ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും; ആദ്യം ‘ഹൈ റിച്ച്’ ഇപ്പോൾ ‘ഹൈ പുവർ’

ഹൈറിച്ചിന്‍റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ‍ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായിരുന്നു വാഗ്ദാനങ്ങൾ. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം തിരിച്ചുകിട്ടും. അതിനുമുണ്ട് ആകര്‍ഷണീയമായ വ്യവസ്ഥകള്‍. ഒരുലക്ഷത്തിന് നിക്ഷേപത്തില്‍ കുറവുവരുത്താതെ തന്നെ ആദ്യ ആഴ്ചയില്‍ പതിനായിരം അക്കൗണ്ടിലേക്ക് വരും. വാഗ്ദാനപ്രകാരമുള്ള മൂന്നുലക്ഷം പ്രതിമാസ ഗഡുക്കളായി മൂന്നുവര്‍ഷത്തിനുള്ളില്‍ അക്കൗണ്ടിലെത്തും. നിക്ഷേപസംഖ്യ ഒരുകാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ല എന്ന നിബന്ധന ലാഭക്കണ്ണോടെ നോക്കിക്കാണുന്നവര്‍ ശ്രദ്ധിക്കാറില്ല. മാത്രമല്ല പ്രതിമാസമുള്ള പണം വാങ്ങാതിരുന്നാല്‍ ആദ്യ മൂന്നുവര്‍ഷത്തിന് ശേഷം അടുത്ത മൂന്നുവര്‍ഷം കൂടിയാകുമ്പോഴേക്കും ആദ്യമിട്ട ഒരുലക്ഷം ഒന്‍പതു ലക്ഷമാകും. അഞ്ച് ലക്ഷം നിക്ഷേപിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി കാര്‍ അച്ചീവ്മെന്‍റുമുണ്ട്. ഇത്തരത്തില്‍ കണക്കിലെ ലാഭം കണക്കാക്കി നിക്ഷേപം പെറ്റുപെരുകുന്നത് കാത്തിരിക്കുന്നവരാണേറെയും. ഒരുലക്ഷം നിക്ഷേപിച്ചവര്‍പോലും കാര്‍ അച്ചീവ്മെന്‍റ് എന്ന വാഗ്ദാനത്തില്‍ മയങ്ങി പ്രതിമാസ വിഹിതം പോലും കൈപ്പറ്റാതെ കണക്കിലെ പെരുക്കവും കാത്തിരിക്കുകയാണ്. അതിനാൽ നിക്ഷേപകരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ലാഭവിഹിതമുള്‍പ്പെടെ…

Read More

നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ വൈകിപ്പിക്കാതെ ചികിത്സ തുടങ്ങിക്കോളൂ

ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അവയിലെ കോശങ്ങൾ അതിവേഗത്തിൽ വർധിക്കുകയും അടുത്തുള്ള കലകളിലേക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കും രക്തം വഴിയും മറ്റു മാർഗങ്ങൾ വഴിയും വ്യാപിക്കുകയുമാണ് അർബുദം എന്ന രോഗത്തിൽ സംഭവിക്കുന്നത്. രക്താർബുദത്തിൽ മാത്രം മുഴകൾ ആദ്യലക്ഷണമാകുന്നില്ല. മുഴകളിൽതന്നെ, അർബുദമല്ലാത്ത നിരുപദ്രവകാരികളായവ, കാൻസർ ആയി മാറാൻ സാധ്യതയുള്ളവ, കാൻസർ തന്നെയായവ എന്നിങ്ങനെ വിവിധ തരങ്ങൾ. അതിനാൽ ശരീരത്തിൽ ഏതു ഭാഗത്തു മുഴ കണ്ടാലും അടിസ്ഥാനപരിശോധനകൾ ചെയ്തു രോഗമില്ലെന്നുറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ മുഴകളും നഗ്നനേത്രങ്ങൾക്കു ഗോചരമായവ ആകണമെന്നില്ല. ഉദാഹരണത്തിന്, ആന്തരാവയവങ്ങളിൽ ഉണ്ടാകുന്ന മുഴകൾ, ഗർഭപത്രത്തിലും അനുബന്ധഭാഗങ്ങളിലും വരുന്ന അർബുദം ഇവയൊക്കെ നേരിൽ കാണാവുന്നവയല്ല, എന്നാൽ ഇവയിലെല്ലാം പതിവില്ലാത്ത ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടെന്നതും പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കപ്പെടാറാണ് പതിവെന്നതും ദയനീയ വസ്തുതകളാണ്. ലക്ഷണങ്ങൾ അവഗണിക്കരുത് ഉദാഹരണത്തിന്, അകാരണമായി തുടരെ വന്നുകൊണ്ടിരിക്കുന്ന വേദന, അനവസരത്തിൽ ഉണ്ടാകുന്ന രക്തസ്രാവം,…

Read More

ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനാണ് ഞാൻ ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരും പറയാറുണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക മേനോൻ

സോഷ്യൽ മീഡിയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്ന താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും താഴെ ബോഡിഷെയ്മിംഗ് കമന്‍റുകളാണ് ചിലർ പങ്കുവയ്ക്കാറുള്ളത്. നടിയുടെ വസ്ത്രധാരണത്തേയും അധിക്ഷേപിച്ച് വളരെ മോശമായ കമന്‍റുകളും ചിലർ കുറിക്കാറുണ്ട്. ഇപ്പോഴിതാ അത്തരം സൈബർ അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകുകയാണ് മാളവിക. ഒരഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. സാധാരണ മനുഷ്യർ പങ്കുവയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം തന്നെയാണ് ഞാനും പങ്കുവയ്ക്കാറുള്ളതെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ ആളുകൾ വന്ന് മോശം കമന്‍റുകൾ ഇടുന്നതെന്ന് മനസിലാകുന്നില്ലെന്നും മാളവിക പറഞ്ഞു. ഇന്നത്തെ കാലത്ത് എല്ലാവരും മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരേ ചിലർ മോശം പറയും. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം…

Read More

ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കഞ്ചാവ്; അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസിയെ ചതിച്ച് സുഹൃത്ത്

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയ കുപ്പിയിൽ കഞ്ചാവ്. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. എടവണ്ണപ്പാറയിലാണ് സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഓമാനൂർ സ്വദേശി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഇത് ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞിരുന്നത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. പിന്നാലെ വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഷമീം അറസ്റ്റിലായത്.

Read More

എക്‌സൈസ് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ട സംഭവം; പ്രതികള്‍ കൊല്ലത്തെ വീട്ടില്‍ എത്തിയതായി സൂചന

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസ് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികള്‍ തങ്ങളുടെ കൊല്ലത്തെ വീട്ടില്‍ ഇന്നലെ എത്തിയതായി സൂചന. വിവരം അറിഞ്ഞ് കൊല്ലത്തെ എക്‌സൈസ് സംഘം ഇരുവരുടെയും വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ അവിടെനിന്നും കടന്നു കളഞ്ഞു. 3.240 കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ് ) പിടികൂടി എക്‌സൈസിന് കൈമാറിയ കൊല്ലം ഇരവിപുരം പെരുമത്തുള്ളി വീട്ടില്‍ സൈദലി(22), കൊല്ലം തട്ടവള വടക്കേപാലുവല യസീന്‍(21) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ സെല്ലില്‍ നിന്ന് കടന്നുകളഞ്ഞത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ സെല്ലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ പച്ചാളം ഭാഗം വഴി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതായി വ്യക്തമായിരുന്നു. ട്രെയിന്‍ മാര്‍ഗം തന്നെ ഇവര്‍…

Read More

ക്രിക്കറ്റ് മത്സരത്തില്‍ തോറ്റതിൽ ദേഷ്യം; ജയിച്ച ടീമിലെ 15കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റുകൊണ്ട് എതിര്‍ ടീമിലെ കളിക്കാരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ഝലാവറിലുള്ള ഭല്‍വാനി മണ്ഡി ടൗണില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനൊടുവിലാണു ദാരുണസംഭവം നടന്നത്. സഹതാരങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുകയായിരുന്ന പ്രകാശ് സാഹുവിനെ തോറ്റ ടീമിലെ കളിക്കാരനായ മുകേഷ് മീന പിന്നില്‍നിന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷ് മീനയ്ക്കെതിരേ കൊലപാതക്കുറ്റം ചുമത്തി.

Read More

മസാലബോണ്ട് കേസ്; തോമസ് ഐസക് 13ന് ഇഡിക്കു മുന്നില്‍ ഹാജരാകണം

കൊച്ചി: മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റി(ഇഡി)ന്‍റെ നോട്ടീസ്. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ നിയമലംഘനമുണ്ടെന്ന കേസിലാണ് ഇഡി അഞ്ചാമതും നോട്ടീസ് നല്‍കിയത്. ബോണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി 13-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് നാലു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ വഹിച്ചിരുന്നതെന്നാണ് തോമസ് ഐസക്ക നേരത്തെ ഇഡിയെ അറിയിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ബോണ്ടിറക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അന്നത്തെചീഫ്‌ സെക്രട്ടറിയും ധനകാര്യസെക്രട്ടറിയുമുള്‍പ്പെടെ ബോണ്ട് ഇറക്കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തുന്നു. എന്നാല്‍ തോമസ് ഐസക്കാണ് ബോണ്ട് ഇറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് യോഗത്തിന്‍റെ മിനിറ്റ്‌സ് പുറത്തു വിട്ട ഇഡി ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് തോമസ് ഐസക്ക് വഹിച്ചിരുന്നുവെന്നും…

Read More

പി.വി. അന്‍വറിന്‍റെ പാർക്ക് തുറക്കൽ; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ലൈസന്‍സില്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍പ്പിച്ചിച്ചുവെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കണം. അതേസമയം കൂടരഞ്ഞി പഞ്ചായത്ത് പാര്‍ക്കിന് ഇന്ന് ലൈസന്‍സ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ലൈസന്‍സ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു.

Read More

എപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ പുരോഗതിയില്ല

കൊല്ലം: പരവൂർ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്ട്രേട്ടുമാരുടെ മൊഴിയെടുക്കാൻ നീക്കം. വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. കഴിഞ്ഞ മാസം 23 – നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു നിർദശം. ഇതിന്‍റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് വിവരം. മജിസ്ട്രേട്ടുമാരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയാലേ അന്വേഷണം പൂർത്തിയാകുകയുള്ളൂ. അതിനു ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഒട്ടും പുരോഗതില്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായ കൊല്ലത്ത ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, പരവൂർ…

Read More

അനുഗ്രഹം ചൊരിഞ്ഞ് ഒഴുകിയെത്തിയത് ദശാവതാരവും ശിവലിംഗവും: നദീ തീരത്ത് മഹാവിഷ്ണുവിന്‍റെ വിഗ്രഹം കണ്ടെത്തി; വിഗ്രഹത്തിന് അയോധ്യയിലെ രാമനുമായി സാദൃശ്യം

കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാവതാരവിഗ്രഹം കണ്ടെത്തി. വിഗ്രഹത്തിന്‍റെ പ്രഭാവലയത്തിൽ മത്സ്യം, കൂർമ, വരാഹ, നരസിംഹം, വാമനൻ, രാമൻ, പരശുരാമൻ, കൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവയുൾപ്പെടെയുള്ള “ദശാവതാരങ്ങൾ’ കൊത്തിയിട്ടുണ്ട്. മഹാവിഷ്ണുവിനെ നാലു കൈകളോടെയാണു ചിത്രീകരിച്ചിരിക്കുന്നത്. മുകളിലുള്ള കൈകൾ ശംഖും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകൾ വരം നൽകുന്ന രീതിയിലാണ്. മാലകളും ആഭരണങ്ങളും കൊണ്ടു വിഗ്രഹം അലങ്കരിച്ചിരിക്കുന്നു. പുരാതന ശിവലിംഗവും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. 11-12 നൂറ്റാണ്ടുകളിലേതാണു വിഗ്രഹമെന്നു പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു. കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന്‍റെ നാശത്തിനിടയിൽ നദിയിൽ മുങ്ങിയതായിരിക്കാം വിഗ്രഹം. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിന്‍റെ നിർമാണവുമായി ഇതിനു സാമ്യമുള്ളതായും ഡോ. പത്മജ പഞ്ഞു.  

Read More