ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്; വെങ്കല നേട്ടത്തോടെ ആന്‍റിം പംഗൽ ഒളിമ്പിക്സ് ക്വാട്ട ഉറപ്പിച്ചു

ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ആന്‍റിം പംഗൽ. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ നേട്ടത്തിനൊപ്പം ഒളിമ്പിക്സ് ക്വാട്ടയും താരം ഉറപ്പാക്കി. ബെൽഗ്രേഡ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പത്തൊമ്പതുകാരിയായ പംഗൽ നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23ൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.

Read More

സുരേഷ് ഗോപി പദവിഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല; പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് കെ. സുരേന്ദ്രൻ

എം. സുരേഷ്ബാബുതിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് പാർട്ടിയെ അദ്ദേഹം അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ഈ പദവി ഏറ്റെടുത്താൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്താനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ അദ്ദേഹത്തിന് യാതൊരു വിലക്കുകളൊ ബുദ്ധിമുട്ടുകളൊ ഉണ്ടാകില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. സുരേഷ് ഗോപിയുടെ കഴിവുകൾക്കുള്ള അംഗീകാരമായും ആദരവായിട്ടുമാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത്. പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹം യാതൊരു അഭിപ്രായവ്യത്യാസവും നീരസവും പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. ചില മാധ്യമങ്ങൾ ഗോസിപ്പുകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.  

Read More

സുരേഷ് ഗോപി അമർഷത്തിൽ, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂ ട്ട് അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തേക്കില്ല; നിയമനത്തിനെതിരേ വിദ്യാർഥി യൂണിയൻ

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിനിടെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് തന്നെ നോമിനേറ്റ് ചെയ്തതിൽ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന. പദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പദവി സംബന്ധിച്ച് സുരേഷ് ഗോപിക്ക് മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. തൃശൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂരിൽ പദയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. മാത്രമല്ല അടുത്ത കേന്ദ്ര കാബിനറ്റ് പുനഃസംഘടനയിൽ വീണ്ടും സുരേഷ് ഗോപിക്ക് മന്ത്രിപദവി ലഭിക്കുമെന്നുള്ള പ്രചാരണങ്ങളും സജീവമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനും അദ്ദേഹത്തിനു താൽപര്യമുണ്ട്. അതിനിടയിൽ സുരേഷ് ഗോപിയെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് സജീവ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കാൻ ഇടയാകുമോ എന്ന ആശങ്കസുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പങ്കു വയ്ക്കുന്നു. ഈ…

Read More

ഓൺലൈൻ ഡെലിവറിയ്ക്കിടെ ഡ്രൈവർക്ക് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വീട്ടിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനിടയിൽ പാമ്പിന്‍റെ കടിയേറ്റ് തൊഴിലാളി. ഫ്ലോറിഡയിലെ പാം സിറ്റിയിലെ വീട്ടിൽ ഒരു പാക്കേജ് ഇറക്കിവിടുന്നതിനിടെയാണ് ഡെലിവറി തൊഴിലാളിയെ ഈസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്‌നേക്ക് കടിച്ചത്. വാതിലിനടുത്തേക്ക് നടന്ന് പൊതി താഴെ വെച്ചപ്പോഴാണ് ഡ്രൈവറുടെ കാലിന്‍റെ പിൻഭാഗത്ത് പാമ്പ് കടിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ അവളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കിഴക്കൻ ഡയമണ്ട്ബാക്ക് റാറ്റിൽ സ്‌നേക്കുകൾ വളരെ വിഷമുള്ളവയാണ്, ഈ പ്രദേശത്ത് ഇവ വളരെ സാധാരണമാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വിഷമുള്ള പാമ്പായി ഇവ അറിയപ്പെടുന്നു. ചിലതിന് 8 അടി വരെ നീളവും 10lb വരെ ഭാരവുമുണ്ട്. ഈ പാമ്പുകളെ സാധാരണയായി തിരിച്ചറിയുന്നത് അവയുടെ പുറകിലുള്ള വജ്രത്തിന്‍റെ ആകൃതി നോക്കിയാണ്. അഞ്ച് പേരെ കൊല്ലാൻ തക്ക വിഷം ഈ പാമ്പിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കനുസരിച്ച്…

Read More

ഹൈവേയിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

ഉപേക്ഷിക്കപ്പെട്ട നിലയിൽ അജ്ഞാത യുവതിയുടെ  മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ഡൽഹി-ലഖ്‌നൗ ദേശീയ പാതയ്ക്ക് സമീപമാണ് അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രങ്ങളില്ലാത്തതിനാൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും സാധ്യതയുള്ളതായി സൂചിപ്പിച്ചു. ഇരയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും അവരുടെ ചിത്രങ്ങൾ സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് സാധ്യതയുണ്ടോയെന്ന് പരിശോധനകൾ നടത്തിവരികയാണെന്നും മൂർച്ചയേറിയ ആയുധത്തിൽ കഴുത്തിന് പരിക്കേറ്റതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ സംഘത്തിലെ ഒരു അംഗം പറഞ്ഞു. മറ്റെവിടെങ്കിലും വച്ച് കൃത്യം നടത്തിയ ശേഷം മൃതദേഹം ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ചതാവാമെന്നും പോലീസ് പറഞ്ഞു.   

Read More

ഉടച്ചുവാര്‍ത്ത് പ്രതിരോധം ശക്തിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്‌

  കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാർ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവനിലിറങ്ങിയത്. അതായത് കഴിഞ്ഞ സീസണിലെ കളിക്കാരുമായി തട്ടിച്ചാൽ 3-8 എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പുതുമ. ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ്‍ സിംഗ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവർ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്‍നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പർ ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെ അഭാവത്തിൽ ഘാന സെന്‍റർ സ്ട്രൈക്കർ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്. പുതിയ മുഖങ്ങളാൽ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധമായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിലെ…

Read More

പൊളിച്ചടുക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

  കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്‍റെ വീൻഡ്രോപ്പിന്‍റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി. പൊളിച്ചടുക്കി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്‍റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും…

Read More

ഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി

ടൊറേന്‍റോ: ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്കാരനായ എംപി ചന്ദ്ര ആര്യ. ഭീകരതയെ മഹത്വവത്കരിക്കുന്നതിനെയും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പേരിൽ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിനെയും രൂക്ഷഭാഷയിൽ ആര്യ വിമർശിച്ചു. കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപട്‌വന്ത് സിംഗ് പന്നുൻ ഏതാനും ദിവസം മുന്പ് പറഞ്ഞിരുന്നു. നിരവധി ഹിന്ദുക്കൾ ഭയത്തോടെയാണു കഴിയുന്നത്. സമാധാനമായിരിക്കാനും അതേസമയം, ജാഗ്രതപുലർത്താനും ഹിന്ദു സമൂഹത്തോട് ഞാൻ ആവശ്യപ്പെട്ടു. ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവമുണ്ടായാൽ നിയമപാലകരുമായി ബന്ധപ്പെടണം. കാനഡയിലെ ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണു ഖലിസ്ഥാൻ നേതാവ് ശ്രമിക്കുന്നത്. കാനഡയിലെ ഹിന്ദു, സിക്ക് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണു ശ്രമം. കാനഡയിലെ ബഹുഭൂരിപക്ഷം സിക്കുകാരും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ പലവിധ കാരണങ്ങളാൽ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പരസ്യമായി എതിർക്കുന്നുമില്ല. കാനഡയിലെ ഹിന്ദു, സിക്ക് സമുദായങ്ങൾ തമ്മിൽ ശക്തമായ ബന്ധമാണുള്ളത്-ലിബറൽ പാർട്ടി നേതാവായ ചന്ദ്ര ആര്യ…

Read More

മർഡോക്കിന്‍റെ സാമ്രാജ്യത്തെ മകൻ നയിക്കും

ന്യൂയോർക്ക്: ഫോക്സ് ന്യൂസ്, ന്യൂസ് കോർപ് ചെയർമാൻ പദവികൾ മകൻ ലാക്‌ലനു കൈമാറിയതായി മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അറിയിച്ചു. ഇരു സ്ഥാപനങ്ങളുടെയും എമരിറ്റസ് ചെയർമാനായി റൂപർട്ട് തുടരും. 1996ൽ മർഡോക് സ്ഥാപിച്ച ഫോക്സ് ന്യൂസ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേഷകരുള്ള വാർത്താ ചാനലാണ്. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ, ബ്രിട്ടനിലെ ദ സൺ, ദ ടൈംസ് തുടങ്ങിയ പത്രങ്ങൾ ന്യൂസ് കോർപിന്‍റെ ഉടമസ്ഥതയിലാണ്. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക് അടുത്തിടെ ന്യൂസ് കോർപിനെയും ഫോക്സ് ന്യൂസിനെയും ലയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  

Read More

ഹാർട്ട് അറ്റാക്ക് പാവ് ഭാജി; എന്തുകൊണ്ടാണ് ഇങ്ങനൊരു പേര്; വൈ‍റലായ് വീഡിയോ

 സ്ട്രീറ്റ് ഫുഡുകളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പാവ് ഭാജി. പാവ് ഭാജി രാജ്യത്തുടനീളം വ്യാപകമായി ലഭ്യമാണെങ്കിലും മുംബൈയിലെ ഒരു റെസ്റ്റോറന്‍റ് പ്രത്യേക രീതിയിലാണ് ഈ വിഭവം തയാറാക്കുന്നത്. “ഹാർട്ട് അറ്റാക്ക് പാവ് ഭാജി” എന്നാണ് ഇതിനെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ പ്രത്യേക തരം പാവ് ഭാജിയുടെ വീഡിയോ വൈറലാണ്.  എന്തുകൊണ്ടാണ് ഇങ്ങനൊരു പേര് ലഭിച്ചത് എന്ന സംശയത്തിന് ഉത്തരമുണ്ട്. അമിത അളവിൽ വെണ്ണ ഉപയോഗിച്ചാണ് ഈ പാവ് ഭാജി ഉണ്ടാക്കിയിരിക്കുന്നത്.  വെണ്ണയുടെ രണ്ട് കട്ടകൾ ഒരു ഗ്രിഡിൽ വെച്ചാണ് വീഡിയോ ആരംഭിക്കുന്നത്. അടുത്ത നിരയിൽ, പാവ് ബണ്ണുകൾ വയ്ക്കുന്നു. വെണ്ണയിലേക്ക് അവയിട്ടതിന് ശേഷം വറുത്തു. തുടർന്ന് അമിതമായ അളവിൽ വെണ്ണ പുരട്ടുന്നു. എന്നാൽ പാവ് ഭാജിയുടെ ഓരോ പ്ലേറ്റിലും വീണ്ടും വെണ്ണ കഷ്ണങ്ങൾ വെച്ചിരിക്കുന്നതും കാണിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. നൂറുകണക്കിന് ആളുകൾ പ്രതികരിക്കുകയും ചെയ്തു.…

Read More