ വില്‍ക്കാനുണ്ടെന്നും ഇതിനായി മണിക്കൂറിന് 2,000 രൂപ എന്നും കാണിച്ച് പോസ്റ്റിട്ടത്. ഒരു പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പെണ്‍കുട്ടിയുടെ മുത്തശിയെ അറിയിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയും മുത്തശിയും…

Read More

സൂര്യകാന്തി ഇങ്ങനെ കഴിക്കാം; വൈറലായ് വീഡിയോ

സൂര്യകാന്തി വിത്തുകൾ നിങ്ങളുടെ ഭക്ഷണത്തിന്‍റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, മെച്ചപ്പെട്ട ദഹനം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ ഗുണങ്ങളും സംഭാവന ചെയ്യുന്നു. സ്മൂത്തികൾ, ഓട്‌സ് എന്നിവ മുതൽ സൂപ്പുകളും സലാഡുകളും വരെയുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ഇവ ആരോഗ്യ ബോധമുള്ള ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. എന്നിരുന്നാലും ആരെങ്കിലും സൂര്യകാന്തി പറിച്ചെടുക്കുന്നതും ഗ്രിൽ ചെയ്ത് കഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സമീപകാല ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഈ പാചക പരീക്ഷണം വൈറലായിരുന്നു. ഒരാൾ തന്‍റെ പൂന്തോട്ടത്തിൽ നിന്ന് സൂര്യകാന്തിപ്പൂക്കൾ പറിച്ചെടുക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. അടുത്തതായി അയാൾ പൂക്കളിൽ നിന്ന് ദളങ്ങൾ വേർപെടുത്തി എടുക്കുന്നു. തുടർന്ന് അരിഞ്ഞ വെളുത്തുള്ളി, ഒലിവ് ഓയിൽ എന്നിവ അടങ്ങിയ പേസ്റ്റ് ഉണ്ടാക്കുന്നു. പേസ്റ്റ്  പൂക്കളിൽ തേക്കുന്നു. അത് ഗ്രില്ലിൽ തലകീഴായി വയ്ക്കുന്നു. 10-15 മിനിറ്റിന് ശേഷം വിഭവം ശ്രദ്ധാപൂർവ്വം പൂശുകയും…

Read More

സൗദിയിൽ 126 കിലോ ലഹരിമരുന്നുമായി ഇന്ത്യൻ യുവാക്കൾ പിടിയിൽ

റിയാദ്: ലഹരിമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ. അസീറിൽനിന്നാണ് ട്രാഫിക് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 126 കിലോ ലഹരിമരുന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിനു കൈമാറി. ലഹരിമരുന്നു വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് അറസ്റ്റിലായ യുവാക്കളെന്ന് പോലീസ് പറഞ്ഞു. അതേസമയം, അൽ ബത്ത തുറമുഖത്തു നടന്ന ലഹരിമരുന്നു വേട്ടയിൽ 80 ലക്ഷത്തോളം ആംഫിറ്റാമിൻ ഗുളികകൾ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട നാലു സൗദികളെയും രണ്ട് സിറിയൻ പൗരന്മാരെയും പിടികൂടിയിട്ടുണ്ട്. മദീനയിലും അൽ ബഹയിലും മയക്കുമരുന്നു വിപണനവുമായി ബന്ധപ്പെട്ട് രണ്ട് സൗദികളും പിടിയിലായിട്ടുണ്ട്.

Read More

കാവിക്കൊടിയുമായി പാളത്തിൽ കയറി അതിഥിതൊഴിലാളി; കൂലി കിട്ടാത്തതിന്‍റെ വികാരപ്രകടനമെന്ന് റെയില്‍വേ പോലീസ്

കോഴിക്കോട്: കാവിക്കൊടിയുമായി പാളത്തിൽ കയറിനിന്നു ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ അട്ടിമറി സാധ്യതയോ മറ്റ് കാര്യങ്ങളോ ഇല്ലെന്ന് പോലീസ്. സംഭവത്തില്‍ പിടിയിലായ ബിഹാര്‍ സ്വദേശിയെ പോലീസും ആര്‍പിഎഫും മണിക്കൂറുകളോളം ചോദ്യം ചെയ്തു. പെട്ടെന്നുണ്ടായ വികാര പ്രകടനത്താലാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് ആര്‍പിഎഫ് പറയുന്നത്. ഈസ്റ്റ് ചന്പാരൻ നർഹ പാനാപുർ സ്വദേശി മൻദീപ് ഭാരതി (26)യാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. ഇന്നലെ രാവിലെ ഒന്പതു മണിയോടെ ഫറോഖ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയപ്പോൾ മൻദീപ് ഭാരതി കന്പിൽ കെട്ടിയ കാവിക്കൊടിയുമായി ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ കയറി നിൽക്കുകയായിരുന്നു. പോലീസ് ഇയാളെ പിടിച്ചു മാറ്റിയശേഷമാണ് തീവണ്ടി യാത്ര തുടർന്നത്. യുവാവിന്‍റെ പ്രതിഷേധത്തെ തുടർന്ന് 10 മിനിട്ടോളം വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ആശാരിപ്പണിക്കാരനാണ് മൻദീപ് ഭാരതി. ജോലി ചെയ്ത വകയിലുള്ള 16,500 രൂപ…

Read More

നവജാതശിശു സംരക്ഷണം; ആദ്യത്തെ 6 മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം

വിറ്റാമിന്‍ ഡിഎല്ലുകളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വൈറ്റമിന്‍ ഡി യുടെ കുറവ് റിക്കറ്റ്‌സ്, ഇടയ്ക്കിടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍, അപസ്മാരം, പ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകും. വിറ്റാമിന്‍ ഡി തുള്ളികള്‍ ദിവസവും ഒരു നേരം നല്‍കണം. വാക്‌സിനേഷന്‍ BCG, OPV, Hep. B വാക്‌സിനേഷന്‍ എന്നിവ ജനനസമയത്ത് നല്‍കണം. ഡിസ്ചാര്‍ജ് കഴിഞ്ഞ് ഡിസ്ചാര്‍ജ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നവജാതശിശുവിനെ ശിശുരോഗ വിദഗ്ധന്‍റെ പരിശോധനയ്ക്ക് വിധേയമാക്കണം. * ആദ്യത്തെ 6 മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക.* കെയര്‍ ടേക്കര്‍മാര്‍ ശരിയായ ശുചിത്വം ഉറപ്പാക്കണം. അപകട സൂചനകള്‍ * സാധാരണ രീതിയില്‍ കുഞ്ഞ് പാല്‍ കുടിക്കാതിരിക്കുക.* മുഖവും ശരീരവും മഞ്ഞ നിറത്തില്‍ കാണപ്പെടുക / മഞ്ഞ നിറമുള്ള മൂത്രം കാണപ്പെടുന്നു.* വേഗത്തിലുള്ള ശ്വസനം.* മലത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം.* പൊക്കിളില്‍ നിന്ന് പഴുപ്പ് വരിക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · 7-10…

Read More

ജോലിയെടുത്ത് ജീവിക്കാൻ രമേശൻ തയാർ; ലോട്ടറി വിൽക്കാൻ മുച്ചക്ര സൈക്കിൾ വേണം; റോഡരുകിൽ മുട്ടിൽകുത്തിനിന്നുള്ള ലോട്ടറി വിൽപന കഠിനം

പൂച്ചാക്കൽ: ജീവിതം പച്ച പിടിപ്പിക്കാൻ രമേശൻ ലോട്ടറി വിൽക്കുകയാണ്. അതും റോഡരികിൽ ഇരുന്നും കിടന്നും മുട്ടുകാൽ കുത്തിനിന്നുമാണ് ടിക്കറ്റുകൾ വിൽക്കുന്നത്. കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശന് ടിക്കറ്റ് വിൽപ്പന മാത്രമാണ് ഉപജീവന മാർഗം. അഞ്ചു വർഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സൈക്കിൽ നൽകുന്ന പദ്ധതിയിൽപ്പെടുത്തി രമേശനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകിയിരുന്നു. അതിലായിരുന്നു ലോട്ടറി വിൽപ്പന. ഒരാഴ്ചമുമ്പ് സൈക്കിൾ തകരാറിലായതിനാൽ വീട്ടിൽ നിന്നു രാവിലെയും വൈകുന്നേരവും ഓട്ടോയിലാണ് ലോട്ടറി വിൽക്കാൻ എത്തുന്നത്. പൂച്ചാക്കൽ പഴയപാലം റോഡരികിലാണ് ലോട്ടറി വിൽപ്പന. പുല്ലുപാ വിരിച്ച് അതിലിരുന്നാണ് ലോട്ടറി വിൽക്കുന്നത്.കുറെ നേരം മുട്ടിൽ കുത്തിനിന്നു വിൽപ്പന നടത്തും.കാല് വേദനിക്കുമ്പോൾ ഇരുന്നും കിടന്നുമാണ് വിൽപ്പന. ഉച്ചയ്ക്ക് ചോറ് കൈയ്യിൽ പിടിച്ച് കഴിക്കാൻ രമേശന് ബുദ്ധിമുട്ടാണ്. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശൻ അവിവാഹിതനാണ്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൊച്ചു പെണ്ണുവെളിവീട്ടിൽ സഹോദരൻ…

Read More

വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീഡിയോ എടുത്തു; ചോദ്യം ചെയ്ത ഭർത്താവിന് ക്രുര മര്‍ദനം

പയ്യന്നൂര്‍: താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ഭാര്യയുടെ വീഡിയോ എടുക്കുകയും ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസ്. പുഞ്ചക്കാട് സ്വദേശി തളിയില്‍ ഹൗസില്‍ സനു ടോമിന്‍റെ പരാതിയിലാണ് മാടക്കാലിലെ അഖില്‍, കവ്വായിയിലെ സംജിത്ത് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവര്‍ താമസിക്കുന്ന കൊറ്റിയിലെ വാടക വീട്ടിലാണ് സംഭവം. വീട്ടുമുറ്റത്തെത്തിയ പ്രതികള്‍ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് ഭാര്യയുടെ വീഡിയോ എടുക്കുന്നതു കണ്ടപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ കല്ല് കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Read More

ജീവനെടുത്ത ട്രിപ്പിള്‍ യാത്ര; ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരന് 37 ലക്ഷം പിഴ

കോട്ടയം: ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരന്‍ 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. രണ്ടു പേരെ പിന്നിലിരിത്തി അമിതവേഗതയില്‍ പോലീസുകാരന്‍ ഓടിച്ച ബൈക്കാണ് ഗൃഹനാഥനെ ഇടിച്ചിട്ടത്. അപകടത്തില്‍ കുമാരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വീട്ടില്‍ വര്‍ഗീസ് ( 51 ) ആണ് മരണപ്പെട്ടത്. പോലീസുകാരന്‍ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം. കോട്ടയം മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെന്നത്ത് ജോര്‍ജിന്‍റേതാണ് വിധി.2018 നവംബര്‍ 19ന് മാന്നാനം അതിരമ്പുഴ റോഡില്‍ മാന്നാനം ഷാപ്പു പടിയിലായിരുന്നു അപകടം. പോലീസുകാരന്‍ രണ്ടുപേരെ പിന്നില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ച ബൈക്ക് തട്ടി വര്‍ഗീസ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് പോലീസുകാരനെതിരേ കേസെടുത്തിരുന്നു. വര്‍ഗീസിന്‍റെ ഭാര്യയും രണ്ടു മക്കളും കോട്ടയം മോട്ടോര്‍ ആക്‌സിഡഡന്‍റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു…

Read More

മന്ത്രിസ്ഥാനം ; നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ്; എല്‍ജെഡിക്ക് നിരാശതന്നെ

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ ഒരു മന്ത്രിസ്ഥാനം എന്ന എല്‍ജെഡിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. മന്ത്രിസഭാ പുനഃസംഘടനയില്‍ എല്‍ജെഡിയും ആര്‍എസ്പിയും (ലെനിനിസ്റ്റ്) ഉണ്ടാകില്ലെന്ന് ഉറപ്പായി. എല്‍ജെഡിക്കും ആര്‍എസ്പി (ലെനിനിസ്റ്റ്) പാര്‍ട്ടി എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സ്ഥിരീകരിച്ചതോടെയാണിത്. മറ്റ് കക്ഷികളുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് ജയരാജന്‍ അറിയിച്ചത്. മുന്നണി നിലപാട് വ്യക്തമാക്കപ്പെട്ടതോടെ മന്ത്രിസ്ഥാനത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്താനുള്ള എല്‍ജെഡിയുടെ നീക്കം അപ്പാടെ പാളി. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി സ്ഥാനം വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഒരു എംഎല്‍എയുള്ള ഘടകകക്ഷികള്‍ക്ക് ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച വേളയില്‍ ഐഎന്‍എലിന്‍റെ അഹമ്മദ് ദേവർ‍േകാവിലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജുവിനും മന്ത്രിസ്ഥാനം നല്‍കിയിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും.ഇവര്‍ക്കു പകരമായി കോണ്‍ഗ്രസ്-എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും…

Read More