നാളെ കോട്ടയം പപ്പാ നഗരം; മൂവായിരം ക്രിസ്മസ് പപ്പമാര്‍ നഗരത്തിലിറങ്ങും

കോട്ടയം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയത്ത് ക്രിസ്മസ് പപ്പ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ്‍ -ത്രീ നാളെ നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തില്‍ കോട്ടയത്തെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിക്കും. തുടര്‍ന്ന് കോട്ടയത്തെ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിഷ്‌കാരവുമുണ്ടായിരിക്കും. മുവായിരത്തിലധികം പപ്പമാര്‍ അണിനിരക്കുന്ന റാലിയില്‍ കാരിത്താസ് നഴ്‌സിംഗ് കോളജ്, കാരിത്താസ് ഫാര്‍മസി കോളജ്, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, ബിസിഎം കോളജ്, കെഇ സ്‌കൂള്‍, ചെത്തിപ്പുഴ നഴ്‌സിംഗ് കോളജ്, മേരിക്വീന്‍സ് നഴ്‌സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ നഴ്‌സിംഗ്…

Read More

അമ്മയാണോ ഞാനാണോ ഫേവറൈറ്റ് എന്ന് ജോഷി സാറിനോട് ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കില്ല; കാരണം തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

അച്ഛനെയും അമ്മയെയും എന്നെയും വച്ച് സംവിധാനം ചെയ്തിട്ടുള്ള ഏക സംവിധായകനാണ് ജോഷി സാർ. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അദ്ദേഹം. കഥ കേൾക്കുന്നതുവരെ ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞപ്പോൾ അവർ വളരെ ത്രിൽഡ് ആയിരുന്നു. അമ്മയ്ക്ക് സാറിനെ വർഷങ്ങളായിട്ട് അറിയുന്നതാണ്, അച്ഛനും. അതുകൊണ്ട് എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു. എന്നേക്കാൾ ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തിന്‍റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ബോണ്ട് ഉണ്ട് അവർക്ക്. നമ്പർ 20 മദ്രാസ് മെയിലിൽ ചെറിയൊരു വേഷത്തിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിനോട് ഞങ്ങളിൽ ആരാണ് ഫേവറൈറ്റെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ഞാൻ ചോദിക്കില്ല. അതിനുള്ള ഗട്ട്സ് ഇല്ല. പേടി അല്ല. ഒരു ബഹുമാനമുണ്ട്, അതിനെ ക്രോസ് ചെയ്യേണ്ടെന്ന് കരുതിയിട്ടാണ്. -കല്യാണി പ്രിയദർശൻ

Read More

ഇന്ന് ഇന്ത്യന്‍ നാവികസേന ദിനം: അറിയാം ഈ ദിനത്തിന്‍റെ പ്രാധാന്യവും, ആഘോഷങ്ങളും

ഇന്ത്യന്‍ പ്രതിരോധസേനയിലെ ഏറ്റവും കരുത്തരാണ് നാവികസേന. ഡിസംബര്‍ നാലിന് രാജ്യം ദേശീയ നാവികസേന ദിനം ആചരിക്കുന്നു. സേനയുടെ കരുത്തും നേട്ടങ്ങളും എടുത്തുകാട്ടുന്ന ഈ ദിനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്‍റ് ദിനം കുടിയാണ് ഇന്ന്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാവികസേനയുടെ യുദ്ധോപകരണങ്ങളും കപ്പലുകളും വിമാനങ്ങളും പൊതുജനങ്ങള്‍കായി ഇന്ന് പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ ട്രൈഡന്‍റ് ‘ 1971 ഡിസംബര്‍ മൂന്നിന് പാകിസ്ഥാന്‍ ഇന്ത്യന്‍ നാവികസേന താവളം അക്രമിച്ചു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ നാവികസേന ഡിസംബര്‍ നാലിനും അഞ്ചിനുമായി കറാച്ചിയിലെ പാകിസ്ഥാന്‍ നാവികസേന ആസ്ഥാനം അക്രമിച്ചു. ഐഎന്‍എസ് വീര്‍, ഐഎന്‍എസ് നിപാട്, ഐഎന്‍എസ് നിര്‍ഘട്ട്, വിദ്യുക്ലാസ് ബോട്ട് എന്നീ മിസൈല്‍ ബോട്ടുകളുപയോഗിച്ച് ഇന്ത്യന്‍ സൈന്യം പിഎന്‍എസ് കബിര്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍റെ മൂന്ന് യുദ്ധകപ്പലുകള്‍ തകര്‍ത്തു. ഈ തിരിച്ചടിയാണ്…

Read More

സുരേഷ് ഗോപി മന്ത്രിയാകണം; തൃശൂരില്‍ ഉറപ്പായും അദ്ദേഹം ജയിക്കും; കൊല്ലം തുളസി

സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്‍റെ വിശ്വാസമെന്ന് കൊല്ലം തുളസി. അദ്ദേഹം തൃശൂരില്‍ നില്‍ക്കുകയാണെങ്കില്‍ ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്‌ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. കാരണം ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും. ഒ. രാജഗോപാല്‍ വന്നപ്പോള്‍ റെയില്‍വേയ്‌ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. അതുപോലെ സുരേഷ്ഗോപി മന്ത്രിയാകുകയാണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങൾ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് കൊല്ലം തുളസി വ്യക്തമാക്കി. കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ നല്ല രീതിയിൽ ശ്രമം നടക്കുന്നുണ്ട്. ബിജെപി…

Read More

ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം; ക്ലാസെടുത്ത് ഓസ്‌ട്രേലിയന്‍ അധ്യാപകന്‍

കടുകട്ടിയും കേട്ടുകേള്‍വിയും ഇല്ലാത്ത ആംഗലേയ പദപ്രയോഗത്തിന് പേര് കേട്ട ആളാണ് ശശി തരൂര്‍ എം പി. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട് മനസിലാക്കണമെങ്കില്‍ ഒരു നിഘണ്ടു കൂടി കയ്യില്‍ കരുതുന്നതാണ് ബുദ്ധി. ഇപ്പോളിതാ ശശി തരൂരിന്‍റെ പ്രസംഗം വിശകലനം ചെയ്ത് രംഗത്തെത്തിയിരുക്കുകയാണ് ഓസ്‌ട്രേലിയക്കാരനായ അധ്യാപകൻ. തരൂരിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം മനോഹരമാണെന്ന് പറഞ്ഞാണ് അധ്യാപകനായ ജയ് വീഡിയോ ആരംഭിക്കുന്നത്. തരൂരിന്‍റെ ഒരു വീഡിയോ ഉദാഹരണമായി കാണിച്ച ജയ്, ശശി തരൂര്‍ വാക്കുകള്‍ക്ക് നല്കുന്ന ഉച്ചാരണവും ചില പ്രത്യേക സ്വരങ്ങള്‍ക്ക് കൊടുക്കുന്ന ഊന്നലുമാണ് പ്രസംഗങ്ങളെ വ്യത്യസ്തമാക്കുന്നത്. പരിചിതമല്ലാത്ത വാക്കുകളുടെ ഉപയോഗം തരൂരിന്‍റെ പ്രസംഗങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ചര്‍ച്ച ചെയ്യപ്പെടുന്നതിനും കാരണമാകുന്നെന്നും ജയ് പറഞ്ഞു. പൊതുവേ ഇന്ത്യക്കാര്‍, പ്രധാനമായും നോര്‍ത്ത് ഇന്ത്യന്‍സ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇത്തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജയ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.…

Read More

വിവാദപ്രസ്താവന നടത്തിയ മന്‍സൂര്‍ അലിഖാനോട് വിശാലഹൃദയയായ തൃഷ ക്ഷമിച്ചിരിക്കുന്നു

തൃഷയെക്കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ വിവാദ പരാമർശം അടുത്തയിടെ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ തൃഷയോട് മൻസൂർ അലി ഖാൻ മാപ്പ് പറയുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. മന്‍സൂര്‍ അലി ഖാനെതിരേ പോലീസ് നടപടി വേണ്ടെന്ന് തൃഷ പറഞ്ഞിരിക്കുകയാണ്. മൻസൂർ അലി ഖാന്‍ മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിക്കണം എന്ന് നടി തമിഴ്നാട് പോലീസിനെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തൃഷയ്ക്ക് പോ ലീസ് കത്ത് നല്‍കിയിരുന്നു. അതിന് മറുപടിയായാണ് തൃഷയുടെ പ്രതികരണം. തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്കുശേഷം തൃഷയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരേ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഈ സാപചര്യത്തിൽ കൂടുതല്‍ സമയം കളയേണ്ടതില്ലെന്ന നിലപാടാണ്…

Read More

ആഘോഷം ഏതുമാവട്ടെ, കടിഞ്ഞാണില്ലാതെ പോത്തിറച്ചിവില; വിലയുടെ കാര്യത്തിൽ മുന്നിൽ കോട്ടയം ജില്ല; കിലോയ്ക്ക് 400 രൂപ; ജനകീയ പ്രശ്നത്തിൽ ഇടപെടാതെ അധികാരികളും

കടുത്തുരുത്തി: പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. പലയിടത്തും തരംപോലെയാണ് വില ഈടാക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്ത് ഇറച്ചി വില 380 / 370 രൂപ. എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്. ചില സ്ഥലങ്ങളില്‍ 340, ചിലടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300, വരാപ്പുഴയിലും ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി ജില്ലകളിലാണെങ്കില്‍ 280/300 രൂപ. പോത്തിറച്ചിക്ക് മറ്റു ജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 400/380 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. ജില്ലാപഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില…

Read More

മാളിൽ നിന്നും ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു; ഇന്ത്യൻ വിദ്യാർഥികൾ സിംഗപ്പൂരിൽ പിടിയിൽ

സിംഗപ്പുർ സിറ്റി: ഷോപ്പിംഗ് മാളിൽ മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർഥികളെ കൈയോടെ പൊക്കി സിസിടിവി. ആദ്യശ്രമം വിജയിച്ചതിന് പിന്നാലെ വീണ്ടും മോഷ്ടിക്കാനെത്തിയതായിരുന്നു ഇവർ. എന്നാൽ ഈ തവണ പിടിവീണു. ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും, അർപ്പിത അരവിന്ദുമാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ വിലമിതയ്ക്കുന്ന വസ്ത്രങ്ങളാണ് മാളിലെ ബ്രാൻഡ് തുണിക്കടയിൽ നിന്നും ഇവർ മോഷ്ടിച്ചത്. 1778 സിംഗപ്പൂർ ഡോളർ വിലയുള്ള 64 വസ്ത്രങ്ങൾ ഒക്ടോബർ മാസത്തിൽ പ്രതികൾ മോഷ്ടിച്ചിരുന്നു. തങ്ങൾ മോഷ്ടിച്ചില്ലെന്ന് ആദ്യം പ്രതികൾ പറഞ്ഞെങ്കിലും പിന്നീട് ഇവർ കുറ്റം സമ്മതിച്ചു. കോമളും അർപ്പിതയും സ്റ്റുഡന്‍റ് വിസയിൽ സിംഗപ്പൂരെത്തിയതാണ്. ഇരുവരും ഇന്ത്യക്കാരായ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് തുണിക്കടയിൽ മോഷണം നടത്തിയതെന്നാണ് വിവരം. കോമളിനും അർപ്പിതയ്ക്കുമൊപ്പം താമസിക്കുന്നവരാണ് മോഷണത്തിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. നവംബർ 22ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഒരാൾക്ക്…

Read More

പീതാംബരൻ സാറെ ബോംബ്… നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. നഗരൂർ നന്ദായ്‌വനം സ്വദേശി വൈശാഖ് (25) ആണ് ഭീഷണി സന്ദേശം അയച്ചത്. ഇയാളെ നഗരൂർ പോലീസ് പിടികൂടി. കേരള പോലീസിന്‍റെ എമർജൻസി നമ്പരായ 112 ലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സന്ദേശം എത്തിയത്. 9961725185 എന്ന മൊബൈൽ നമ്പറിൽ നിന്നും ഇആർഎസ്എസ് കൺട്രോളിന്‍റെ 112 എന്ന എമർജൻസി നമ്പറിൽ രണ്ട് കോൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പറിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു. ഇതിനു മുന്പും സമാനമായ രീതിയിൽ നവകേരള സദസിനെതിരെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. തൃശൂരിലാണ് ഇന്നത്തെ നവകേരള സദസ് നടക്കുന്നത്. ഡിസംബർ ഏഴ്…

Read More

സമ്മിശ്ര കൃഷിയിലെ വിജ‍യഗാഥയുമായി ഫിലിപ്പ്; ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു…

കുമരകം: കൃഷിയും കര്‍ഷകനും തമ്മിലുള്ള ജൈവബന്ധത്തിന്‍റെ പേരാണ് കുമരകം. ഇന്നാട്ടിലുള്ളവര്‍ പേരില്‍ മാത്രം കര്‍ഷകരല്ല. കൃഷിയില്‍നിന്ന് ഇവരെ വേര്‍തിരിച്ചെടുക്കാനുമാവില്ല. ഇതില്‍നിന്നു തുലോംവിഭിന്നമല്ല കണ്ണാടിച്ചാല്‍ വിത്തുവട്ടില്‍ ഫിലിപ്പ് വി. കുര്യന്‍റെ ജീവിതവും. അറുപതുകാരനായ ഫിലിപ്പിന്‍റെ ജീവിതത്തിന്‍റെ പച്ചപ്പും സമൃദ്ധിയും കൃഷി നല്‍കിയതാണ്. ചെറുപ്പം മുതല്‍ പിതാവ് ഈശോ കുര്യനൊപ്പം കൃഷിയടത്തില്‍ ഇറങ്ങിയ ഫിലിപ്പ് ഇന്ന് ജില്ലയിലെ മികച്ച കര്‍ഷകരിലൊരാളാണ്. കുടുംബസ്വത്തായ 60 സെന്‍റ് സ്ഥലത്താണ് ഫിലിപ്പിന്‍റെ വിവിധ ഇനം കൃഷികള്‍. സീസണ്‍ അനുസരിച്ച് നാനാതരം പച്ചക്കറികളാണ് ഇവിടെ വളര്‍ന്ന് പന്തലിക്കുന്നത്. പാവല്‍, പടവലം, പയര്‍, വെണ്ട, ചേന, ചേമ്പ് തുടങ്ങി ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു. പച്ചക്കറിക്കൊപ്പം വ്യാപകമായി മഞ്ഞളും കൃഷി ചെയ്യുന്നു. മഞ്ഞളിന് പരിപാലന ചെലവ് കുറവാണ്. നട്ടതിനുശേഷം കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും മികച്ച വിളവ് കിട്ടുമെന്നാണ് ഫിലിപ്പിന്‍റെ അനുഭവം. ചാണകമാണ് പ്രധാനമായും മഞ്ഞളിന്…

Read More