‘ടൊവിനോ കമന്‍റ് ചെയ്താൽ പഠിക്കാൻ തുടങ്ങാം’; വീഡിയോയ്ക്ക് മറുപടിയുമായി താരം

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ട്രെൻഡുകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. പഠനം തുടങ്ങണമെങ്കിൽ ഇഷ്ട താരം കമന്‍റ് ചെയ്യണം എന്നുള്ള പുതിയ ട്രെൻഡാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാകുന്നത്. ഇത്തരത്തിൽ രണ്ട് വിദ്യാർഥിനികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത വീഡിയോയിൽ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട കമന്‍റ് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയിൽ കമന്‍റുമായെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തിരിക്കുന്നത്. ‘ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താൽ ഞാൻ എന്‍റെ പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകൾ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട ടൊവിനോ “പോയിരുന്ന് പഠിക്ക് മോനെ’ എന്ന് കമന്‍റ് ചെയ്യുകയും ചെയ്തു. നിരവധിപേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. ടൊവിനോയുടെ കമന്‍റിന് താഴെ…

Read More

ജനമനസുകൾ കീഴടക്കാൻ വീണ്ടും തിയേറ്ററുകളിലേക്ക്, 4 കെ ദൃശ്യമികവോടെ റി റിലീസിനൊരുങ്ങി ദേവദൂതൻ

സിബി മലയിലിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ സിബി മലയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിൻ ഗോപുരങ്ങള്‍ എന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്‍റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്. ആരാധകരെ പോലെ ചിത്രം വീണ്ടും കാണാൻ താനും കാത്തിരിക്കുകയാണ്. സിനിമ 4 കെയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ എന്നത്തേക്ക് റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിർമ്മാതാവ് സിയാദ് കോക്കറും സിനിമയുടെ റീ റിലീസിന്‍റെ സന്തോഷം പങ്കുവച്ചു. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമാണ് ദേവദൂതൻ. ടെലിവിഷനിൽ എപ്പോൾ പ്രദർശിപ്പിച്ചാലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സിയാദ് പറഞ്ഞു. ജനങ്ങൾ തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടുമോ എന്നതിൽ വ്യക്തതയാകും വരെ സിനിമ വ്യാപകമായി എത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേർത്തു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ മിസ്റ്ററി…

Read More

മൂർത്തിമണ്ണിൽ കാട്ടാനക്കൂട്ടം വീട് തകർത്തു; രാത്രിയിൽ പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബം ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട: തേക്കുതോട് മൂർത്തിമണ്ണിൽ കാടിറങ്ങിയ ആനക്കൂട്ടം വീട് തകർത്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഉറക്കത്തിലായിരുന്ന സമയത്താണ് ആനയുടെ ആക്രമണം വീടിനു നേരേ ഉണ്ടായത്. ശബ്ദം കേട്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു. മൂർത്തിമൺ ചെറിയത്ത് അജിയുടെ വീടിനുനേരേയാണ് ഇന്നലെ പുലർച്ച് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. വീടിന്‍റെ അടുക്കളഭാഗവും ബാത്ത് റൂം അടക്കം തകർത്തു. സമീപത്തെ ആട്ടിൻകൂടും പട്ടിക്കൂടും തകർത്തു. സംഭവസമയം അജി വീട്ടിലുണ്ടായിരുന്നില്ല. കൃഷിക്കാരനായ ഇദ്ദേഹം വള്ളിക്കോട് ഭാഗത്തെ കൃഷിയിടത്തിലെ ജോലികളുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അജിയുടെ ഭാര്യ അനിത, ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ, അജിയുടെ സഹോദരൻ, ഭാര്യ, അമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആനയുടെ ആക്രമണത്തോടെ വീട് താമസയോഗ്യമല്ലാതായി. കുടുംബം ഇന്നലെ മറ്റൊരിടത്തേക്ക് താമസം മാറ്റി. സ്ഥലം വനപാലകസംഘം സന്ദർശിച്ചിരുന്നു. നഷ്ടപരിഹാരമോ മറ്റോ ലഭിക്കുക എളുപ്പമല്ലെന്ന നിലപാടിലാണ് വനപാലകർ. നേരത്തേ അജിയുടെ പുരയിടത്തിൽ ആന എത്തി കൃഷി നശിപ്പിച്ചിട്ടുണ്ട്. എന്നാൽ…

Read More

സഹോദരിയോട് വഴക്കുണ്ടാക്കിയ അളിയനെ വീട് കേറി മർദിച്ചു; മൂവർ സംഘം പോലീസ് പിടിയിൽ

കൽപ്പറ്റ: സഹോദരിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 19-ാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്‍റെ പരാതിയിലാണ് നടപടി. പരാതിയിൽ അസീസിനെ ഇരുമ്പ് ദണ്ഡ്, ടയർ എന്നിവ ഉപയോഗിച്ച് അടിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പറയുന്നത്. തന്നെ ആക്രമിച്ചത് ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്‍റെ വിരോധത്തെ തുടർന്നാണെന്നും അസീസ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മർദിച്ചതായി അസീസ് പറഞ്ഞു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അസീസ് ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.  

Read More

പ്രാദേശിക ഘടകത്തിന് പിശകു പറ്റി, ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം; പ്രചരണ ഗാന വിവാദത്തിൽ കെ. സുരേന്ദ്രൻ

കോഴിക്കോട്: ‘കേരള പദയാത്ര’ പ്രചരണ ഗാന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി. ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കുറുനരികൾ ഓലിയിടട്ടെയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…കേരളപദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലതു ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പട്ടികജാതി പട്ടികവർഗ്ഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയതുമുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധസാമുദായികസംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻഎസ്എസ്, എസ്എൻ ഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള…

Read More

ആരോഗ്യവകുപ്പിൽ 9 ലക്ഷത്തിന് സർക്കാർ ജോലി; നിയമന ഉത്തരവും കൈയിൽ കിട്ടി; ജോലിക്കായി കാത്തിരുന്നുകാത്തിരുന്ന് യുവതി മടുത്തു; തട്ടിപ്പിന് ഇരയായത് ആരോഗ്യ മന്ത്രിയുടെ നാട്ടുകാരി

അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത്, വ്യാജനിയമന ഉത്തരവ് തയാറാക്കി മലമേക്കര സ്വദേശിനിയിൽനിന്ന് ഒന്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നും രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്. കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ബാഹുലേയൻ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ്‌ കുറുപ്പ് (22)ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പ്(29) എന്നിവരെയാണ് അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിനോദ് സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങളുള്ളയാളാണെന്നും പൊതു പ്രവർത്തകനാണെന്നും സർക്കാരിൽ സ്വാധീനമുണ്ടെന്നും ജോലി വാങ്ങിത്തരുമെന്നും പരാതിക്കാരിയെ പറഞ്ഞുവിശ്വസിപ്പിച്ചു. തുടർന്നാണ് ഇവരിൽനിന്നു പണം കൈപ്പറ്റിയത്. ഏപ്രിലിൽ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജനിയമന ഉത്തരവും…

Read More

പുറത്തിറങ്ങുന്ന ഓരോ സിനിമയും എന്‍റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണെന്നാണ് ഇവർ കരുതുന്നത്: വിമർശനത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദൻ

ജയ് ഗണേഷ്’ സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ. നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് വീണുടയുമെന്നും ഇത്തരം വീഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കൽ അജൻഡയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വീഡിയോ പങ്കുവച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം. ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്‍റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്‍റെ ഉദ്ദേശ്യം എനിക്കു മനസിലാക്കാനാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്‍റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ തികച്ചും അഭിനന്ദിക്കുന്നു. കേരളത്തിലും അതിന്‍റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. ഈ സംഭവിക്കുന്നതെല്ലാം എന്‍റെ…

Read More

500 കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ആമസോണിൽ കണ്ടെത്തി

ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത അനക്കോണ്ട വർഗത്തെ ആമസോണിൽ കണ്ടെത്തി. 500 കിലോ ഭാരം കണക്കാക്കുന്ന ഈ പാമ്പിന് 26 അടി നീളത്തിൽ വളരാൻ ക‍ഴിയും. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമേറിയ പാമ്പാണിത്. അനക്കോണ്ടയുടെ 4 സ്പീഷിസുകളെ കുറിച്ചാണ് ഇതുവരെ നമ്മൾ കേട്ടിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വലുത് ഗ്രീൻ അനക്കോണ്ട എന്ന വിഭാഗമായിരുന്നു. ഇവ തെക്കൻ അമേരിക്കയുടെ ട്രോപ്പിക്കൽ ഭാഗങ്ങളിലാണ് ജീവിക്കുന്നത്. ആമസോൺ, ഒറിനോകോ, ഇസേക്വിബോ നദീതടങ്ങളിലൊക്കെ ഇവയെ കാണാം. വളരെ വേഗത്തിൽ പായാനുള്ള ഇവയുടെ കഴിവും ഇരയെ കെട്ടിവരിഞ്ഞു മുറുക്കിക്കൊല്ലാനുമുള്ള കഴിവും ഈ പാമ്പുകളെ അപകടകാരികളാക്കുന്നു. അതേസമയം, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വലിയ പാമ്പ് ഈ ഗ്രീൻ അനേക്കോണ്ടയുടെ മറ്റൊരു വകഭേദമാണെന്നാണ് ഗവേഷകർ പറയുന്നത്. ആമസോൺ നദിയിലൂടെ വഞ്ചിയിൽ യാത്ര ചെയ്താണ് ഇവയെ ശാസ്ത്രജ്ഞർ കണ്ടെത്തി ചിത്രങ്ങളും വീഡിയോകളും എടുത്തത്. സാധാരണയായി തെക്കൻ മേഖലകളിൽ കാണപ്പെടുന്ന അനക്കോണ്ടകളുടെ…

Read More

ചില അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു, ചെയ്തില്ലെങ്കിൽ തടവും പിഴയും ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി; കേന്ദ്ര സര്‍ക്കാരിനെതിരേ ‘എക്സ്’

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സിന്‍റെ ഗ്ലോബല്‍ അഫയേര്‍സ് ടീം പങ്കിട്ട പോസ്റ്റിലാണ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക ഉത്തരവ് ലഭിച്ചതായി പറയുന്നത്. അക്കൗണ്ടുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും പോസ്റ്റിൽ പറഞ്ഞു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടേയും കർഷക സംഘടന നേതാക്കളുടേയും അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് എക്സ് വ്യക്തമാക്കി. അക്കൗണ്ടുകൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും, സർക്കാർ നടപടിയോട് വിയോജിക്കുന്നതായും എക്സിന്‍റെ വിശദീകരണത്തിൽ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍…

Read More

ടി.പി വധത്തിലെ ഗൂഢാലോചന അന്വേഷിച്ചാൽ പിണറായി അകത്താകുമെന്ന് കെ.സുധാകരൻ

കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിച്ചാൽ പിണറായി വിജയന്‍ അകത്താകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഉത്തര മലബാറില്‍ സിപിഎം നടത്തിയിട്ടുള്ള കൊലപാതക കേസുകള്‍ക്ക് പിന്നിലും പിണറായി വിജയനു പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കോട്ടയത്തെ സമരാഗ്നി സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാരതത്തിന്‍റെ മുഖം തകര്‍ക്കുന്ന ബിജെപിയുമായി പിണറായി വിജയന്‍ സന്ധി ചെയ്തിരിക്കുകായണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള താക്കീതായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പു ഫലമെന്നും സതീശന്‍ പറഞ്ഞു. സമരാഗ്നി സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു വി.ഡി. സതീശന്‍.

Read More