മരണത്തിലേക്ക് കുമ്പിൾ കുത്തുന്ന ന്യൂജെൻഫുഡ്ഡുകൾ..! ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും; ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രം ഉണരുന്ന ആരോഗ്യവകുപ്പ്

കോട്ടയം: ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും. അതിമാരക രോഗങ്ങൾ വരുത്തിവയ്ക്കുന്നതിനൊപ്പം അകാലമരണത്തിലേക്കും നയിക്കുകയാണ് ഈ പുത്തൻ രൂചിക്കൂട്ടുകള്‍. ഷവര്‍മയില്‍ പലപ്പോഴായി പല ജീവനുകള്‍ പൊലിഞ്ഞു. ഒരു പ്രഹസന പരിശോധനയും അടച്ചുപൂട്ടലും പിഴചുമത്തലുമൊക്കെ നടക്കുമെന്നല്ലാതെ ശാശ്വത നടപടിയൊന്നുമില്ല. ലൈസന്‍സില്ലാതെ വഴിനീളെ പെരുകുന്ന ഷവര്‍മ, കുഴിമന്തി, തട്ടുകടകള്‍ക്കെതിരേ ആരോഗ്യവകുപ്പ് പുലര്‍ത്തുന്ന ഗുരുതരമായ അനാസ്ഥയാണ് ദുരന്തം ആവര്‍ത്തിക്കാന്‍ കാരണം. കോഴിഫാമുകളിലെ ഇറച്ചി അവശിഷ്ടം, മാംസളമല്ലാത്ത ഭാഗങ്ങള്‍, വളര്‍ച്ചയെത്തിയശേഷവും വിറ്റഴിക്കാനാവാതെ വരുന്ന കോഴികള്‍, രോഗങ്ങള്‍ ബാധിച്ചു ചത്തൊടുങ്ങുന്നവ, ഹോട്ടലുകളില്‍ മിച്ചംവരുന്നതും പഴകിയതുമായ കോഴിയിറച്ചി എന്നിവയൊക്കെയാണ് ഷവര്‍മയായി വില്‍പന. ആവർത്തിക്കുന്ന ദുരന്തങ്ങൾ കഴിഞ്ഞ 18നു കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങി കഴിച്ച കോട്ടയം പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ ഡിസംബര്‍ 29നു കോട്ടയം…

Read More

വേണുവിന് മകളെ ജീവനായിരുന്നു; ഇന്നലെയും പലഹാരവുമായെത്തി; ഭർത്താവിന്‍റെ അമിതമദ്യപാനം ചോദ്യം ചെയ്ത് ഭാര്യയും മകളെ അകറ്റുന്നെന്നുള്ള സംശം വേണുവിനും; മരണത്തിന് പിന്നിലെ കഥകൾ ഇങ്ങനെ…

  മല്ലപ്പള്ളി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച വാർത്ത കേട്ടാണ് മുക്കൂർ ഗ്രാമം ഇന്നലെ ഉണർന്നത്. പ്രദേശവാസികള്‍ രാവിലെ ഓടിയെത്തിയപ്പോഴേക്കും ദമ്പതികളുടെ മരണവാര്‍ത്തയാണ് അറിയാനായത്. കുന്നന്താനം മുക്കൂര്‍ മുണ്ടുകണ്ടത്തില്‍ വട്ടശേരില്‍ വേണുക്കുട്ടന്‍ നായര്‍ (48), ഭാര്യ പാലയ്ക്കാത്തകിടി സ്മിത ഭവനില്‍ ശ്രീജാ ജി. മേനോന്‍ (38) എന്നിവർക്കാണ് ദാമ്പത്യകലഹത്തെത്തുടർന്ന് ദാരുണമായി ജീവൻ വെടിയേണ്ടിവന്നത്. പ്രവാസിയായിരുന്ന വേണുക്കുട്ടന്‍ നായര്‍ വിവാഹശേഷം ഭാര്യവീട്ടില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് വീട് പുതുക്കിപ്പണിയുകയും കാറും ഇരുചക്രവാഹനവും സ്ഥലവുമെല്ലാം വാങ്ങുകയും ചെയ്തു. ഭാര്യവീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങിയപ്പോള്‍ ഭാര്യ ശ്രീജ സ്വന്തം പേരില്‍ ആധാരം ചെയ്തത് ഇരുവരും തമ്മില്‍ ചെറിയ പിണക്കത്തിനിടയാക്കിയിരുന്നതായി പറയുന്നു. 10 മാസം മുമ്പ് വേണുക്കുട്ടന്‍ അവധിക്ക് നാട്ടില്‍ വന്ന് തിരികെ പോകുന്നതിന് തലേന്ന് സ്കൂട്ടറില്‍ നിന്ന് വീണ് കഴുത്തിനും കൈക്കും ഒടിവുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍…

Read More

ടെർമിനൽ കാൻസർ ബാധിച്ച പോലീസ് നായയ്ക്ക് അവസാന സല്യൂട്ട്; വീഡിയോ വൈറൽ

വിർജീനിയയിലെ 11 വയസ്സുള്ള ഒരു പോലീസ് നായയാണ് കാൻഡി. എന്നാൽ കാൻഡിയ്ക്ക് ടെർമിനൽ കാൻസറാണെന്ന് അടുത്തിടെ കണ്ടെത്തി. തുടർന്ന് നായയുടെ സേവനത്തിന് നൽകിയ ആദരമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ നായ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് കൂടാതെ ഏകദേശം 10 വർഷത്തോളം വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസിൽ സേവനമനുഷ്ഠിച്ചു. 2014-ൽ ഷെരീഫിന്‍റെ ഓഫീസിൽ ചേർന്ന കാൻഡി, സേനയിലെ ആദ്യത്തെ നാർക്കോട്ടിക് ഡിറ്റക്ഷൻ നായയായിരുന്നു. ജോലിയോടുള്ള അർപ്പണബോധത്തിനും കളിയോടുള്ള ഇഷ്ടത്തിനും പേരുകേട്ട നായ പെട്ടെന്ന് ടീമിലെ പ്രിയപ്പെട്ട അംഗമായി. അടുത്തിടെ കാൻഡിക്ക് ഒരു തളർച്ച ഉണ്ടാകുകയും വിശപ്പ് കുറയുകയും ചെയ്തു. തുടർന്ന് കാൻഡിക്ക് ടെർമിനൽ കാൻസറാ ണെന്ന് പരിശോധനയിൽ കണ്ടെത്തി. നായയുടെ സേവനത്തെ ആദരിക്കുന്നതിനായി വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസ് ഒരു പ്രത്യേക ചടങ്ങ് നടത്തി. കാൻഡി അവസാനമായി നടന്നപ്പോൾ അവർ ഇടനാഴിയിൽ വരിവരിയായി നിന്ന് സല്യൂട്ടും ചെയ്തു.…

Read More

താന്‍ പ­ല­സ്­തീ­ൻ ജ­ന­ത­യ്­ക്ക് ഒപ്പം, പ്ര­സം­ഗം ഇസ്ര­യേ­ലി­ന് അ­നു­കൂ­ല­മാ­യി വ്യാ­ഖ്യാ­നി­ക്കേണ്ട; പ്ര­സം­ഗ­ത്തി­ലെ ഒ­രു വാച­കം മാത്രം പ്ര­ച­രി­പ്പി­ക്കു­ന്നതി­നോ­ട് യോ­ജി­പ്പി­ല്ലെന്ന് ശശി ത­രൂര്‍

കോഴിക്കോട്: ഇസ്രയേലിനെ ആക്രമിച്ചത് ഭീക­രരാ­ണെ­ന്ന പ്ര­സ്­താ­വ­ന­യില്‍ വി­ശ­ദീ­ക­ര­ണ­വു­മാ­യി കോണ്‍­ഗ്ര­സ് പ്ര­വ­ര്‍­ത്ത­ക­സ­മി­തി അംഗം ശശി ത­രൂര്‍. താന്‍ എന്നും പ­ല­സ്­തീന്‍ ജ­ന­ത­യ്­ക്ക് ഒ­പ്പ­മാ­യി­രു­ന്നെ­ന്ന് ത­രൂര്‍ പ്ര­തി­ക­രിച്ചു. ത­ന്‍റെ പ്ര­സം­ഗം ഇ­സ്ര­യേ­ലി­ന് അ­നു­കൂ­ല­മാ­ക്കി വ്യാ­ഖ്യാ­നി­ക്കേ­ണ്ട. പ്ര­സം­ഗ­ത്തി­ലെ ഒ­രു വാച­കം മാത്രം പ്ര­ച­രി­പ്പി­ക്കു­ന്നതി­നോ­ട് യോ­ജി­പ്പി­ല്ലെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരരാണ് ഇസ്രയേലിനെ ആക്രമിച്ചതെ­ന്ന ത­രൂരിന്‍റെ പരാമർശം. ഒക്‌ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്‍റെ മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന്‍ . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രയേലില്‍…

Read More

ഇന്ത്യൻ വിദ്യാർഥിയ്ക്ക് ജർമ്മൻ പ്രൊഫസർ അയച്ച ഇമെയിൽ വൈറലാകുന്നു; കാരണം ഇത്

ലളിതമായ ഭാഷ ഉപയോഗിച്ചാൽ വ്യക്തമായ് ആശയവിനിമയം നടത്താൻ കഴിയും. അതേസമയം അനാവശ്യവും  വാക്കുകളുടെ ഉപയോഗം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് വ്യക്തികൾക്ക് ഉദ്ദേശിച്ച സന്ദേശം ഗ്രഹിക്കുന്നത് വെല്ലുവിളിയാക്കുന്നു.  കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർക്ക് ഇന്‍റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർഥിയ്ക്ക് അയച്ച മെയിലാണ് ഇപ്പോൾ വൈറലാകുന്നത്. വിദ്യാർഥി നല്ല പ്രതികരണം പ്രതീക്ഷിച്ചിരിക്കെ, അയാൾക്ക് ലഭിച്ച മറുപടി അവനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ ഈ സംഭവവികാസം പ്രൊഫസറുടെ പ്രതികരണത്തിന്‍റെ അസാധാരണ സ്വഭാവം എടുത്തുകാണിക്കുകയും ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്തു. എക്ൽസിൽ ഇമെയിൽ എക്സ്ചേഞ്ചിന്‍റെ സ്‌ക്രീൻഷോട്ട് ഹർഷിത് തിവാരി എന്നയാൾ പോസ്റ്റ് ചെയ്തു. അതോടൊപ്പം ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു, “എന്‍റെ സുഹൃത്ത് ജർമ്മനിയിൽ ഗവേഷണ ഇന്‍റേൺഷിപ്പിനായി ഒരു ജർമ്മൻ പ്രൊഫസറിന് ഒരു ഇമെയിൽ അയച്ചു! പ്രതികരണം ഇതാണ്. : ആരെങ്കിലും ഈ പരാമർശം വിശദീകരിക്കാമോ?” സ്‌ക്രീൻഷോട്ടിൽ, വിദ്യാർഥി സ്വയം പരിചയപ്പെടുത്തുന്നതും…

Read More

വീസാ നടപടികൾ ഇന്ത്യ പുനരാരംഭിച്ചത് ശുഭസൂചനയെന്ന് കാനഡ

ടൊറന്‍റോ: കനേഡിയൻ പൗരന്മാർക്കുള്ള വീസ നടപടികൾ ഇന്ത്യ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. കനേഡിയൻ പൗരന്മാർ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ഇന്ത്യയുടെ ഭാഗത്തുനിന്നു നല്ല അടയാളം ലഭിച്ചതെന്നു മാർക്ക് വ്യക്തമാക്കി. വീസാ നടപടികൾ മരവിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പല സമൂഹങ്ങളിലും വളരെയധികം ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വീസ നടപടികൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം നല്ല വാർത്തയാണെന്ന് എമർജൻസി പീപെറഡ്നസ് മന്ത്രി ഹർജിത് സജ്ജനും പറഞ്ഞു. വിവാഹങ്ങൾ, മൃതസംസ്കാരങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ഇന്ത്യക്കാർക്കും കാനഡക്കാർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇപ്പോഴും ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും ഹർജിത് സജ്ജൻ പറഞ്ഞു. വീസ നല്കിത്തുടങ്ങി…

Read More

‘ഞാൻ ബാറ്ററികളിൽ പ്രവർത്തിക്കുന്നു’; അപൂർവ ഹൃദയാവസ്ഥയുള്ള സ്ത്രീ പറയുന്നതിങ്ങനെ

സോഫിയ ഹാർട്ട് എന്ന മസാച്യുസെറ്റ്‌സിൽ നിന്നുള്ള 30 കാരിയായ ഒരു സ്ത്രീ അപൂർവ ജനിതക ഹൃദ്രോഗവുമായാണ് ജീവിക്കുന്നത്. പൾസ് ഇല്ലാതെ ബാറ്ററികളിൽ പ്രവർത്തിക്കുന്നു എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. വെൻട്രിക്കിളുകളിൽ ഒന്നിനെ ബാധിക്കുന്ന ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന ഹൃദയപേശികളുടെ തകരാറായ മാറ്റാനാവാത്ത ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് അവർക്ക്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോൾ ഹൃദയം തുടിക്കുന്നത് ഉറപ്പാക്കാൻ സോഫിയ LVAD (ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണം) എന്ന ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഹൃദയത്തിന്‍റെ ഇടത് ഭാഗത്തെ പമ്പിംഗിൽ യാന്ത്രികമായി പ്രവർത്തിക്കുന്നതിലൂടെ ശരീരത്തിലുടനീളം രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്നു. 2022 ലെ വേനൽക്കാലത്ത് ഒരു കുതിര ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് ഈ അവസ്ഥയുണ്ടെന്ന് ഹാർട്ട് കണ്ടെത്തിയത്. ‘എനിക്ക് ശരിക്കും വേദനയും ക്ഷീണവും തുടങ്ങി. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ക്ഷീണം പോലെ. എന്‍റെ മസ്തിഷ്കത്തിൽ ഞാൻ തളർന്നില്ല…

Read More

ഇ­സ്ര­യേല്‍-ഹ­മാ­സ് യു­ദ്ധം തു­ട­രു­ന്ന­തിനിടെ സി­റി­യ­യിൽ ര­ണ്ടിട­ത്ത് അ­മേ­രി­ക്ക­യു­ടെ വ്യോ­മാ­ക്ര­മ­ണം

വാഷിംഗ്ടൺ ഡിസി: ഇ­സ്ര­യേല്‍-ഹ­മാ­സ് യു­ദ്ധം തു­ട­രു­ന്ന­തി­നിടെ സി­റി­യ­യില്‍ ര­ണ്ടിട­ത്ത് അ­മേ­രി­ക്ക­യു­ടെ വ്യോ­മാ­ക്ര­മ­ണം. ഇ­റാ­ന്‍റെ പി­ന്തു­ണ­യു­ള്ള സായുധസം­ഘ­ങ്ങ­ളു­ടെ താ­വ­ള­ങ്ങ­ളി­ലാ­ണ് ആ­ക്രമ­ണം ന­ട­ത്തി­യത്. പ­ശ്ചി­മേ­ഷ്യന്‍ യു­ദ്ധ­ത്തി­ന്‍റെ ഭാ­ഗ­മാ­യല്ല ആ­ക്ര­മ­ണ­മെ­ന്ന് അ­മേ­രി­ക്ക വ്യ­ക്ത­മാക്കി. ക­ഴി­ഞ്ഞ ഒ­രാ­ഴ്­ച­യാ­യി അ­മേ­രി­ക്ക­യിലും സി­റി­യ­യി­ലു­മു­ള്ള അ­മേ­രി­ക്ക­യു­ടെ സൈനി­ക താ­വ­ള­ങ്ങള്‍­ക്കു­നേ­രേ നിര­ന്ത­ര ആ­ക്രമ­ണം ഉ­ണ്ടാ­യി­രു­ന്നു. സ്‌­ഫോ­ട­ന­ത്തി­ന്‍റെ ആ­ഘാ­ത­ത്തി­ലുണ്ടാ­യ ഹൃ­ദ­യാ­ഘാ­തം മൂ­ലം അ­മേ­രി­ക്ക­യു­ടെ ഒ­രു കോണ്‍­ട്രാ­ക്ടര്‍­ക്ക് ജീ­വന്‍ ന­ഷ്ട­മാ­യി­രുന്നു. ആ­ക്ര­മ­ണ­ത്തില്‍ 23 അ­മേ­രി­ക്കന്‍ സൈ­നി­കര്‍­ക്ക് പ­രി­ക്കേറ്റു. ഇ­റാ­ന്‍റെ പി­ന്തു­ണ­യു­ള്ള ഷി­യ സാ­യു­ധ­സം­ഘ­ങ്ങള്‍ ആക്രമണത്തിന്‍റെ ഉ­ത്ത­ര­വാ­ദി­ത്വം ഏ­റ്റെ­ടു­ത്ത് രം­ഗ­ത്തു­വ­ന്നി­രുന്നു. ഇ­തി­ന് പി­ന്നാ­ലെ­യാ­ണ് അ­മേ­രി­ക്ക തി­രി­ച്ച­ടി­ച്ചത്. ഇ­റാന്‍ പി­ന്തു­ണ­യു­ള്ള സാ­യു­ധ­സം­ഘ­ങ്ങള്‍­ക്ക് നേ­രേ ആ­ക്രമ­ണം നടത്താന്‍ ത­ങ്ങള്‍ നിര്‍­ബ­ന്ധി­ത­രാ­യെ­ന്ന് അ­മേ­രി­ക്കന്‍ പ്രതി­രോ­ധ സെ­ക്രട്ട­റി ലോ­യിഡ് ഓ­സ്റ്റിന്‍ പ്ര­സ്­താ­വ­ന­യില്‍ അ­റി­യിച്ചു. ഇ­സ്ര­യേലി­നൊ­പ്പം ചേര്‍­ന്നു­ള്ള ആ­ക്ര­മ­ണ­മല്ല ഇ­ത്. അ­മേ­രി­ക്കന്‍ പൗ­ര­ന്മാര്‍­ക്ക് നേ­രെ ഇ­റാന്‍ പ്ര­കോപ­നം ഉ­ണ്ടാ­ക്കി­യാല്‍ തി­രി­ച്ച­ടി­ക്കു­മെ­ന്ന സൂ­ച­ന നല്‍­കു­ക മാ­ത്ര­മാ­ണ് ഉ­ദ്ദേ­ശ്യ­മെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

Read More

ചെവിയിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ വരുന്നു; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിയെ

ഇടത് ചെവിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് ക്ലിനിക്കിലെത്തിയതാണ് തായ്‌വാനിൽ നിന്നു‍ള്ള 64 കാരിയായ ഒരു സ്ത്രീ. എന്നാൽ അവരുടെ ചെവി പരിശോധിച്ചപ്പോൾ ചിലന്തിയെയാണ് ഡോക്ടർമാർ കണ്ടെത്തിയത്. ചെവിയ്ക്ക് വേദന കാരണം തനിക്ക് നാല് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നെന്ന് അവർ പറഞ്ഞു. ചെവിക്കുള്ളിൽ എന്തോ അനങ്ങുന്ന പോലെ അവൾക്ക് തോന്നുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ അവരെത്തി.  ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ഒരു ചിലന്തിയെയാണ് കണ്ടെത്തിയത്. ചിലന്തിയെയും അതിന്‍റെ എക്സോസ്കെലിറ്റണിനെയും വലിച്ചെടുക്കാൻ അവർ ഒരു ട്യൂബ് ഉപയോഗിച്ചു. പിന്നീട് തായ്‌വാനിലെ ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ സ്ത്രീയുടെ അനുഭവം വിശദീകരിക്കുന്ന ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അവർ എക്സിൽ ഒരു വീഡിയോ പങ്കുവെച്ചു. ”രക്തസമ്മർദ്ദമുള്ള ഒരു സ്ത്രീ അവളുടെ ചെവിയിൽ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയിൽ,…

Read More