വില്ല നിര്‍മിച്ച് നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയെന്ന കേസ്; അടിസ്ഥാനരഹിതമെന്ന് എസ്. ശ്രീശാന്ത്

കൊച്ചി: കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പേരില്‍ തനിക്കെതിരേ എടുത്തിരിക്കുന്ന വഞ്ചനാകേസ് അടിസ്ഥാനരഹിതമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. വ്യാജ ആരോപണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നു കാണിച്ച് കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്. ബാലഗോപാലിന്‍റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസ് എടുത്തിരുന്നു. സരീഗ് 2019ല്‍ മൂകാംബിക ദര്‍ശനത്തിനെത്തിയപ്പോള്‍ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് എന്നിവരെ പരിചയപ്പെട്ടു. ഇതില്‍ വെങ്കിടേഷിന്‍റെ ഉടമസ്ഥതയില്‍ അഞ്ച് സെന്‍റ് സ്ഥലം മൂകാംബികയില്‍ ഉണ്ടെന്നും അവിടെ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 അഡ്വാന്‍സായി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.…

Read More

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

നെടുമ്പാശേരി: വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി നെടുന്പാശേരി വിമാനത്താവളത്തിലാണ് സംഭവം. ബംഗളരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇരുവരുടേയും യാത്ര റദ്ദാക്കി നെടുമ്പാശേരി പോലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ആദ്യമായിട്ടാണ് ഇവർ വിമാനത്തിൽ കയറിയത്. എമർജസി വാതിലിനടുത്തുള്ള സീറ്റിലാണ് രണ്ടുപേരും ഇരുന്നത്. വാതിൽ കണ്ടപ്പോൾ കൗതുകത്തിന് തുറക്കാൻ നോക്കിയതാണ് ഇരുവർക്കും വിനയായത്. കേസെടുത്ത ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Read More

ചരക്ക്-യാത്രാ തീവണ്ടികളുടെ വേഗത കൂട്ടുന്നു; തിരുവനന്തപുരം-മംഗലാപുരം സെക്ഷനിൽ സാധ്യതാപഠനം അന്തിമഘട്ടത്തിൽ

എസ്.ആർ.സുധീർ കുമാർ കൊല്ലം: ചരക്ക്- യാത്രാ വണ്ടികളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി കഴിഞ്ഞു.തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ അനുവദനീയ പരമാവധി വേഗതയിൽ (130-160 കിലോമീറ്റർ) വണ്ടികൾ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സെക്ഷനിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലാണ് ഏറ്റവും പ്രധാനം. പഠനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചെയ്യേണ്ട ജോലികളും റെയിൽവേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. സമ്പൂർണ ട്രാക്ക് നവീകരണം, വേണ്ടിടത്ത് എല്ലാം പഴയവ മാറ്റി പുതിയ 60 കിലോഗ്രാം റെയിൽ സ്ഥാപിക്കൽ, പാലങ്ങളുടെ ബലപ്പെടുത്തൽ, സാധ്യമായിടത്തെല്ലാം വളവുകൾ പരമാവധി നിവർത്തൽ, കാൽനട…

Read More

വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ആക്രമണം: ടാക്സി ഡ്രൈവർക്ക് പരിക്ക്

പോത്തൻകോട്: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ കാറിലെത്തിയ നാലംഗ സംഘം മർദിച്ചു. നെയ്യാറ്റിൻകര മാവിളകടവ് സ്വദേശി അനൂപിനാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി പത്തരയ്ക്ക് പോത്തൻകോട് വാവറഅമ്പലത്തുവച്ചായിരുന്നു അക്രമം.രാത്രിയിൽ ടെക്നോപാർക്ക് ജീവനക്കാരെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു സംഭവം. കാറിനുള്ളിൽ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ആക്രമികളെ തടയാൻ ശ്രമിച്ച ടെക്നോപാർക്ക് ജീവനക്കാരനും മർദ്ദനമേറ്റു. ഇടിവളകൊണ്ടും കരിങ്കൽ കഷണം കൊണ്ടും അനൂപിനെ ക്രൂരമായി മർദിച്ചെന്നാണാരോപണം. യുവാവിന്‍റെ വാരിയെല്ലിനും തോളെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കാറും ആക്രമികൾ തല്ലി തകർത്തു. പോലീസ് എത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടിരുന്നു. അക്രമികൾ സഞ്ചരിച്ച കാർ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Read More

രോഹിത് ഗുജറാത്തിലേക്ക്?

മുംബൈ: മുംബൈ ഇന്ത്യൻസുമായി വഴിപിരിയാനൊരുങ്ങി നായകൻ രോഹിത് ശർമ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയെയും രോഹിത്തിനെയും വച്ചുമാറാനാണു നീക്കം. ഐപിഎൽ വിപണി ഞായറാഴ്ചയോടെ അടയ്ക്കും. അതിനു മുന്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക ഇതിനു മുന്പ് ഫ്രാഞ്ചൈസികൾ പുറത്തുവിടും. രോഹിത്തിനെയോ ജോഫ്ര ആർച്ചറെയോ വിട്ടുനൽകിയുള്ള മാറ്റക്കരാറിനാണു ഗുജറാത്തിനു താത്പര്യം. രോഹിത് മുംബൈ വിട്ടാൽ ഗുജറാത്തിന്‍റെ ക്യാപ്റ്റനാകും. ഹാർദിക് മുംബൈയെയും നയിക്കും. ആർച്ചറെയാണു വിട്ടുനൽകുന്നതെങ്കിൽ അടുത്ത സീസണിലും രോഹിത് മുംബൈ നായകനായി തുടരും. 2025 സീസണോടെ ഹാർദിക്കിനായി രോഹിത് സ്ഥാനമൊഴിയേണ്ടിവരും. അഞ്ചുവട്ടം ഐപിഎൽ കിരീടം സമ്മാനിച്ച നായകനും മുംബൈക്കാരനുമായ രോഹിത്തിനെ ഉപേക്ഷിക്കാൻ മുംബൈ ഇന്ത്യൻസിനു താത്പര്യമില്ല. സ്വന്തം തട്ടകമായ മുംബൈയിൽത്തന്നെ ഐപിഎൽ കരിയർ അവസാനിപ്പിക്കാനാണു രോഹിത്തിനും താത്പര്യം. എന്നാൽ, ദേശീയ ട്വന്‍റി20 ടീമിൽ ഇനി ഇടംലഭിക്കാൻ സാധ്യതയില്ലെന്ന അഭ്യൂഹങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിപ്പിക്കാൻ രോഹിത്തിനെയും…

Read More

ദ്രാവിഡ് തുടരില്ല ; വി.വി.എസ്. ലക്ഷ്മണ്‍ പകരക്കാരൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകസ്ഥാനത്തു രാഹുൽ ദ്രാവിഡ് തുടർന്നേക്കില്ല. കരാർ പുതുക്കാൻ ദ്രാവിഡിനു താത്പര്യമില്ലെന്നാണു സൂചന. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി ദ്രാവിഡ് ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷത്തെ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്‍റെ കരാർ. പുതിയ കരാർ നൽകാമെന്നു ബിസിസിഐ പറഞ്ഞിട്ടില്ല. കരാർ വേണമെന്നു ദ്രാവിഡും ആവശ്യപ്പെട്ടിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പ്രവർത്തനങ്ങളിലേക്കു മടങ്ങിപ്പോകാനാണു ദ്രാവിഡിനു താത്പര്യം. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെ കരാറിന്‍റെ കാര്യത്തിൽ ദ്രാവിഡ് ബിസിസിഐയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ട്. 2021ലെ ട്വന്‍റി20 ലോകകപ്പിനു പിന്നാലെയാണു ദ്രാവിഡ് ഇന്ത്യൻ ടീമിന്‍റെ പരിശീലകസ്ഥാനത്തെത്തുന്നത്. ദ്രാവിഡ് പരിശീലിപ്പിച്ച ടീം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ഓസ്ട്രേലിയയോടു പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ട്വന്‍റി20 ലോകകപ്പിന്‍റെ സെമി ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. ഈ വർഷം ഏഷ്യാകപ്പ് കിരീടം…

Read More

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്; തെളിവു കിട്ടിയെന്ന് പോലീസ്, തൃക്കരിപ്പൂരിലെ പ്രാദേശിക നേതാവ് ജയ്സണെ ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കിയ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് പോലീസ്. വ്യാജ കാർഡ് നിർമാണത്തിന്‍റെ തുടക്കം എവിടെനിന്നാണെന്നതിന് ഉൾപ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. പോലീസ് പിടിച്ചെടുത്ത കന്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഫോറൻസിക് അന്വേഷണത്തിന് അയയ്ക്കും. ഇവയുടെ പരിശോധനഫലം വന്നശേഷം ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്. അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിശദമായ വാദങ്ങൾക്കുശേഷമാണ് ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. സിആർ കാർഡ് ആപ്പുവഴി തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍…

Read More

മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി മാൾദീനി

റോം: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്‍റെ സ്പോർട്ടിംഗ് ഡയറക്ടർ പൗലോ മാൾദീനി. സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന 2021ലാണു മെസിക്കായി മിലാൻ വല വിരിച്ചത്. എന്നാൽ, പത്തു ദിവസംകൊണ്ടുതന്നെ മെസിയെ ഇറ്റലിയിലെത്തിക്കാൻ കഴിയില്ലെന്നു തനിക്കു ബോധ്യപ്പെട്ടതായി മാൾദീനി പറഞ്ഞു. ഇതിനു പിന്നാലെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറി. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലാണ് മെസി കളിക്കുന്നത്.

Read More

ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും ഇല്ല, ഏത് അന്വേഷണവുമായും സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നുണ്ട്. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് തന്നെ ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചു.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം; 13 ബന്ദികളെ ഇന്നു കൈമാറും, യുദ്ധം അവസാനിക്കുന്നില്ലെന്ന് ഇസ്രയേൽ

ഗാസ: ലോകത്തെയാകെ അസ്വസ്ഥമാക്കി ഒന്നരമാസം പിന്നിട്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സമയം ഇന്നു രാവിലെ ഏഴ് മുതലാണ് വെടിനിർത്തൽ തുടങ്ങിയത്. നാലു ദിവസത്തേക്കാണു വെടിനിർത്തൽ. നാലു ദിവസവും എല്ലാ നടപടികളും ഹമാസും ഇസ്ര‌യേൽ സൈന്യവും നിർത്തിവ‌യ്ക്കും. യുദ്ധക്കെടുതികളിൽ വിറങ്ങലിച്ചുനിന്ന ഗാസ മുനമ്പിൽ ഇതോടെ ആശ്വാസത്തിന്‍റെ തിരിവെട്ടം തെളിഞ്ഞു. വെടിനിർത്തൽ കരാർ അനുസരിച്ചുള്ള ബന്ദികളുടെ ആദ്യ സംഘത്തെ ഇന്നു വൈകീട്ട് നാലോടെ ഹമാസ് മോചിപ്പിക്കും. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്‍റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുന്നത്. റെഡ്ക്രോസിനാണ് ഇവരെ കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാർ. ഇതിനുശേഷം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ധാരണയുണ്ട്. എന്നാൽ, എത്രപേരെ വിട്ടയയ്ക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗാസയില്‍…

Read More