‘സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു…’: സുശാന്തിന്‍റെ മരണത്തിന് ശേഷം ജയിലിൽ കഴിഞ്ഞത് ഓർത്തെടുത്ത് റിയ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെ തുടർന്ന് 28 ദിവസം ജയിലിൽ കഴിയേണ്ടി വന്ന നടി റിയ ചക്രവർത്തി, തന്‍റെ ജയിൽ അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.  അടുത്തിടെ നടന്ന ഒരു ഇവന്‍റിൽ ജയിലിൽ കിടന്ന കാലത്തെക്കുറിച്ച് നടി പങ്കുവച്ചു. അത് വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നെങ്കിലും, അവിടെ ഏറ്റവും സന്തുഷ്ടരായ ചില ആളുകളെ കാണാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും റിയ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ റിയ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ കുറ്റം ചെയ്തിട്ടില്ലാത്ത വ്യക്തികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരു അണ്ടർ ട്രയൽ ജയിൽ ഉണ്ടെന്നും റിയ വെളിപ്പെടുത്തി. “കുറ്റം തെളിയിക്കപ്പെടാത്തതിനാൽ അവിടെയുള്ള എല്ലാ സ്ത്രീകളും നിരപരാധികളായിരുന്നു. അവരെ കാണുമ്പോഴും അവരോട് ഇടപഴകുമ്പോഴും എനിക്ക് ആ സ്ത്രീകളിൽ സ്നേഹവും സഹിഷ്ണുതയും അനുഭവപ്പെട്ടു. ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തി. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും…

Read More

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു ; ഒൻപത് മാസത്തിനിടെ1,975 കേസുകൾ; കൂടുതല്‍ സൈബര്‍ കേസുകള്‍ തൃശൂര്‍ സിറ്റിയില്‍

സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍ കുറ്റകൃത്യങ്ങളാണ്. 2022 ല്‍ 815 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2021 ല്‍ 626 കേസുകളും 2020 ല്‍ 426 കേസുകളും 2019 ല്‍ 307 സൈബര്‍ കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. മോര്‍ഫിംഗ്-38 കേസുകള്‍, വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ്-ആറ് കേസുകള്‍, ഒഎല്‍എക്‌സ് ആപ്പ് വഴിയുള്ള തട്ടിപ്പ്-48 കേസുകള്‍, ഒടിപി തട്ടിപ്പ്-134 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍-1557 കേസുകള്‍ എന്നിങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇക്കാലയളവില്‍ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍…

Read More

വാക്കുതർക്കം, പിന്നെ യുവാക്കൾ തമ്മിൽ പൊരിഞ്ഞ ഏറ്റുമുട്ടൽ; ഇടപെട്ട പോലീസിനും കിട്ടി മർദനം; ഒടുവിൽ…

  കണ്ണപുരം: പറശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ യുവാക്കൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഇടപെട്ട പോലീസിനെയും യുവാക്കൾ ആക്രമിച്ചു. ഇന്നലെ രാത്രി 9.30 ഓടെ ധർമശാല കെൽട്രോൺ നഗറിലായിരുന്നു സംഭവം. പറശിനിക്കടവിൽ ക്ഷേത്രദർശനം നടത്തിയശേഷം സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണു സംഘർഷമുണ്ടായത്. യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ നാട്ടുകാർ ഇടപെട്ടപ്പോൾ സംഘം നാട്ടുകാർക്കു നേരെയും തിരിഞ്ഞു. തുടർന്ന് നാട്ടുകാർ പോലീസിന്‍റെ എമർജൻസി കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻതന്നെ എമർജൻസി കൺട്രോൾ റൂമിൽ നിന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ എത്തുകയും കണ്ണപുരത്തുനിന്ന് എഎസ്ഐ റഷീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഘം പോലീസിനു നേരേയും തിരിഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. പത്തനംതിട്ട അടൂർ സ്വദേശി ജി. അരുൺ (30), കെ. രതീഷ് (36) എന്നിവരാണ്…

Read More

അതിർത്തിയിൽ പാക് വെടിവയ്പ്; പ്രതിഷേധമറിയിക്കാൻ ഇന്ത്യ

ശ്രീനഗർ: അതിർത്തിയിലെ പ്രകോപനത്തിൽ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധമറിയിക്കാൻ ഇന്ത്യ. ഇന്നലെ രാത്രി ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക് സൈന്യം വെടിയുതിർത്തിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും ഒരു തദ്ദേശീയനും പരിക്കുപറ്റി. അന്താരാഷ്ട്ര അതിർത്തിയായ ജമ്മു കാഷ്മീരിലെ അർണിയയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടോടെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇന്ത്യൻ സൈന്യം ശക്തിയായി തിരിച്ചടിച്ചു. അതിർത്തിയിലിപ്പോഴും സംഘർഷവാസ്ഥ തുടരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‌വാരയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.

Read More

തെലങ്കാനയിൽ തെരഞ്ഞെടുപ്പു സംവാദത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ കൈയാങ്കളി; പിന്നാലെ അനുയായികളുടെ കൂട്ടയടി

ഹൈദരാബാദ്: തെലങ്കാനയിൽ തത്സമയം സംപ്രേഷണംചെയ്ത ടെലിവിഷൻ തെരഞ്ഞെടുപ്പു സംവാദത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ കൈയാങ്കളി. ഭൂമി കൈയേറിയെന്ന ആരോപണത്തിൽ പ്രകോപിതനായ ബിആർഎസ് എംഎൽഎയും സ്ഥാനാർഥിയുമായ കെ.പി. വിവേകാനന്ദ, ബിജെപി സ്ഥാനാർഥി കുന ശ്രീശൈലം ഗൗഡിന്‍റെ മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. കുത്ബുല്ലാപുർ നിയമസഭാമണ്ഡലത്തിലെ സ്ഥാനാർഥികളാണ് വിവേകാനന്ദയും കുനയും. വിവേകാനന്ദയ്ക്കെതിരേ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ‘നിങ്ങൾ ഒരു ഭൂമി കൈയേറ്റക്കാരനാണ്’ -വിവേകാനന്ദ ബിജെപിസ്ഥാനാർഥിക്കെതിരേ ആരോപണമുന്നയിച്ചു. എന്നാൽ വിവേകാനന്ദയാണ് ഭൂമി കൈയേറിയതെന്നും തെളിവു ഹാജരാക്കാമെന്നും കുന ശ്രീശൈലം തിരിച്ചടിച്ചു.  ഇതുകേട്ടതോടെ രോഷാകുലനായ വിവേകാനന്ദ ശ്രീശൈലത്തിനടുത്തേക്ക് കുതിച്ചെത്തി മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയുമായിരുന്നു. ശ്രീശൈലവും വിട്ടുകൊടുത്തില്ല. നേതാക്കളുടെ അടി കണ്ടതോടെ വേദിക്കുപുറത്തുള്ള അനുയായികളും അക്രമാസക്തരായി. പരസ്പരം കസേരകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് ഏറ്റുമുട്ടിയത്. കുതിച്ചെത്തിയ പോലീസ് ഏറെ പണിപ്പെട്ട് ഇരുകൂട്ടരെയും തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കി.

Read More

ചുരത്തിൽ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞില്ല; മാക്കൂട്ടം ചുരത്തിലെ കൊലയാളിയെ തേടിയുള്ള അന്വേഷണം വഴിമുട്ടി

ഇരിട്ടി: ഒരു മാസം കഴിഞ്ഞിട്ടും മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. അന്വേഷണത്തിനായി മടിക്കേരി ജില്ലാ പോലീസ് മേധാവി രണ്ട് വ്യത്യസ്ത അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും കേരളവും കർണാടകവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സൂചനപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 19നാണ് മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടി ചെക്ക് പോസ്റ്റിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ റോഡരികിലെ കുറ്റിക്കാട്ടിനുള്ളിൽ ട്രോളി ബാഗിൽ രണ്ടാഴ്ചയോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. ചുരംപാതയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാരാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതും ജനവാസമില്ലാത്ത പ്രദേശവുമായതിനാൽ രണ്ട് സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് ഒരേ സമയം…

Read More

33 വർഷത്തിനുശേഷം ഇതിഹാസത്തിനൊപ്പം, ഹൃദയം സന്തോഷത്താൽ തുടിക്കുന്നു: രജനീകാന്ത്

രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 170. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റൈൽ മന്നന്‍റെ 170-ാമത്തെ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 33 വർഷങ്ങൾക്കുശേഷമാണ് രണ്ട് സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്നത്. അതിന്‍റെ സന്തോഷമറിയിച്ചുകൊണ്ട് രജനീകാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനീകാന്തിന്‍റെ പോസ്റ്റ്. 33 വർഷത്തിനു ശേഷം ഇതിഹാസത്തിനൊപ്പം ഒന്നിക്കാനായതിൽ സന്തോഷമുണ്ട് എന്നാണ് സൂപ്പർസ്റ്റാർ കുറിച്ചത്. 33 വർഷത്തിനുശേഷം വീണ്ടും ഞാൻ എന്‍റെ മാർഗദർശിയും ഇതിഹാസവുമായി അമിതാഭ് ബച്ചനൊപ്പം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈകയുടെ തലൈവർ 170ൽ അഭിനയിക്കുകയാണ്. എന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്.- എന്നാണ് രജനീകാന്ത് കുറിച്ചത്. 1991ൽ ഹം എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ചഭിനയിച്ചത്. പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന…

Read More

ശശി തരൂരിന്‍റെ വാക്കുകൾ‍ ആരും വക്രീകരിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

  കോഴിക്കോട്: ശശിതരൂരിന്‍റെ പ്രസംഗത്തിലെ വരികള്‍ ആരും വക്രീകരിക്കേണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പലസ്തീനൊപ്പമാണ് താനെന്ന് ശശിതരൂര്‍ ഇന്ന് രാവിലെയും പറഞ്ഞിട്ടുണ്ട്. പിന്നെയും ഇതേവിഷയത്തില്‍ പിടിക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെങ്കില്‍ തനിക്കൊന്നും പറയാനില്ല. ലീഗ് നടത്തിയ റാലിയും പലസ്തീന്‍ ഐക്യദാര്‍ഢ്യവും ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിമാറുന്ന സന്ദര്‍ഭമാണിത്.എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. അത് തുടര്‍ന്നോട്ടെ, ലീഗ് തങ്ങളുടെ നിലപാടുമായി ശക്തമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.  

Read More

യുദ്ധം പലസ്തീനോടല്ല; ഹമാസിനെ തുടച്ചുനീക്കുംവരെ വിശ്രമമില്ലെന്ന് ഇസ്രയേൽ യുഎന്നിൽ

യുണൈറ്റഡ് നേഷൻസ്: തങ്ങളുടെ രാജ്യം യുദ്ധം ചെയ്യുന്നത് പലസ്തീനോടല്ലെന്നും ഹമാസിനോടാണെന്നും ഇസ്രയേൽ യുഎന്നിൽ. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പലസ്തീനുമായി ഒരു ബന്ധവുമില്ലെന്നും യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ ഇസ്രയേലിന്‍റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ പറഞ്ഞു. “ഒക്‌ടോബർ ഏഴിലെ കൂട്ടക്കൊലയും തുടർന്നുണ്ടായ സംഭവങ്ങളും പലസ്തീനുമായി ഒരു ബന്ധവുമില്ല. അറബ്-ഇസ്രയേൽ സംഘർഷവുമായോ പലസ്തീൻ പ്രശ്നവുമായോ ഇതിന് ബന്ധമില്ല. ഇത് പലസ്തീനുമായുള്ള യുദ്ധമല്ല. വംശഹത്യ നടത്തുന്ന ജിഹാദി ഹമാസ് ഭീകരസംഘടനയുമായി മാത്രമാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ആധുനിക നാസികൾക്കെതിരായ ഇസ്രയേൽ ജനാധിപത്യമാണിത്..’ എർദാൻ കൂട്ടിച്ചേർത്തു. ഹമാസിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, അത് എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്നതാണ്. പലസ്തീൻ ജനതയെ ഹമാസ് ശ്രദ്ധിക്കുന്നില്ല. സമാധാനമോ ചർച്ചയോ അവർ ശ്രദ്ധിക്കുന്നില്ല. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക, ഭൂമിയിലെ എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ ഹമാസിനുള്ളൂവെന്നും എർദാൻ പറഞ്ഞു. ഹമാസിനെ…

Read More

ശശി തരൂരിന് എതിരേ എസ്കെഎസ്എസ്എഫ്

കോഴിക്കോട്: ഹമാസിനെ  തീവ്രവാദികളെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് ശശി തരൂരിനെതിരേ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ഐക്യരാഷ്‌ട്ര സഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇക്കാലമത്രയും പലസ്തീൻ ജനതയുടെ കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അദ്ഭുതപ്പെടുത്തിയെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Read More