കള്ളുഷാപ്പില്‍ അതിക്രമം; അച്ഛനും മകനും അറസ്റ്റില്‍

ഏറ്റുമാനൂര്‍: കള്ളുഷാപ്പില്‍ കയറി അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ ലക്ഷംവീട് കോളനി വീട്ടില്‍ കുഞ്ഞുമോന്‍ (48), ഇയാളുടെ മകന്‍ കെനസ് (18) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. കള്ളു കുടിച്ചതിന്‍റെ പണം ജീവനക്കാരന്‍ ചോദിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഷാപ്പിനുള്ളില്‍ ഉണ്ടായിരുന്ന കള്ളുകുപ്പികളും പാത്രങ്ങളും നിലത്തെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്തവിളിക്കുകയുമായിരുന്നു. എസ്ഐ സൈജു, സുനില്‍കുമാര്‍, എഎസ്ഐ സജി, സിപിഒമാരായ ഡെന്നി, വി.കെ. അനീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.

Read More

രശ്മിക പ്രതിഫലം ഉയര്‍ത്തി?

അനിമല്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായതോടെ തുടര്‍ന്ന് ബോളിവുഡില്‍ മൂല്യമേറിയ നായികയായിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. ഒരു കൂട്ടം പ്രൊജക്ടുകളാണ് ഇനി നടിയുടേതായി വരാനിരിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശേഖര്‍ കമ്മുലയുടെ ഡിഎന്‍എസ്, ദ ഗേള്‍ഫ്രണ്ട്, റെയിന്‍ബോ എന്നീ ചിത്രങ്ങളും നടിയുടേതായി വരാനുണ്ട്. നാല് ഭാഷകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നത് കാരണം പാന്‍ ഇന്ത്യന്‍ നായികയെന്നും, നാഷണല്‍ ക്രഷ് എന്നുമുള്ള പേരുകളും നടിക്ക് ലഭിച്ചിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ് രശ്മിക അഭിനയിക്കുന്നത്. അതേസമയം നടി പ്രതിഫലം ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുഷ്പ, അനിമൽ പോലുള്ള വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെയാണ് രശ്മിക പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തന്നെ ഏറ്റവും ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി രശ്മിക മാറിയതാണ് പ്രതിഫലം ഉയര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ 4.5 കോടി വരെയാണ്…

Read More

അവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം

എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്ന പോലെ തന്നെ തീര്‍ച്ചയായും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ടാകും. ഞാന്‍ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്. ചില ആളുകള്‍ക്ക് ഇഷ്ടമാകും ചിലര്‍ക്ക് ഇഷ്ടമാകില്ല. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ചില ആളുകളെ നമുക്ക് ഇഷ്ടമാവുകയും അല്ലാത്തതുമൊക്കെ ഉണ്ടാകും. പക്ഷെ നമ്മളെ അവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ഇഗ്നോര്‍ ചെയ്യാപ്പെടാതെ പോവുക എന്നതാണ് വലിയ കാര്യം. എന്‍റെ അച്ഛന്‍ പോലീസുകാരനായത് കൊണ്ട് മരണശേഷം അച്ഛന്‍റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലീവ് എഴുതി കൊടുത്തു. പിന്നെയാണ് ദുബായിലേക്ക് വരികയും ഇവിടെ സെറ്റിലാവുകയും ചെയ്യുന്നത്. -മിഥുന്‍ രമേഷ്

Read More

കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്ത…

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിഖില വിമൽ. സിനിമയില്‍ മാത്രമല്ല തന്‍റെ കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്തയാണ് നിഖില. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. ജയറാമിന്‍റെ സഹോദരിയുടെ വേഷമാണ് താരം ചിത്രത്തില്‍ കൈകാര്യം ചെയ്തത്. ലവ് 24*7 എന്ന സിനിമയിലാണ് ആദ്യമായി മുഴുനീളെയുള്ള നായികാ കഥാപാത്രം നിഖില അവതരിപ്പിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു. മലയാളത്തിലെ മിക്ക ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ പുത്തന്‍ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. പതിവു പോലെ താരം ഒടുവിൽ പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More

മാരിവില്ലിൻ ഗോപുരങ്ങൾ… ആദ്യ ഗാനം റിലീസായി

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി. മെലഡികളുടെ കിംഗ്എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സർജാനോയുടെയും വിൻസിയുടെയും പ്രണയപൂർവമുള്ള നിമിഷങ്ങളാണ് മൗന സുന്ദരി… എന്നു തുടങ്ങുന്ന ഗാനരംഗത്തിലിള്ളത്. തീർത്തും വ്യത്യസ്തമായ പ്രണയാവിഷ്കരണം ചെയ്ത ഗാനത്തിന്‍റെ വരികൾ വിനായക് ശശികുമാർ. കാർത്തിക്, മൃദുല വാര്യർ എന്നിവരുമാണ് ഗായകർ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റർടെയ്നറായ ഈ ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേർന്നാണ്. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. പ്രമോദ്…

Read More

തത്തമ്മേ പൂച്ചപൂച്ച… എക്സാലോജിക് വിവാദത്തിൽ എന്ത് മറുപടി കൊടുക്കണമെന്ന് അണികളെ നേതൃത്വം പഠിപ്പിക്കും; സിപിഎം ലോക്കൽ, ബ്രാഞ്ച് തലത്തിൽ വിശദീകരണ ക്ലാസ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സാലോജിക് വിവാദം ബാധിക്കുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം. രാഷ്ട്രീയപ്രേരിതമായ പ്രശ്നമാണെന്നും തെറ്റായ കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും അണികളെ ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ഇതിനായി ലോക്കൽ, ബ്രാഞ്ച് തലത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും. ജനങ്ങൾ സംശയം ചോദിച്ചാൽ എന്ത് മറുപടി പറയണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് താഴെതട്ടിലുള്ള പ്രവർത്തകർക്ക് നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവ് മുതൽ എസ്എഫ്ഐഒ യുടെ അന്വേഷണം വരെയുള്ള കാര്യങ്ങളാണ് പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിക്കിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മക്കൾക്കെതിരെയുണ്ടായ വിവാദങ്ങളിൽ പാർട്ടി മറുപടി പറയാത്തതെന്താണെന്ന ചോദ്യങ്ങൾക്കും എന്ത് മറുപടി കൊടുക്കണമെന്ന് അണികളെ നേതൃത്വം പറഞ്ഞ് പഠിപ്പിക്കും. അതേസമയം എക്സാലോജിക്കിനെതിരെയുള്ള എസ്എഫ്ഐഒ യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ കർണാടക…

Read More

അധ്യാപികയെ അപമാനിക്കാൻ ശ്രമം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കോഴിക്കോട്: സഹപ്രവർത്തകയായ അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പലിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി. ഗസ്റ്റ് ലക്ചററും അവിവാഹിതയുമായ അധ്യാപികയുടെ പരാതിയിലാണ് നടക്കാവ് ഗവ. ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ. ജല്യൂസിനെ സുൽത്താൻ ബത്തേരിയിലേക്ക് മാറ്റിയത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ, സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപിക സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകിയിരുന്നു. അധ്യാപികയുടെ മൊഴിയിൽ അന്ന് കേസെടുക്കുകയും ചെയ്തു.

Read More

അരി കൊള്ളാട്ടോ… പെട്ടെന്ന് വേവ്ണ്ട്… ടേസ്റ്റുണ്ട്… ഭാരത് റൈസിന് വീട്ടമ്മമാരുടെ ഫുൾ സപ്പോർട്ട്

ഈ അരി കൊള്ളാട്ടോ…പെട്ടെന്ന് വേവ്ണ്ട്….നല്ല ടേസ്റ്റൂണ്ട്….ഒരു ചൂരൂല്യ…വെലേം കൊറവ്….കേന്ദ്രസർക്കാർ 29 രൂപയ്ക്കു നൽകുന്ന ഭാരത് റൈസ് എങ്ങിനെയുണ്ടെന്ന് ചോദിച്ചപ്പോൾ തൃശൂരിൽ അരിവാങ്ങിയ വീട്ടമ്മമാരുടെ പ്രതികരണങ്ങളാണിത്.അരിയെക്കുറിച്ചാർക്കും മോശം അഭിപ്രായമില്ല. കുക്കറിൽ അല്ലെങ്കിൽപോലും മുക്കാൽ മണിക്കൂറുകൊണ്ട് നന്നായി വേവുന്നുണ്ടത്രെ. കുക്കറിലാണെങ്കിൽ വളരെ പെട്ടന്നുതന്നെ വെന്തുകിട്ടുമെന്നും എന്തുകൊണ്ടും ഗ്യാസ് നല്ല ലാഭമാണെന്നും വീട്ടമ്മമാർ പറയുമ്പോൾ കേന്ദ്രത്തിനെന്താ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത് എന്നാണ് ഗൃഹനാഥൻമാരുടെ ചോദ്യം. പൊന്നിയരി പോലുള്ള ഭാരത് റൈസ് അത്തരം ചോറ് ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാകും. മട്ട അരി സ്ഥിരമായി ഉപയോഗിക്കുന്നവർവരെ സാമ്പിൾ നോക്കാനായി ഭാരത് റൈസ് മേടിച്ച് അതിന്‍റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. 29 രൂപയ്ക്ക് അരി എന്നതുതന്നെയാണ് ആകർഷണമെന്ന് വീട്ടമ്മമാരടക്കമുള്ളവർ സമ്മതിക്കുന്നു. പെട്ടെന്നു വേവുന്നതിനാൽ ഗ്യാസിന്‍റെ ലാഭവും വലിയ കാര്യമാണെന്നിവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ ജില്ലയിലിപ്പോൾ മൂന്നു വണ്ടികളിലാണ് ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊണ്ടുവന്ന പരിമിതമായ അരിയാണ്…

Read More

രണ്ടുവയസുകാരന്‍ വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റു മരിച്ചു

കൊണ്ടോട്ടി: വീട്ടുമുറ്റത്തു പാമ്പുകടിയേറ്റ രണ്ടു വയസുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ -ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമറിനു പാമ്പുകടിയേറ്റത്. കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റതായി സംശയം ഉയർന്നത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അര്‍ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.

Read More

വിദേശസർവകലാശാല; വിവാദം തുടരേണ്ടതില്ലെന്ന്  മുഖ്യമന്ത്രിയുടെ നിർദേശം; ബജറ്റ് പ്രഖ്യാപനത്തിനെതിരെ ആർ.ബിന്ദുവും രാജൻ ഗുരുക്കളും രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ കാമ്പസ് കേരളത്തിൽ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദപ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. വിദേശ സർവകലാശാലകാമ്പസുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന ബജറ്റ് നിർദേശം ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ ശിപാർശയല്ലെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള വിദേശ സർവകലാശാല കാമ്പസ് പ്രഖ്യാപനം സിപിഎമ്മിലും എൽഡിഎഫിലും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനത്തെ തള്ളിപ്പറയുന്ന തരത്തിലുള്ള മന്ത്രി ബിന്ദുവിന്‍റെ പ്രസ്താവനയെത്തിയത്. ഇന്നലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ കൂടി പരസ്യ പ്രസ്താവനയുമായി എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നാണ്…

Read More