ഈ കപ്പൽ ആടി ഉലയുകയില്ല; മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദരവിന്‍റെ സൂചകമായി 38 തരത്തിലുള്ള വിവിധ മത്സ്യങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ഒരുക്കി മത്സ്യതൊളിലാളികൾ. എട്ട് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷാണ് ചിത്രം നിർമ്മിച്ചത്. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്‍റെ സൈന്യമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്‍റെ ആദരസൂചകമായിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ ഇതിന്‍റെ ചിത്രം ഉൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… കേരളത്തിന്‍റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ ഇത്തരമൊരു ചിത്രം ആദ്യമായാകും. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്‌ മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിർമിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് വള്ളത്തിന്‍റെ…

Read More

താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന്‍ യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന്‍ ശാസ്ത്രജ്ഞന്‍ സൂഫിയാന്‍ തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.എന്നാല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന നിലപാടിലാണ് ഹമാസ്. ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800 പ്രവേശന കവാടങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ 500 എണ്ണം നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സേന ഇറക്കിയ അറിയിപ്പിലുണ്ട്. പുതിയ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഗാസയില്‍ ഇതുവരെ…

Read More

മിഗ്ജൗമ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ആറു ജില്ലകൾക്ക് അവധി, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി; ചെന്നൈ നഗരത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

  ചെന്നൈ: തമിഴ്‌നാട്ടില്‍ മിഗ്ജൗമ് ചുഴലിക്കാറ്റിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിലടക്കം വെള്ളം കയറി തമിഴ്‌നാട്ടില്‍ മഴ ശക്തമായതോടെ ആന്ധ്രാപ്രദേശും ജാഗ്രതാനിര്‍ദേശം ഇറക്കി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. ഇന്ന് വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈയടക്കം ആറു ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍,…

Read More

വൈറലാകാൻ റെയിൽവേ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്ത് യുവതി; എന്നാൽ പണിപാളി

മുംബൈ: മെട്രോ സ്റ്റേഷനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പൊതു ഇടങ്ങളിലുമൊക്കെ ആളുകൾ നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈ പ്രകടനങ്ങൾ പലപ്പോഴും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്നു.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു യുവതി ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിലെ ‘കോയി മിൽ ഗയാ’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്.  4.8 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം വ്ലോഗറായ സീമ കനോജിയയാണ് തിരക്കുള്ള പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കാൻ ഇറങ്ങിയത്. നീല ടോപ്പും കറുത്ത പാന്‍റും ധരിച്ച് കനോജിയ തറയിൽ ഉരുണ്ട് വിവിധ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കാഴ്ചക്കാരായ ചിലർ അവളെ കൗതുകത്തോടെ നോക്കുമ്പോൾ മറ്റുചിലർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. 102,000-ലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. എന്നാൽ വീഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങൾ കമന്‍റുകളായി എത്തി. ചിലർ…

Read More

‘ഈ മനുസൻ തളരില്ല’ കോൺഗ്രസ്‌ തോൽക്കില്ല തിരിച്ച്‌ വരും; വയനാട്ടിലല്ല സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്; പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്; പി. വി അന്‍വര്‍

തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. തെലുങ്കാന ഒഴികെയുള്ള മറ്റ് മൂന്നിടങ്ങളിലും തോല്‍വിയിലേക്ക് പതിച്ച കോണ്‍ഗ്രസിന്‍റെ അവസ്ഥയെ കളിയാക്കിയാക്കുകയാണ് പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എയുടെ പരിഹാസ കുറിപ്പ് ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്‍റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.“വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌. എന്നാണ് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സ്കൂളിൽ നിന്ന് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ഹാജിപൂർ: അധ്യാപകനെ തോക്ക് ചൂണ്ടി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ഹാജിപൂരിലെ പടേപൂർ റെപുര മിഡിൽ സ്‌കൂളിലാണ് സംഭവം.   ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചാന്ദ്‌നി കുമാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുക്കും ചെയ്തു. മറ്റ് അധ്യാപകർ നോക്കിനിൽക്കെയാണ് സംഘം ഇയാളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. അധ്യാപികന്‍റെ കുടുംബത്തെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ കേസെടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് അവരുടെ പരാതി രജിസ്റ്റർ ചെയ്തില്ല. തുടർന്ന് കുടുംബം പ്രതിഷേധിക്കുകയും മഹുവ-പടേപൂർ റോഡ് രാത്രി വൈകി ഉപരോധിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് കുടുംബം ചിത്രങ്ങൾ പോലീസിനെ കാണിച്ചു.വിവാഹത്തിൽ പ്രതിഷേധിച്ച് വീട്ടുകാർ റോഡ് ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ ഗൗതമിനെ കണ്ടെത്തുമെന്ന് പൊലീസ് നൽകിയ ഉറപ്പിനെ തുടർന്ന് കുടുംബം സമരം അവസാനിപ്പിച്ചു. ചിത്രങ്ങൾ പങ്കുവെച്ചയാളെ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് മഹ്‌നാറിലെത്തിയത്. തുടർന്ന്…

Read More