അക്ഷയകേന്ദ്രത്തിലെ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാർഡ് നിർമാണം; അന്വേഷണത്തിന് ഗൂഗിളിന്‍റെ സഹായം തേടി പോലീസ്

മലപ്പുറം: തിരൂരില്‍ അക്ഷയകേന്ദ്രത്തിലെ ആധാര്‍ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ കേസില്‍ ഗൂഗിളിന്‍റെ സഹായം തേടി പോലീസ്. അക്ഷയകേന്ദ്രത്തിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്കായി ഗൂഗിളിന് ഇ-മെയില്‍ അയച്ചു. വ്യാജ ആധാര്‍ നിര്‍മിച്ച സംഘം അക്ഷയകേന്ദ്രം അധികൃതരെ ബന്ധപ്പെട്ട മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.തിരൂര്‍ ആലിങ്ങല്‍ അക്ഷയകേന്ദ്രത്തിലെ ആധാര്‍ മെഷിനില്‍ നുഴഞ്ഞു കയറി വ്യാജമായി സൃഷ്ടിച്ചെടുത്തത് 38 ആധാര്‍ കാര്‍ഡുകളാണ്. വ്യാജ ആധാറുകള്‍ കണ്ടെത്തിയതാവട്ടെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയും. അക്ഷയകേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പോലീസ് കേസെടുത്തത്. പിന്നീട് കേസ് സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറി. അക്ഷയകേന്ദ്രം അധികൃതരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ട മൊബൈല്‍ നമ്പറിന്‍റെ ഉടമയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.സന്ദേശങ്ങള്‍ അയച്ച വാട്സാപ് നമ്പറിന്‍റെ…

Read More

നിലാവും താരകവും!! വല്യേച്ചിയുടെ കൈകളിൽ സുരക്ഷിതമായി കുഞ്ഞു നിതാര; മക്കളുടെ ഫോട്ടോ പങ്കുവച്ച് പേളി

സോഷ്യൽ മീഡിയയിൽ‌ വളരേ സജീവമായ വ്യക്തിയാണ് പേളി മാണി. എന്നും തന്‍റേയും കുടുംബത്തിന്‍റേയും വിശേഷങ്ങൾ താരം സോഷ്യൽ മീഡ‍ിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ മാസമാണ് താരം രണ്ടാമതും ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്‍റെ നൂല്കെട്ട് ചിത്രങ്ങൾ ഉൾപ്പെടെ പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. പേളി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിതാരയുടേതാണ് പുത്തന്‍ ഫോട്ടോകള്‍. ‘സെയിഫ് ഇന്‍ ഹെര്‍ ചേച്ചീസ് ആം’ എന്നാണ് പേളി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നീയൊന്ന് നടക്കാന്‍ തുടങ്ങിയിട്ട് വേണം നമുക്ക് രണ്ടുപേര്‍ക്കും വീട് ഒന്നു മറിച്ചിടാന്‍, ‘നിലാവും താരകവും’ അങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ.

Read More

കേന്ദ്ര പദ്ധതി പഠിക്കാൻ കർഷകസംഘടനകൾ;  ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്കു നിർത്തി

ന്യൂഡൽഹി: വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രസർക്കാർ പുതിയ പദ്ധതി നിർദേശിച്ചതിനു പിന്നാലെ നിർദേശം പഠിക്കുന്നതുവരെ ഡൽഹി ചലോ മാർച്ച് കർഷകസംഘടനകൾ നിർത്തിവച്ചു. സർക്കാരിന്‍റെ നിർദേശം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തങ്ങളുടെ ഫോറങ്ങളിൽ ചർച്ച ചെയ്യുമെന്നും അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കാർഷിക, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കർഷക നേതാക്കളുമായി ഇന്നലെ നാലാം വട്ട ചർച്ച നടത്തിയിരുന്നു. കർഷകരുമായി കരാറിലേർപ്പെട്ട് അഞ്ചു വർഷത്തേക്കു പയറുവർഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാൻ സമിതി നിർദേശിച്ചിട്ടുണ്ടെന്നു യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗോയൽ പറഞ്ഞു. എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ…

Read More

നടൻ സുദേവ് നായരും, മോഡൽ അമർദീപ് കൗറും വിവാഹിതരായി

ചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്‍റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായര്‍ ജനിച്ചു വളർന്നത്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്‍റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് പ്രധാന വേഷങ്ങളിൽ എത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് സുദേവ് നായർ. അഭിനയത്തിന് പുറമേ ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.…

Read More

ചണ്ഡിഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് ക്രമക്കേട്; ബിജെപി മേയർ രാജിവച്ചു; മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ

ചണ്ഡിഗഡ്: മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ ചണ്ഡിഗഡ് മേയർ സ്ഥാനം ബിജെപി നേതാവ് മനോജ് സോങ്കർ രാജിവച്ചു. ഇതിനു പിന്നാലെ മൂന്ന് ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. കൗൺസിലർമാരായ പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണു ‌ബിജെപിയിൽ ചേർന്നത്. 35 അംഗ മുനിസിപ്പൽ കൗണ്‍സിലിൽ ബിജെപി- 14, ആം ആദ്മി പാർട്ടി -13, കോണ്‍ഗ്രസ്- ഏഴ്, ശിരോമണി അകാലിദൾ- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. മൂന്നു പേ‌ർ രാജിവച്ചതോടെ കൗൺസിലിൽ എഎപി പ്രതിനിധികളുടെ എണ്ണം 13ൽനിന്നു 10 ആയി ചുരുങ്ങി. മേയർ തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകൾ അസാധുവായതിനെ തുടർന്നാണ് ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ വിജ‌യിച്ചത്. മനോജ് സോങ്കറിന് 16 വോട്ടും ആപ്-കോണ്‍ഗ്രസ് സഖ്യ സ്ഥാനാർഥി ആംആദ്മി പാർട്ടിയിലെ കുൽദീപ് സിംഗിന് 12…

Read More

സുന്ദരികളായ നാലു പെൺകുട്ടികളുടെ കഥയുമായി ഡയൽ 100

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രം 23ന് തിയറ്ററുകളിലെത്തും. വിആർഎസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസാണ് തിയറ്ററുകളിലെത്തിക്കുന്നത്. ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. സുന്ദരികളായ നാലു പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നാല് പെൺകുട്ടികളും. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഒരു പോലീസ് ഓഫീസറുടെവീടിന്‍റെ മുകളിലത്തെ നിലയിലാണ് താമസം. ആനി എന്ന പെൺകുട്ടി ലേഡീസ് ഹോസ്റ്റലിലാണ് താമസം. ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ ആനി. പോലീസ് ഓഫീസറുടെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി ചില പ്രശ്നത്തിന്‍റെ പേരിൽ ഉടക്കിലാണ്. ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ, ആനിയെ മറ്റ് പെൺകുട്ടികൾ രാത്രി ഡിന്നറിന് ക്ഷണിച്ചു. ആനി മറ്റ് പെൺകുട്ടികൾ താമസിക്കുന്ന…

Read More

ആകാംക്ഷയുടെ മുൾമുനയിൽ ഒരു കൊച്ചിക്കഥ!

റാഫിയുടെ സ്ക്രിപ്റ്റിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ കോമഡി വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി തിയറ്ററുകളിലേക്ക്. റാഫിയുടെ മകൻ മുബിൻ എം. റാഫിയും അർജുൻ അശോകനുമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രം പക്കാ കോമഡിയല്ലെന്നും പക്കാ എന്‍റർടെയ്നർ ആണെന്നും നാദിർഷ രാഷ്്ട്രദീപികയോടു പറഞ്ഞു. റാഫിക്ക ഗുരുസ്ഥാനത്ത്കലൂര്‍ കവിത കലാകേന്ദ്രം, റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ കലാമത്സരവേദികളിലാണ് റാഫിക്കയെ കണ്ടുമുട്ടുന്നത്. റാഫിക്ക എന്‍റെ സീനിയറാണ്. മിമിക്രിയിലും മോണോആക്ടിലും റാഫിക്കയും. ലളിതഗാനത്തിലും പദ്യപാരായണത്തിലും ഞാനും. പിന്നീടു സിനിമകള്‍ ചെയ്തപ്പോൾ സിദ്ധിക് ലാലിന്‍റെ ജൂണിയറായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍. അവരുടെ ജൂണിയറായിരുന്നു ഞാന്‍. മിമിക്രിയിലെ മൂന്നാം തലമുറ. വാസ്തവത്തില്‍ അദ്ദേഹം എനിക്കു ഗുരുസ്ഥാനത്താണ്. കാരണം, അവരുടെ സിനിമകള്‍ കണ്ട് റാഫിക്കയോടു പലതവണ സ്‌ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്. റാഫി-നാദിർഷഈശോയില്‍ എന്‍റെ ചീഫ് അസോസിയേറ്റായിരുന്ന സൈലക്‌സ് ഏബ്രഹാമാണ് ഞങ്ങളുടെ ഈ…

Read More

തോറ്റവരെ ജയിപ്പിച്ചു: പാക്കിസ്ഥാനിൽ അന്വേഷണം പ്രഖ്യാപിച്ചു

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സമിതി ആയിരിക്കും അന്വേഷണം നടത്തുക. പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നുവെന്നും അതിന്‍റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും പറഞ്ഞ് റാവൽപണ്ടിയിലെ ഇലക്‌ഷൻ കമ്മീഷണർ ലിയാക്കത്ത് അലി ചത്താ രാജിവച്ചിരുന്നു. പരാജയപ്പെട്ട സ്ഥാനാർഥികളെ ജയിപ്പിക്കുകയായിരുന്നുവെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ചീഫ് ജസ്റ്റീസിനും ക്രമക്കേടിൽ പങ്കുണ്ടെന്നും ചത്താ ആരോപിച്ചു. ഈ മാസം എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച്, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പിടിഐ പാർട്ടി ദേശവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു. 180 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്നുമാണ് പിടിഐയുടെ അവകാശവാദം. അതിനിടെ പിഎംഎൽ (എൻ), പിപിപി, എംക്യൂഎം എന്നീ പാർട്ടികൾ ചേർന്ന് സഖ്യസർക്കാരിനുള്ള നീക്കം പുരോഗമിക്കുകയാണ്.

Read More

സൗദിയിൽ ബാങ്കുകൾക്കു റമദാൻ സമയക്രമം; പെരുന്നാൾ അവധി 10 ദിവസം

റിയാദ്: സൗദി അറേബ്യയിൽ ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്‍ററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടുനിൽക്കും. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെന്‍ററുകളുടെയും പേയ്‌മെന്‍റ് കമ്പനികളുടെയും പ്രവർത്തനസമയം വ്യത്യസ്തമാണ്. രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്‌സ്‌ചേഞ്ച് സെന്‍ററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

Read More

പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ ഏറ്റുമുട്ടി; 53 പേർ കൊല്ലപ്പെട്ടു

പാപുവ ന്യൂ ഗിനിയ: പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 53 പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ഡേവിഡ് മാനിംഗ് പറഞ്ഞു.‌‌ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വബാഗ് പട്ടണത്തിനു സമീപമാണു സംഘർഷമുണ്ടായത്. പ്രദേശത്ത് കനത്ത വെടിവയ്പ് നടന്നതായി പോലീസ് പറഞ്ഞു. സിക്കിൻ, കെയ്കിൻ ഗോത്രവർഗക്കാർ തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്‍റെ തുടർച്ചയാണ് ഈ സംഭവം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നു ഗ്രാഫിക് വീഡിയോകളും ചിത്രങ്ങളും പോലീസിനു ലഭിച്ചു. പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുള്ള സംഘർഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനികരീതിയിലുള്ള ആയുധങ്ങളുടെ ഉപയോഗമാണ് ഏറ്റമുട്ടലുകൾ കൂടുതൽ രക്തരൂക്ഷിതമാക്കുന്നത്. അക്രമം നിയന്ത്രിക്കാൻ സർക്കാർ അടിച്ചമർത്തൽ, മധ്യസ്ഥത, പൊതുമാപ്പ് എന്നിവ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരയും പൂർണവിജയം കൈവരിച്ചിട്ടില്ല.

Read More