വിവാഹം കഴിക്കണം, കുടുംബം ഉണ്ടാകണം; വിവാഹ സ്വപ്നം പങ്കുവച്ച് കങ്കണ

എല്ലാ പെൺകു‌ട്ടികളുടെയും സ്വപ്നമാണ് വിവാഹവും കുടുംബമുണ്ടാകുന്നതും. ഞാൻ മുഴുവനായും ഒരു ഫാമിലി പേഴ്സണാണ്. എനിക്ക് വളരെ പ്രധാനമാണത്. എനിക്ക് വിവാഹം കഴിച്ച് കുടുംബമുണ്ടാകണം. അറേഞ്ച്ഡ് മാര്യേജിന്‍റെയും ലൗ മാര്യേജിന്‍റെയും മിക്സാണ് എന്‍റെ വിവാഹമെങ്കിൽ നന്നായേനെ. ബന്ധങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല. ചെറിയ പ്രായത്തിൽ ബന്ധം വിജയിച്ചില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്‍റെ എല്ലാ വർഷങ്ങളും അതിനായി നൽകിയേനെ. ഭാഗ്യവശാൽ ബന്ധങ്ങൾ പരാജയപ്പെട്ടു. ദൈവം എന്നെ സംരക്ഷിച്ചതാണെന്ന് കരുതുന്നു. പക്ഷെ ഇത്തരം വീക്ഷണങ്ങൾ ജീവിതത്തിൽ വൈകിയേ വരൂ. -കങ്കണ റണൗത്ത്

Read More

കരുതിയതുപോലെയല്ല അമ്പിളി അമ്മാവന്‍റെ പ്രായം..!

ചിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ചന്ദ്രന്‍റെ പ്രായം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്‍റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുമ്പോഴാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്. 4.46 ബില്യൺ വർഷമാണ് ചന്ദ്രന്‍റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത് 4.42 ബില്യൺ വർഷം എന്നായിരുന്നു. നിലവിൽ കരുതിയിരുന്നതിനേക്കാൾ നാലു കോടി വർഷം കൂടി പഴക്കം കൂടുതൽ. ചന്ദ്രന്‍റെയും ഭൂമിയുടെയും ചരിത്രവും പരിണാമവും നന്നായി മനസിലാക്കാൻ കൂടുതൽ കൃത്യമായ പ്രായം നമ്മെ സഹായിക്കുമെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. 1972ൽ അപ്പോളോ-17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണു പുതിയ നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തുന്നത്. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. ജിയോകെമിക്കൽ പെർസ്‌പെക്റ്റീവ് ലെറ്റേഴ്‌സിൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. സൗരയൂഥം…

Read More

സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

കോഴിക്കോട്: സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. അപകടത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശിക്കും സൗദി പൗരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൗദി അൽ ബാഹയിലായിരുന്നു അപകടം. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു ജാഫ‍ർ. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവരാനായി പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് അൽബാഹ-ഹഖീഖ് റോഡിൽ ജാഫ‍ർ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജാഫർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി ജാഫർ തനിമ സാംസ്കാരികവേദി പ്രവർത്തകനാണ്. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

അശ്വിൻ പരവൂരിന് മാജിക്കിൽ മെർലിൻ പുരസ്കാരം

കൊല്ലം: സാമൂഹിക അവബോധത്തിനായി മാജിക് ഉപയോഗിച്ചതിന് മലയാളി മാന്ത്രികന്‍ അശ്വിന്‍ പരവൂര മാജിക് രംഗത്തെ പ്രശസ്തമായ മെര്‍ലിന്‍ പുരസ്‌കാരത്തിന് അർഹനായി. ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെര്‍ഫോര്‍മര്‍’ എന്ന പുരസ്‌കാരമാണ് ലഭിച്ചത്. മാജിക്കിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ പുരസ്‌കാരങ്ങള്‍ അമേരിക്ക ആസ്ഥാനമായ ഇന്‍റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് നല്‍കുന്നത്. തായ്‌ലന്‍ഡില്‍ നടന്ന ഇന്‍റര്‍നാഷണല്‍ മാജിക് എക്‌സ്ട്രാവഗന്‍സയുടെ വേദിയിലാണ് പുരസ്‌കാരദാനം നടന്നത്. ഇന്‍റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാന്‍ ടോണി ഹസിനിയാണ് അശ്വിന്‍ പരവൂരിന് പുരസ്‌കാരം സമ്മാനിച്ചത്. പരവൂര്‍ സ്വദേശിയായ അശ്വിന്‍ 15 വര്‍ഷമായി മാജിക്കിലൂടെ ബോധവത്കരണം നടത്തിവരുന്നു.

Read More

ലീഗ് ചെലവില്‍ തരൂരിന്‍റെ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം: എം. സ്വരാജ്

കൊച്ചി: കോഴിക്കോട് മുസ് ലിം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഡോ. ശശി തരൂർ എംപി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേ എം. സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്‍റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍നിന്നു തരൂരും പലസ്തീനെ ആക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.എം. സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്‍റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്‍റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്‍റെ ഭാഗത്തുനിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ’മാണെന്ന് ശശി തരൂര്‍ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രയേലിന്‍റേത് “മറുപടി’ യും ആണത്രെ …..!…

Read More

തരൂരിന്‍റെ ഹമാസ് പ്രസംഗം; വെട്ടിലായി ലീഗ്, തരൂരിനെ ലീഗ് ക്ഷണിച്ചതില്‍ കോണ്‍ഗ്രസിലും മുറുമുറുപ്പ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇസ്രയേലിൽ ഹമാസ്‌ നടത്തിയത്‌ ഭീകരാക്രമണമെന്ന്‌ വിശേഷിപ്പിച്ച കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിക്കെതിരേ കടുത്ത അമര്‍ഷവുമായി മുസ്‌ലിം ലീഗ്. മുസ്‌ലിംലീഗ്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച പലസ്‌തീൻ മനുഷ്യാവകാശ റാലിയിലാണ് കോൺഗ്രസ്‌ നേതാവ്‌ ഹമാസിനെ ഭീകരരായി വിശേഷിപ്പിച്ചത്‌. ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ ലീഗ് ക്ഷണിച്ചത്. ഇത് തങ്ങള്‍ക്കുതന്നെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഒരുവിഭാഗം ലീഗ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും മറ്റും തരൂരിനെ പൂര്‍ണമായി പിന്തുണച്ച ലീഗിന് അപ്രതീക്ഷിത തിരിച്ചടിയായി തരൂരിന്‍റെ പരാമര്‍ശം മാറുകയും ചെയ്തു. പലസ്‌തീന്‍റെ പേരിൽ നടത്തിയ റാലി ഇസ്രയേലിനുവേണ്ടിയായി മാറിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌. ഇസ്രയേലിൽ ഹമാസ്‌ നടത്തിയത്‌ ഭീകരാക്രമണമാണെന്ന്‌ തരൂർ പറഞ്ഞത്‌ യുഡിഎഫിലും പുതിയ വിവാദങ്ങൾക്ക്‌ വഴിയൊരുക്കി. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഒഴിവാക്കിയാണ് വിശ്വപൗരന്‍ ഇമേജുള്ള തരൂരിനെ പരിപാടിയിലേക്ക് ലീഗ് ക്ഷണിച്ചത്. തരൂർ പങ്കെടുക്കുന്നത്‌ ദേശീയ…

Read More

വിലക്കുകൾ നീങ്ങി; കേരള ബ്ലാസ്റ്റേഴ്സിലേക്ക് വുകോമനോവിച്ച് തിരിച്ചെത്തുന്നു

കൊച്ചി: എഐഎഫ്എഫ് ഏർപ്പെടുത്തിയ 10 മത്സര വിലക്കിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്ന് തിരിച്ചെത്തും. വുകോമനോവിച്ചിന് വൻ സ്വീകരണമൊരുക്കാൻ മഞ്ഞപ്പട തയാറെടുക്കുന്നുണ്ട്. വന്പൻ ടിഫൊ ഉൾപ്പെടെ ഇന്ന് ഗാലറിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഐഎസ്എൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ തന്ത്രങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ഇന്ന് ഒഡീഷയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് ഗ്രൗണ്ടിലുണ്ടാകും. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണു മത്സരം. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനിടെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഇവാന്‍ വുകോമനോവിച്ചിന് പത്തു മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപയുടെ പിഴ ശിക്ഷയും ഏര്‍പ്പെടുത്തിയത്. സൂപ്പര്‍കപ്പ്, ഡ്യൂറന്‍റ് കപ്പ് ടൂര്‍ണമെന്‍റുകളില്‍ ആറു മത്സരങ്ങളിലും സൂപ്പര്‍ ലീഗിൽ ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിലും പുറത്തിരുന്ന വുകോമനോവിച്ചിനെ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. അതേസമയം, കഴിഞ്ഞ മത്സരത്തിലെ…

Read More

‘2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാർ’; ഗോവയിൽ 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ

37-ാമത് ദേശീയ ഗെയിംസിന് ഗോവയിൽ തുടക്കം. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 2036 ഒളിമ്പിക്‌സിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2036-ൽ ഇന്ത്യ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാകും,ബഹിരാകാശം മുതൽ കായികം വരെ ഇന്ത്യയുടെ പതാകയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഒളിമ്പിക്‌സും നമുക്ക് അപ്പോഴേക്കും എളുപ്പമാകുമെന്ന് മോദി കൂട്ടിച്ചേർത്തു.  അതേസമയം, മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 37-ാമത് ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന വേളയിൽ ഇന്ത്യൻ അത്‌ലറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടോർച്ച് സമ്മാനിച്ചു. ദേശീയ ഗെയിംസ് ഒക്ടോബർ 26 (വ്യാഴം) മുതൽ നവംബർ 9 (വ്യാഴം) വരെ നടക്കും, 28 വേദികളിലായി 43 കായിക ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ മത്സരിക്കും. ഗോവയിൽ ആദ്യമായാണ് ദേശീയ ഗെയിംസ്…

Read More

‌ജീവിതം പച്ചപിടിപ്പിക്കാൻ വിദേശത്തേക്ക് പോകാൻ എയർപോർട്ടിലെത്തി വീട്ടമ്മ; പരിശോധനയിൽ കണ്ടത് വ്യാജവീസയും പാസ്പോർട്ടും; ഏജന്‍റിന്‍റെ കെണിയിൽവീണത് കോട്ടയം സ്വദേശിനി

എരുമേലി: വിദേശത്ത് ജോലിക്കായി പോകുന്നതിന് വിമാനത്താവളത്തിൽ ചെന്ന എരുമേലി സ്വദേശിനി വീട്ടമ്മയെ അധികൃതർ തടഞ്ഞുവച്ചു. വ്യാജ വീസ ആണെന്നും പാസ്പോർട്ടിൽ പേന കൊണ്ട് വെട്ടിയിട്ടുണ്ടെന്നും അറിയിച്ചാണ് അധികൃതർ തടഞ്ഞത്. തുടർന്ന് എരുമേലിയിലേക്ക് മടങ്ങിയ വീട്ടമ്മ ജോലി വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ ഏജന്‍റിനെതിരേയും കൊച്ചിയിലെ ട്രാവൽസ് ഉടമയ്ക്കെതിരേയും എരുമേലി പോലീസിൽ പരാതി നൽകി. എരുമേലി പൊരിയന്മല തടത്തിൽ സിജി ജോമി (38) ആണ് പരാതി നൽകിയത്. സംഭവത്തെ പറ്റി സിജി പറയുന്നത് ഇങ്ങനെ. രണ്ട് വർഷത്തേക്ക് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം അമ്പൂരി സ്വദേശി ഷിബു ശ്രീധരൻ എന്നയാൾ രണ്ട് തവണയായി ഇരുപതിനായിരം രൂപ വാങ്ങി. ജോലി ലഭിച്ച ശേഷം 90,000 രൂപ നൽകണമെന്നു പറഞ്ഞതുപ്രകാരം കരാർ ഒപ്പിട്ട് നൽകി പണവും പാസ്പോർട്ടും നൽകിയിരുന്നു. മെഡിക്കൽ പരിശോധന കഴിഞ്ഞ് കഴിഞ്ഞ ദിവസം…

Read More

‘വമ്പൻ ട്വിസ്റ്റ്’: അന്ന് ലിങ്ക്ഡ്ഇനിൽ നിന്ന് വിലക്കപ്പെട്ട 15 വയസുകാരൻ, ഇപ്പോൾ അതേ ഇടത്ത് ഇന്‍റേണായി

ഹൈസ്‌കൂൾ വിദ്യാർഥിയും സ്റ്റാർട്ടപ്പ് സ്ഥാപകനും ബാച്ച്‌മാനിറ്റി ക്യാപിറ്റലിലെ നിക്ഷേപകനുമാണ് പതിനഞ്ച് വയസുകാരനായ എറിക് സു. കുറഞ്ഞ പ്രായപരിധി കാരണം ഒരിക്കൽ ലിങ്ക്ഡ്ഇനിൽ നിന്ന് അവൻ വിലക്കപ്പെട്ടു. എന്നാൽ ഇപ്പോൾ അതിശയകരമായ സംഭവവികാസങ്ങളിൽ കമ്പനിയിൽ ഇന്‍റേൺഷിപ്പിന് പ്രവേശിച്ചിരിക്കുകയാണ് എറിക്.  എറിക് എക്സിൽ രണ്ട് ചിത്രങ്ങൾ ചേർത്ത് ഒരു പോസ്റ്റ് പങ്കിട്ടു. എറികിന്‍റെ പോസ്റ്റ് ഓൺലൈനിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ എറിക്കിൻറെ പ്രായം കാരണം ലിങ്ക്ഡ്ഇനിൽ നിന്നുള്ള വിലക്ക് റിപ്പോർട്ടുചെയ്യുന്ന ഒരു വാർത്താ ലേഖനം പ്രദർശിപ്പിക്കുന്നു. അതിൽ എറിക് വളരെ ചെറുപ്പമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ചിത്രം ലിങ്ക്ഡ്ഇന്നിന്‍റെ ബ്രാൻഡിംഗിൽ അലങ്കരിച്ച ഒരു സ്റ്റിക്കി നോട്ടിൽ അഭിമാനത്തോടെ മുറുകെ പിടിക്കുന്നതും അവന്‍റെ പേര് അതിൽ ആലേഖനം ചെയ്യുന്നതും കാണിക്കുന്നു.  എറിക് സു ഷെയർ ചെയ്ത പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം വ്യൂസ് നേടി. സുവിൻറെ ശ്രദ്ധേയമായ നേട്ടത്തിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ…

Read More