ഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍ക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞിനെ എളമക്കരയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. കുട്ടി അസ്വസ്ഥത കാണിച്ച് നിര്‍ത്താതെ നിലവിളിച്ചുവെന്നും പിന്നീട് ഉറങ്ങിയിട്ട് എണീക്കുന്നില്ലെന്നും പറഞ്ഞാണ് ദമ്പതികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആ സമയം കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. മിശ്ര വിവാഹിതരായ ദമ്പതികളില്‍ പിതാവ് കണ്ണൂര്‍ സ്വദേശിയും മാതാവ് ആലപ്പുഴ സ്വദേശിനിയുമാണ്. കുഞ്ഞ് ഉറങ്ങുന്നത് കണ്ട് തങ്ങളും ഉറങ്ങിപ്പോയിയെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇതിനെ ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

Read More

മാറനല്ലൂരിൽ അക്രമി സംഘത്തിന്‍റെ അഴിഞ്ഞാട്ടം; ഇരുപതോളം വാഹനങ്ങൾ അടിച്ചുതകർത്തു; വീടിന് നേരെയും ആക്രമണം

കാട്ടാക്കട: മാറനല്ലൂരില്‍ ഒരു സംഘം നടത്തിയ വ്യാപക ആക്രമണത്തിൽ ഇരുപതിലധികം വാഹനങ്ങൾ തകർന്നു. ഒരു വീടിന് നേരെയും ആക്രമണമുണ്ടായി. മാറനല്ലൂര്‍ പഞ്ചായത്തിൽ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം. മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ ശ്രീകുമാറിന്‍റെ വീടിന് നേരെയായിരുന്നു ആദ്യ ആക്രമണം സ്വിഫ്റ്റ് കാറിലെത്തിയ ആക്രമികള്‍ വീടിന്‍റെ ജനാല ചില്ലൂകള്‍ പൂര്‍ണമായും തകര്‍ത്തു. അക്രമികള്‍ വണ്ടന്നൂര്‍, പാല്‍കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍തെരേസാ നഗര്‍ തുടങ്ങിയ മേഖലകളിൽ റോഡില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന കാറുകള്‍, ടിപ്പറുകള്‍, പെട്ടി ഓട്ടോകള്‍ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ത്തു. പല വാഹനങ്ങളും വീടിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വീടിന് പുറത്ത് ഇട്ടിരുന്നവയാണ്. മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തിയാണ് അക്രമപരമ്പര അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘമാണ് സംഭവങ്ങൾക്ക്…

Read More

അച്ചന്‍കോവിലിൽ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിച്ചു; പുറത്തെത്തിച്ചത് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

അഞ്ചല്‍ : അച്ചന്‍കോവിലിൽ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥിസംഘത്തെ രക്ഷപെടുത്തി. പ്രകൃതി പഠനത്തിന്‍റെ ഭാഗമായി അച്ചന്‍കോവില്‍ വനത്തിലേക്ക് പോയ സംഘത്തെയാണ് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. 29 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ഉൾവനത്തില്‍ കുടുങ്ങിയത്. കരുനാഗപ്പള്ളി ക്ലാപ്പന എസ്‌വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള സ്കൗട്ട് ആന്‍റ് ഗൈഡ്സ് കുട്ടികളും അധ്യാപകരുമാണ് ടീമില്‍ ഉണ്ടായിരുന്നത്. വിദ്യാർഥികൾ ജനവാസ മേഖലയിൽ നിന്നു അഞ്ച് കിലോമീറ്ററോളം ഉള്ളിലായി കോട്ടവാസൽ മേഖലയിലെ തൂവൽ മലയിലാണ് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആയിട്ടും വനത്തിനുള്ളിലേക്ക് പോയവര്‍ തിരികെ എത്താതയത്തോടെ വലിയ ആശങ്കയുടെ മുള്‍മുനയിലായിരുന്നു സ്കൂള്‍ അധികൃതരും വനപാലകര്‍ അടക്കമുള്ളവരും. ആനയും പുലിയും ഉള്‍പ്പടെ വന്യജീവികള്‍ ഇറങ്ങുന്ന ഇടമാണ് തൂവല്‍മല. ഫോണില്‍ പലതവണ ശ്രമിച്ചുവെങ്കിലും കിട്ടാതായതോടെ പിന്നീട് പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ കുട്ടികളെ ഇന്ന് പുലര്‍ച്ചെ…

Read More

‘രാജവാഴ്ച’യിൽ ബിജെപി; രാജകുടുംബത്തിന്‍റെ പിന്തുണയിൽ മോദി തരംഗം

ജയ്പുർ: ഇന്ത്യയിൽ ഇപ്പോഴും രാജാക്കന്മാർക്കും രാജകുടുംബാംഗങ്ങൾക്കും ഏറ്റവുമധികം സ്വാധീനമുള്ള രണ്ടു സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണയും തെരഞ്ഞെടുപ്പിൽ കണ്ടത് രാജകീയ കുടുംബങ്ങളുടെ സ്വാധീനം തന്നെ. ജയ്പുർ രാജകുടുംബത്തിന്‍റെയും ഗ്വാളിയോർ രാജകുടുംബത്തിന്‍റെയും പിന്തുണ ബിജെപിക്കുണ്ടായിരുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന രണ്ടു പേരുകൾ ഗ്വാളിയോർ രാജകുടുംബം വസുന്ധര രാജയുടെയും ജയ്പുർ രാജകുടുംബാംഗം ദിയാകുമാരിയുടേയുമാണ്. ഇരുവരും ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്ധരയോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അത്ര പ്രീതിയുണ്ടായിരുന്നില്ല. വസുന്ധരയെ ഇത്തവണ മത്സരിപ്പിക്കാൻതന്നെ ബിജെപിക്കു പദ്ധതിയുണ്ടായിരുന്നില്ല എന്നതാണ് നേര്. ആദ്യലിസ്റ്റുകളിൽ നിന്നു ബിജെപി വസുന്ധരയെ ഒഴിവാക്കിയിരുന്നു. ഇത്തവണ അവർ മത്സരരംഗത്ത് ഉണ്ടായിരിക്കില്ല എന്നുവരെ പ്രവചനമുണ്ടായി. പക്ഷേ വസുന്ധര ഇടഞ്ഞാൽ രാജസ്ഥാനിൽ തോൽവി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബിജെപി കേന്ദ്ര നേതൃത്വം അവരെ അവസാന ലിസ്റ്റിൽ സ്ഥാനാർഥിയാക്കുകയായിരുന്നു. തന്നെയുമല്ല അവരുടെ അനുയായികൾക്കും ബിജെപി സീറ്റ് നൽകി…

Read More

കോടികൾ വിലവരുന്ന രാസലഹരി പിടികൂടിയ സംഭവം; പ്രതികൾക്കെതിരേ മുൻപും കേസുകൾ

പറവൂർ: കോടികൾ വിലവരുന്ന മയക്കുമരുന്ന് രാസലഹരിയുമായി മൂന്നുപേർ പോലീസ് പിടിയിലായ സംഭവത്തിലെ പ്രതികൾ ഇതിനു മുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ്. നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), തട്ടാൻപടി കണ്ണൻ കുളത്തിൽ നിധിൻ കെ. വേണു (തംബുരു 28), ഇവർക്ക് സിനിമാ നിർമാണത്തിനെന്ന പേരിൽ വീട് എടുത്ത് നൽകിയ പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) ആണ് എന്നിവരാണ് പിടിയിലായത്. നിധിൻ വിശ്വം ലഹരി മരുന്ന് വില്പനക്കെതിരേ പ്രതികരിച്ച ഗൃഹനാഥനെ ചവിട്ടി കൊന്ന കേസിലെ പ്രതിയാണ്. നിധിൻ കെ. വേണു പാലക്കാട് വച്ച് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ പ്രതിയാണ്. കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘമായ ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി നേരിട്ട് ബന്ധമുള്ള തരത്തിലാണ് ഇടപാടുകൾ നടക്കുന്നത്. ഡൽഹിയിൽ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. കൂടിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് അമ്പത്, ഇരുപതു…

Read More

ദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയുടെ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന

വയനാട്: കൽപറ്റ എസ്കെഎംജെ സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. സ്കൂളിനു പിൻവശത്തെ വരാന്തയിൽ 2018 ഡിസംബർ 31-നാണ് സംശയകരമായ സാഹചര്യത്തിൽ 16-കാരന്‍റെ മൃതദേഹം കണ്ടത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖ ചിത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം വയനാട് ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് എല്ലാ കുട്ടികളും അവധിക്കായി വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അവധി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ കണ്ടത് സ്‌കൂളിലെ അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായി ദുർഗന്ധം വരുന്ന രീതിയിൽ ഒരു മൃതദേഹം കണ്ടു. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ഹൗസ് ജീവനക്കാരിക്ക് വധഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്‍റെ ഉടമസ്ഥതയിലെ ഫാം ഹൗസിലെ ജീവനക്കാരിക്ക് വധഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയ്ക്ക് നേരേയാണ് വധ ഭീഷണി ഉയർന്നിട്ടുള്ളത്. ഇവരുടെ ഭർത്താവ് ഷാജിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി. പദ്മകുമാറിന്‍റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാംഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്. കേസ് എടുത്തിട്ടില്ല. അതേ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ…

Read More

ശബരിമല തീര്‍ഥാടനം: പോലീസ് ഹെൽപ്‌ ലൈന്‍ നമ്പര്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈന്‍ നമ്പറായ 14432 ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ചുതുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഹെൽപ്‌ലൈന്‍ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് സ്റ്റിക്കര്‍ പതിച്ചത്. ഇന്നലെ രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ബസില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും വിവിധ ഭാഷകളില്‍ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഹെൽപ്‌ലൈന്‍ നമ്പര്‍ സജമാക്കിയിരിക്കുന്നത്. വിവിധ പാതകളില്‍ ഭക്തര്‍ക്കു കാണാവുന്ന തരത്തില്‍ നമ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ നേരത്തേ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കും മറ്റു ഭാഷകള്‍ അറിയാത്തവര്‍ക്കും വിവിധ വിവരങ്ങള്‍ അറിയുന്നതിനും പരിഹാരങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്‌ലൈൻ നമ്പര്‍. വെര്‍ച്വല്‍…

Read More

മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നപ്പോൾ ഞെട്ടി; ശ്മശാന ജീവനക്കാരൻ മോർച്ചറി വിട്ടോടി

ബ്രസീലിയ: ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയിരിക്കില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നല്ല മനക്കരുത്തുള്ളവർ ആയിരിക്കും. എന്നാൽ, ബ്രസീലിലെ സാവോ ജോസിൽ ശ്മശാനജീവനക്കാരനായ ഒരാൾ മോർച്ചറിയിൽ ഒരു മൃതദേഹം കണ്ടവഴി ഇറങ്ങിയോടി. 90 വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രി മോർച്ചറിയിൽ എത്തിയതായിരുന്നു ജീവനക്കാരൻ. നോർമ സിൽവേര ഡാ സിൽവ എന്നാണ് സ്ത്രീയുടെ പേര്. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിൽവേര മരിച്ചതായി ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്നു ശരീരം ബോഡിബാഗിലാക്കി മോർച്ചറിയിലേക്കു മാറ്റി. വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങളും നടത്തി. രാത്രി 11.40 നായിരുന്നു മരണം. മോർച്ചറിയിൽനിന്നു മൃതദേഹം എടുക്കുന്നതിനായി പുലർച്ചെ 1.30ന് ശ്മശാനജീവനക്കാരൻ മോർച്ചറിയിൽ എത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗ് തുറന്ന അയാൾ നടുങ്ങിപ്പോയി. ശ്വസിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീയെയാണ് അയാൾക്ക് ബാഗിനുള്ളിൽ കാണാനായത്. ജീവനക്കാരൻ…

Read More

ശാലീന സുന്ദരിയായി ദീപ്തി സതി; അപ്സരസെന്ന് ആരാധകർ; ചിത്രങ്ങൾ കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫാഷൻ പിൻബലം തന്നെയാണ് ദീപ്തിക്ക് സിനിമയിലേക്ക് ടിക്കറ്റ് നേടിക്കൊടുക്കുന്നത്. അഭിനേത്രി എന്ന നിലയിൽ ദീപ്തിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാള സിനിമയിൽനിന്നാണ്. മറ്റുഭാഷകളിൽ താരത്തെതേടി വന്നതെല്ലാം ഗ്ലാമറസ് വേഷങ്ങളാണ്. അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ദീപ്തി സതി. എന്നും പുത്തൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയം താരം കീഴടക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇപ്പോൾ തരംഗമാവുകയാണ്.  ഓഫ് വൈറ്റ് നിറത്തിലുള്ള ടോപ്പും പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ളആന്‍റിക് ആഭരണങ്ങൾ ഇതിനോടൊപ്പം താരം പെയർ ചെയ്യുന്നുണ്ട്. പാവാടക്കും ബ്ലൗസിനും ചുറ്റിലും പിടിപ്പിച്ചിരിക്കുന്ന ഗോൾഡൽ ഫ്രില്ലാണ് വേഷത്തിന്‍റെ മാറ്റ് കൂട്ടുന്നത്.

Read More