രാജസ്ഥാനിൽ മോഷണക്കേസ് പ്രതികളെ തേടിപ്പോയ കേരളാ പോലീസിനുനേരേ വെടിവയ്പ്; രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: മോഷണക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ തേടി കേരളത്തില്‍നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ പോലീസ് സംഘത്തിനുനേരേ വെടിവയ്പ്. ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുനേരേയാണ് പ്രതികളില്‍നിന്ന് ആക്രമണവും വെടിവയ്പ്പും ഉണ്ടായത്. ദര്‍ഹ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. അക്രമം നടത്തിയ പ്രതികളെ കീഴടക്കിയെന്നും പോലീസുകാര്‍ക്ക് പരിക്കില്ലെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു.എറണാകുളം അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടത്തിയ സംഘത്തെ അന്വേഷിച്ചാണ് കേരളാ പോലീസ് സംഘം അജ്മീറിലെത്തിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നു. രാജസ്ഥാന്‍ പോലീസിന്‍റെ സഹായത്തോടെ പ്രതികളുടെ താമസ സ്ഥലത്തെത്തിയ സംഘത്തെ പോലീസെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ കായികമായി നേരിട്ടശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിനുനേരേ തോക്ക് ചൂണ്ടിയശേഷം നിലത്തേക്കാണ് പ്രതികൾ വെടിയുതിര്‍ത്തത്. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതികളെ…

Read More

കുവൈറ്റിൽ വാഹനമിടിച്ച് മലയാളി നഴ്സ് മരിച്ചു

പേരാവൂർ: കണ്ണൂർ സ്വദേശിയായ നഴ്സ് കുവൈറ്റിൽ വാഹനമിടിച്ച് മരിച്ചു. അൽസലാം ആശുപത്രിയിലെ നഴ്സായ ദീപ്തി (33)യാണ് മരിച്ചത്. താമസസ്ഥലത്തിന് സമീപത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യു-ഷൈനി ദന്പതികളുടെ മകളും വെളിയത്ത് ജോമേഷിന്‍റെ ഭാര്യയുമാണ് മരിച്ച ദീപ്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സഹോദരൻ: ദീക്ഷിത്.പേ

Read More

കളക്ടറുടെ ഉറപ്പില്‍ ഊരിയ ഫ്യൂസ് കെഎസ്ഇബി തിരിച്ചു കുത്തി; എറണാകുളം കളക്ടറേറ്റില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

കാക്കനാട്: കളക്ടറേറ്റ് കെട്ടിടത്തില്‍ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വിശ്ചേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മാര്‍ച്ച് 31 ന് മുന്‍പായി കുടിശിഖ മുഴുവന്‍ തീര്‍ത്തുകൊള്ളാമെന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് കുത്തിയത്. ഇന്നലെ കുടിശിക നല്‍കാനുള്ള തീവ്ര ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിജയിക്കാതെ വന്നതോടെ ഒരു പകല്‍ മുഴുവന്‍ കളക്ടറേറ്റില്‍ വെളിച്ചവും കാറ്റുമില്ലാതെ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു.30 ലേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഇന്നലെ രണ്ട് ഓഫീസുകള്‍ കൂടി കുടിശിക നല്‍കി. ഇതോടെ നാല് ഓഫീസുകളുടെ കുടിശിക തീര്‍ത്തിട്ടുണ്ട്. ശേഷിക്കുന്നത് മാര്‍ച്ച് 31 ന് മുന്‍പായി തീര്‍ക്കാമെന്നാണ് കളക്ടര്‍ കെഎസ്ഇബി ഉന്നത ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയ ഉറപ്പ്. കെഎസ്ഇബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സര്‍ക്കാരിനെതിരെ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലുള്ള 13 കണക്ഷനുകളില്‍ നിന്നാണ് സിവില്‍…

Read More

കുട്ടിയെ കാണാതായ സംഭവം; പ്രതിയെ കണ്ടെത്താനാകാതെ പോലീസ്; കുട്ടി ഒറ്റയ്ക്കു നടന്നു പോകില്ലെന്നു ബന്ധുക്കൾ

തിരുവനന്തപുരം: ചാക്കയിൽനിന്നു കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാതെ പോലീസ്. നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നിർണായക വിവരങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ പൊന്തക്കാടിനോട് ചേർന്നുള്ള ഓടയിൽനിന്നു ക്ഷീണിതയായ കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയശേഷം പോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പൊന്തക്കാട്ടിനരികിലേക്ക് പോയതോ ആകാമെന്നാണ് പോലീസിന്‍റെ നിഗമനം. എന്നാൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പോകില്ലെന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിനടുത്തേക്ക് സ്വയം പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും തന്‍റെ കുട്ടികൾ പോകില്ലെന്നുമാണ് പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും കുട്ടിയെ തട്ടിക്കൊണ്ട് പോകില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. തങ്ങൾക്ക് ആരെയും സംശയമില്ലെന്നും ഇവർ പറയുന്നു.…

Read More

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ കുരുക്കുമുറുക്കി ഇഡി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം വീണ്ടും വിഐപികളിലേക്ക്; അനൂപ് ഡേവിസിനേയും, എ.സി. മൊയ്തീനെയും ചോദ്യം ചെയ്തേക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണവും ചോദ്യം ചെയ്യലും വീണ്ടും സിപിഎമ്മിലെ വിഐപികളിലേക്ക്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു മുൻപായി കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുരുക്കു മുറുക്കുകയാണ്. കേസിൽ തൃശൂർ കോർപറേഷൻ സിപിഎം കൗണ്‍സിലർ അനൂപ് ഡേവിസ് കാടയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇദ്ദേഹത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അനൂപിനെ നേരത്തെ ഇഡി വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ഇഡിക്ക് ലഭിച്ച ചില വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. അനൂപിനു തൊട്ടുപിന്നാലെ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്നു സൂചനകളുണ്ട്. കേസന്വേഷണം വേഗത്തിലാക്കാൻ കോടതിയും അടുത്തിടെ നിർദേശം നൽകിയിരുന്നു. കേസിലുൾപ്പെട്ട ചില പ്രധാനികളെ മാപ്പുസാക്ഷികളാക്കിയതിനെ തുടർന്ന് ഇഡിക്ക് പല നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തട്ടിപ്പിലെ മുഖ്യ പ്രതിയായ…

Read More

അയ്യോ എനിക്കെന്‍റെ അച്ഛനെ കാണണേ…എനിക്ക് പേടി ആകുന്നേ… ദുബായ്-കണ്ണൂർ വിമാനത്തിൽനിന്നു മലയാളി യുവതി ഇറങ്ങി ഓടി

തലശേരി: ചെക്കിംഗ് നടപടികൾ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളിൽനിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ഇന്നലെ വൈകുന്നേരം 6.30 ഓടെ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748 ാം നമ്പർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽനിന്നാണ് മുപ്പതോളം വയസ് വരുന്ന യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാനത്തിൽ കയറിയ യുവതി സീറ്റിൽ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നിൽക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മലയാളികൾ ഉൾപ്പെടെയുള്ള മൂന്ന് എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു. പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ജീവനക്കാരെ വെട്ടിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നു.…

Read More

കന്യാകുമാരി-ദിബ്രുഗഢ് റൂട്ടിൽ സ്പെഷൽ ട്രെയിൻ; മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ് 

കൊല്ലം: കന്യാകുമാരിയില്‍നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുണ്ട്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.ട്രെയിന്‍ നമ്പര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.25ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08.50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ മാര്‍ച്ച് ആറ്, 20, ഏപ്രില്‍ മൂന്ന് തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച രാത്രി 7.55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9.55ന് കന്യാകുമാരിയില്‍ എത്തും റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിൽ മാറ്റംകൊല്ലം:…

Read More

“എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ”; സപ്ലൈകോ സിഎംഡിക്കെതിരേ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് കാട്ടി സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറിനോട് പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈകോയിൽ വരികയും ചെയ്യും ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് സർക്കുലർ ഇറക്കിയത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജണല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ…

Read More

ചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് പ്രതിവിധി. ആയുർവേദ പരിഹാരം* ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക * പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർധിപ്പിക്കാൻ സാധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക * നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക ഇവർക്കു സാധ്യത കൂടുതൽകുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.ചിക്കൻപോക്സ് സാധ്യത വർധിപ്പിക്കുന്നത്* എരിവും പുളിയും ചൂടും ധാരാളം ഉപയോഗിക്കുക* മസാല, നോൺവെജ്, കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട , കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം* വിശപ്പില്ലാത്ത സമയത്തുള്ള ഭക്ഷണം* വെയിൽ കൊള്ളുക വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകൾചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട്…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ രാജിനല്‍കി, അധ്യക്ഷ സ്ഥാനം ഇനി സിപിഐയ്ക്ക്

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ സ്ഥാനം രാജിവച്ചു. എല്‍ഡിഎഫ് ധാരണ പ്രകാരമുള്ള രാജി ശങ്കരന്‍ ഇന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി. ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ഓമല്ലൂര്‍ ശങ്കരന്‍ രാജി നല്‍കുന്ന തീരുമാനം അറിയിച്ചിരുന്നു. സിപിഐയ്ക്കാണ് ഇനി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. എല്‍ഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബര്‍ അവസാനം ഓമല്ലൂര്‍ ശങ്കരന്‍ രാജിവയ്‌ക്കേണ്ടതായിരുന്നു. സിപിഐ അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും രാജി വൈകിപ്പിച്ചതിനു പിന്നില്‍ സിപിഎമ്മിലെയും സിപിഐയിലെയും ഒരുവിഭാഗത്തിന്‍റെ സമ്മര്‍ദമുണ്ടായിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കൂടി ധാരണ നടപ്പാക്കണമെന്ന നിര്‍ദേശം നല്‍കി. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ശങ്കരന്‍ രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. വീണ്ടും രാജി വൈകുന്നതിനെതിരേ സിപിഐ ശക്തമായ പ്രതികരണവും നടത്തി. സിപിഐയ്ക്ക് ഒരുവര്‍ഷത്തേക്കാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കേണ്ടത്. അവസാന ഒരുവര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനാണ് പ്രസിഡന്‍റ് സ്ഥാനം…

Read More