ജീവനക്കാർ നോക്കിനിൽക്കെ ആപ്പിൾ സ്റ്റോറിൽ നിന്ന് കള്ളൻ അടിച്ച് മാറ്റിയത് 40 ഐഫോണുകൾ; വൈറലായി വീഡിയോ

ആപ്പിൾ സ്റ്റോറിൽ നിന്ന് 40 ഐഫോണുകൾ മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകലാണ് സംഭവം. കടയിലെ ജീവനക്കാർ നോക്കി നിൽക്കെയാണ് മൂന്ന് ഡിസ്പ്ലേ ടേബിളുകളിൽ നിന്നും 40 ഐഫോണുകൾ മോഷണം പോയത്. വേഗത്തിലെത്തി ഒരാൾ ഡിസ്‌പ്ലേ ടേബിളിൽ വച്ചിരിക്കുന്ന ഐഫോണുകൾ വലിച്ചെടുക്കുന്നതും തന്‍റെ വസ്ത്രത്തിൽ ഘടിപ്പിച്ച പ്രത്യേക അറയിലേക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ അത്ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ സുരക്ഷാ അലാം ആദ്യം മുതൽ തന്നെ കേട്ടിട്ടും സുരക്ഷാ ജീവനക്കാരോ പോലീസോ ആ പരിസരത്തേക്ക് എത്തിയില്ലന്നുള്ളതാണ്. മോഷണത്തിന് ശേഷം കള്ളൻ പുറത്തിറങ്ങുമ്പോൾ ഒരു പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. ഈ വാഹനവും കടന്നാണ് മോഷ്ടാവ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുന്നത്. This is why stores in Oakland are shutting down and why you can't have nice things. pic.twitter.com/98DLSDwRtO —…

Read More

അജ്ഞാത സംഘത്തിന്‍റെ ആക്രമണമല്ല; യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം ആത്മഹത്യ

ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് കണ്ടെത്തി. ഇൻഡ്യാനയിൽ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡോക്ടറൽ വിദ്യാർഥി സമീർ കാമത്തിനെ(23) യാണ് വാറൻ കൗണ്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ തലയ്ക്ക് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാസച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിയിനറിംഗിൽ ബിരുദം നേടിയശേഷം 2021ലാണ് കാമത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി പർഡ്യൂ യൂണിവേഴ്സിറ്റിയിലെത്തിയത്. കാമത്തിന്‍റെ മൃതദേഹം ക്രോസ് ഗ്രോവിലുള്ള പ്രകൃതി സംരക്ഷണ മേഖലയിൽ കണ്ടെത്തുകയായിരുന്നു. യുഎസിൽ ഈവർഷം മാത്രം ആറ് ഇന്ത്യൻ വിദ്യാർഥികളാണ് ആക്രമണത്തിന് വിധേയരായത്. ഷിക്കാഗോ ഇൻഡ്യാന വെസ്‌ലിയൻ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ ഐടി വിദ്യാർഥി സയ്യദ് മസാഹിർ അലിയെ അജ്ഞാതസംഘം പിന്തുടർന്ന് അതിക്രൂരമായി ആക്രമിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്.

Read More

മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല; ബാർബറുടെ തലമുടി മുറിച്ച് കളഞ്ഞ് വിനോദ സഞ്ചാരി

തലമുടി മുറിച്ച സ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നിട്ടുള്ള അവസ്ഥ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരത്തിൽ കഴിഞ്ഞ ദിവസം തായ്‍ലൻഡിലെ പട്ടായയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാൻ പട്ടായയിൽ എത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരിക്ക് മുടിമുറിക്കാൻ മോഹം തോന്നി. അതിനായി ഇയാൾ സ്ഥലത്തെ ഒരു ബാർബർ ഷോപ്പിലും കയറി. തന്‍റെ തലമുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടു. ബാർബർ സാധാരണ ചെയ്യുന്നത് പോലെ മുടി മുറിച്ചു. എന്നാൽ റഷ്യൻ സഞ്ചാരിക്ക് ഈ സ്റ്റെൽ അത്ര ബോധിച്ചില്ല. ഒട്ടുംമടിക്കാതെ തന്നെ അയാൾ ബാർബറെ അതേ കസേരയിൽ ഇരുത്തി അയാളുടെ മുടി കണ്ടം തുണ്ടമായി മുറിച്ചു കളഞ്ഞു. പട്ടായയിലെ സല്യൂട്ട് ബാർബർ ഷോപ്പിലാണ് സംഭവം. പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യം കാരണം റഷ്യൻ സ്വദേശി കൈ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചാണത്രേ തന്‍റെ മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാർബർ തനിക്ക്…

Read More

ഐസ്‌ലൻഡിൽ വീണ്ടും അഗ്നിപർവത സ്ഫോടനം; മൂന്നു കിലോമീറ്റർ ചുറ്റളവിൽ പുകപടലങ്ങൾ

റെയ്ക്ജാനസ്: യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡിൽ ഈ വർഷത്തെ രണ്ടാം അഗ്നിപർവത സ്ഫോടനം. തെക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിലെ അഗ്നിപർവതം മൂന്നുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പൊട്ടിത്തെറിക്കുന്നത്. 2021ന് ശേഷം ഇത് ആറാമത്തേതുമാണ്. ഇന്ന ലെയുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ വലിയ ലാവാ പ്രവാഹമാണ് ഉണ്ടായതെന്ന് ഐസ്‌ലൻഡ് ഔദ്യോഗിക വാർത്താ ഏജൻസിയും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ ഒന്നിനാണ് സ്ഫോടനം ആരംഭിച്ചത്. തീരദേശ പട്ടണമായ ഗ്രിൻദാവിക്കിൽനിന്ന് വടക്കുകിഴക്കായി നാലു കിലോമീറ്റർ മാറിയാണ് പൊട്ടിത്തെറിയുണ്ടായ പ്രദേശം. ഇവിടെനിന്ന് ആളുകളെ നേരത്തേതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ലാവ പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകുന്നതിനാൽ ഗ്രിൻദാവിക്കിലെ ഊർജനിലയത്തിനു ഭീഷണിയില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സ്ഫോടന സമയത്ത് ആരുംതന്നെ ഗ്രിൻദാവിക്കിൽ ഉണ്ടായിരുന്നില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ഈ ആഴ്ച ആദ്യംതന്നെ പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ‌കഴിഞ്ഞ വെള്ളി‌യാഴ്ച മുതൽ നൂറുകണക്കിന് ചെറിയ…

Read More

ചാള്‍സ് രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം; ജനങ്ങളുടെ പ്രാർഥനയിൽ രാജാവ് സന്തോഷവാനാണെന്ന് കമീല രാജ്ഞി

ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ കമീല രാജ്ഞി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് അടുത്ത വൃത്തങ്ങളോട് രാജ്ഞി വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ട്. രാജാവിന്‍റെ ആരോഗ്യവിവരം സംബന്ധിച്ച് ജനങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ അദ്ദേഹം സന്തോഷവാനാണെന്നും രാജ്ഞി പറഞ്ഞു. അടുത്തിടെയാണ് ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രാജാവിന്‍റെ രോഗവിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്.

Read More

”അവനെന്‍റെ കൂടെപ്പിറപ്പല്ലേ”..! സഹോദരന് കരൾ പകുത്തുനൽകുന്നത് ഭാര്യ എതിർത്തു; വ്യക്തിഗത അവകാശത്തെ മാനിക്കേണ്ടതുണ്ടെന്ന് കോടതി

ഭോപ്പാല്‍: ഭാര്യയുടെ എതിര്‍പ്പ് മറികടന്ന് സഹോദരന് കരള്‍ നല്‍കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് രാജ്‌മോഹന്‍ സിംഗിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് വിധി. “ഭര്‍ത്താവിന്‍റെ ആരോഗ്യം കരുതിയായിരിക്കാം കരള്‍ ദാനം ചെയ്യുന്നതിനെ ഭാര്യ എതിര്‍ത്തത്. എന്നാല്‍ ഭര്‍ത്താവിന്‍റെ വ്യക്തിഗത അവകാശത്തെ മാനിക്കേണ്ടതുണ്ട്. അതിനാല്‍ കരള്‍ ദാനം ചെയ്യാന്‍ അനുവാദം നല്‍കുന്നതായി’ കോടതി വ്യക്തമാക്കി. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്ന വ്യക്തിക്ക് കരള്‍ നല്‍കാമെന്ന് സഹോദരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കരള്‍ നല്‍കുന്നത് ഇയാളുടെ ഭാര്യ എതിര്‍ത്തതോടെയാണ് വിഷയം കോടതിയിലെത്തിയത്.

Read More

വൈക്കത്ത് ട്രെയിനിൽ നിന്ന് ചാടിയത് കൊല്ലത്തുകാരൻ; ചാടാനുണ്ടായ കാരണത്തെക്കുറിച്ച് യാത്രക്കാർക്ക് ചിലത് പറയാനുണ്ട്; രക്ഷയായത് ആ വീഡിയോ ദൃശ്യം

വൈക്കം: കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് ചാടിയത്, തിരക്കേറിയ കംപാർട്ട്മെന്‍റിലിരുന്ന് പുകവലിച്ചതിന് യാത്രക്കാർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ. ഇതിനെത്തുടർന്ന് റെയിൽവേ പോലീസും ടിടിആറും കംപാർട്ട്മെന്‍റിലെത്തിയിരുന്നു. ട്രെയിനിന്‍റെ വാതിലിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഇയാൾ പിന്നാലെ ചവിട്ടുപടിയിലേക്ക് അപകടകരമായ രീതിയിൽ ഇറങ്ങി നിന്നു. ഇയാൾ ലഹരിയിലായിരുന്നെന്ന് സംശയമുണ്ട്. കൊല്ലം ചവറയിൽ എം.ബി. അൻസാർ(26) ആണ് ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിലായിരുന്നു സംഭവം. ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസും യാത്രക്കാരും നോക്കി നിൽക്കെയാണ് ഇയാ‍ൾ ചാടിയത്. ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്ന യുവാവിനോട് പോലീസ് ഉദ്യോഗസ്ഥനും ടിടിആറും അകത്തേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി അൻസാർ ഖാൻ പുറത്തേക്ക് ചാടി. ഈ ദൃശ്യം പോലീസ്…

Read More