കൊന്നവരെ കൊല്ലുന്ന രീതി സിപിഎ­മ്മി­ന്‍റേത്; പി.കെ.കു­ഞ്ഞ­നന്ത­നെ വി­ഷം കൊ­ടു­ത്തു കൊ­ന്ന­താണെന്ന് കെ.സു­ധാ­കരന്‍

ആ­ലപ്പുഴ: സി­പി­എം നേ­താ­വ് പി.കെ.കു­ഞ്ഞ­നന്ത­ന്‍റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെട്ട കെ.എം.ഷാ­ജി­യു­ടെ ആ­രോ­പ­ണം ഏ­റ്റെ­ടു­ത്ത് കോണ്‍­ഗ്രസ്. കു­ഞ്ഞ­നന്ത­നെ വി­ഷം കൊ­ടു­ത്ത് കൊ­ന്ന­താ­ണെ­ന്നാ­ണ് ജ­ന­സം­സാ­ര­മെ­ന്നും മര­ണം പുന­ര­ന്വേ­ഷി­ക്ക­ണ­മെന്നും കെ­പി­സി­സി പ്ര­സിഡന്‍റ് കെ.സു­ധാ­ക­രന്‍ ആ­വ­ശ്യ­പ്പെട്ടു. കു­ഞ്ഞ­ന­ന്തന്‍റെ മ­ര­ണ­ത്തില്‍ ദു­രൂ­ഹ­ത­യു­ണ്ട്. സി­പി­എ­മ്മു­കാര്‍ ത­ന്നെ ഇ­ക്കാര്യം പ­ര­സ്യ­മായി പ­റ­യു­ന്നു­ണ്ടെന്നും സു­ധാ­ക­രന്‍ കൂ­ട്ടി­ച്ചേര്‍­ത്തു. കൊ­യി­ലാ­ണ്ടി­യി­ലെ സി­പി­എം നേ­താ­വി­നെ കൊ­ല­പ്പെ­ടു­ത്തി­യ­തിലും സി­പി­എ­മ്മി­ന് പ­ങ്കു­ണ്ടെന്നും സു­ധാ­ക­രന്‍ ആ­രോ­പി­ച്ചു. വിവാ­ദ വി­ഷ­യ­ങ്ങ­ളില്‍­നി­ന്ന് ശ്ര­ദ്ധ തി­രി­ക്കാന്‍ പാര്‍­ട്ടി ആ­സൂ­ത്ര­ണം ചെയ്ത കൊ­ല­പാ­ത­ക­മാ­ണി­തെന്നും സു­ധാ­ക­രന്‍ പ­റ­ഞ്ഞു. ടി.പി.ചന്ദ്രശേ­ഖ­രന്‍ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്‌ലീം ലീഗ് നേതാവ് കെ.എം.ഷാ­ജി­യാ­ണ് ആദ്യം രം­ഗ­ത്തെ­ത്തി­യ­ത്. ടി.പി കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക ക­ണ്ണി­യായിരുന്നു കുഞ്ഞനന്ത­നെ­ന്ന് ഷാ­ജി പ­റ­ഞ്ഞി­രുന്നു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാല്‍, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎ­മ്മി­ന്‍റേത്. കണ്ണൂരിലെ എല്ലാ…

Read More

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹാസ്യനടന്‍റെ വീടു തകർന്നു; 23 പേർ കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിലെ പ്രശസ്ത ഹാസ്യനടന്‍റെ വീട് തകർന്ന് 23 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗാസയിലെ ദേർ അൽ-ബലാഹിലുള്ള ഹാസ്യനടൻ മഹ്മൂദ് സുവൈറ്ററിന്‍റെ വീടാണ് വ്യോമാക്രമണത്തിൽ തകർന്നത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചവരെല്ലാം. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുവൈറ്ററിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ആരാധകരുണ്ട്. അതേസമയം യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതിരേഖ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന്യാഹു പുറത്തിറക്കി. ഇതു പ്രകാരം ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിത കാലത്തേക്ക് ഇസ്രയേലിനായിരിക്കും. ഇസ്രേലിവിദ്വേഷം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പലസ്തീനികൾക്കായിരിക്കും ഭരണച്ചുമതല. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയെക്കുറിച്ച് രേഖയിൽ പരാമർശമില്ല. യുദ്ധാനന്തര ഗാസ പലസ്തീൻ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. നെതന്യാഹു നേരത്തേ തന്നെ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Read More

എപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു; സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നു ഹൈക്കോടതിയിൽ പരാതി; അന്വേഷണം കാര്യക്ഷമമല്ലെന്നു കുടുംബവും

കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നിലച്ചു. അനീഷ്യയുടെ വീട്ടിൽ എത്തി ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത് ഒഴിച്ചാൽ അന്വേഷണത്തിൽ ഒരു പുരോഗതിയിലും ഇല്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് അനീഷ്യയുടെ കുടുംബം. അതേസമയം ഈ കേസ് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കുന്നതിന് ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കേരള ജുഡീഷൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി. ഇപ്പോൾ പോലീസ് നടത്തുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. ആരോപണ വിധേയരുമായി പോലീസിന് അടുപ്പമുണ്ട്. നിഷ്പക്ഷമായ അന്വേഷണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകില്ലന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന വകുപ്പുതല അന്വേഷണം പൂർത്തിയായി…

Read More

ട്വിസ്റ്റുമായി മമ്മൂട്ടി; ‘ടർബോ’യുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ തന്നെ കാതലിന്‍റേയും കണ്ണൂർ സ്‌ക്വാഡിന്‍റേയും വിജയാഘോഷ ചടങ്ങിലാണ് പുറത്തുവിട്ടത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്‍റേതാണ് സംഗീതം. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.പോസ്റ്റർ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കോൺഗ്രസ് സർക്കാരിനു തിരിച്ചടി; കർണാടകയിൽ ക്ഷേത്രനികുതി ബിൽ തള്ളി

ബംഗളൂരു: കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി. ഒരു കോടി രൂപയ്‌ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബില്ലാണു ശബ്ദവോട്ടെടുപ്പിൽ തള്ളിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. രണ്ടു ദിവസം മുൻപ് സംസ്ഥാന നിയമസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ ബിൽ തള്ളിയത് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി. നിയമസഭ ബിൽ പാസാക്കിയതിനു പിന്നാലെ ബില്ലിനെതിരേ സംസ്ഥാന വ്യാപകമായി വിമർശനം ഉയർന്നിരുന്നു. വെള്ളിയാഴ്ച നിയമസഭാ കൗൺസിലിൽ മുസ്രയ് മന്ത്രി രാമലിംഗ റെഡ്ഡി ബിൽ അവതരിപ്പിച്ചത് ബിജെപി-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ചൂടേറിയ ചർച്ചയ്‌ക്ക് കാരണമായി. കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി…

Read More

ഏകവ്യക്തി നിയമം നടപ്പാക്കും; അസമിൽ മു‌സ്‌ലിം വിവാഹനിയമം റദ്ദാക്കി

ഗുവാഹത്തി: ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌‌പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏകവ്യക്തി നിയമം കൊണ്ടവരുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്നു മന്ത്രി ജയന്ത മല്ലബറുവ വ്യക്തമാക്കി. അസം നിയമസഭയിൽ ഇതിന്‍റെ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണു സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. “വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്. 1935ലെ മുസ്‌ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ എന്നിവയെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്‍റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’’- മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിൽ ബിൽ പാസാക്കിയതിനുശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി…

Read More

സത്യനാഥിന്‍റെ കൊലപാതകം; അന്വേഷണത്തിനു പതി നാലംഗ പ്രത്യേകസംഘം; പ്രതിക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നു പരിശോധിക്കും

കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്‍റെ കൊലപാതകത്തില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ കുറ്റമറ്റ അന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാരയുടെ മേല്‍നോട്ടത്തില്‍ 14 അംഗ പ്രതേക അന്വേഷണസംഘത്തെ നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് പുതിയ ടീമിനെ നിയമിച്ചത്. രണ്ട് ഡിവൈഎസ്പി മാര്‍, ഒരു ഇന്‍സ്‌പെക്ടര്‍, അഞ്ച് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ അടങ്ങിയതാണ് സംഘം. പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം, വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്. മെല്‍ബിന്‍ ജോസ്. എന്നിവരാണ് സംഘത്തെ നയിക്കുക. അന്വേഷണ പുരോഗതികള്‍ ദിവസവും നേരിട്ട് പരിശോധിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് അറിയിച്ചു. അതേസമയം, സത്യനാഥന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ പുറത്തോല്‍ അഭിലാഷിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലില്‍…

Read More

സിനിമയിലെ എന്‍റെ കഷ്ടപ്പാട് ചർച്ചയായില്ല; ദുര്‍ഗ കൃഷ്ണ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ദുര്‍ഗാ കൃഷ്ണ. അടുത്ത കാലത്തിറങ്ങിയ ഉടല്‍ എന്ന സിനിമയിലെ താരത്തിന്‍റെ പ്രകടനം കൈയടി നേടിയിരുന്നു. എന്നാല്‍ ആ സിനിമയിലെ തന്‍റെ പ്രകടനത്തേക്കാളും ആശയത്തേക്കാളും ചര്‍ച്ചയായത് ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളായിരുന്നുവെന്നു പറയുകയാണിപ്പോൾ ദുര്‍ഗ കൃഷ്ണ. ഒരഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടെന്നു മനസിലായപ്പോഴാണ് അതു സ്വീകരിച്ചത്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്‌പേസ് ലഭിച്ചിരുന്നില്ല. ഉടലിലേക്ക് എന്ന ആകര്‍ഷിച്ചത് അതായിരുന്നു. അതേസമയം ഉടലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വന്നത് ഇന്‍റിമേറ്റ് രംഗങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിൽ വന്നതെല്ലാം ആ സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങൾ മാത്രമായിരുന്നു. എനിക്ക് അറിയുക പോലും ചെയ്യാത്തവര്‍ മെസേജ് അയച്ചു തരുന്നുണ്ടായിരുന്നു. പക്ഷെ അതില്‍ എത്രമാത്രം സീനുകള്‍ ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്തതായിട്ടുണ്ട്. അങ്ങനെ…

Read More

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’; വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷനേതാവിനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്‍റ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തിലെത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ആലപ്പുഴയിലെ സമരാഗ്‌നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്‍റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് 20 മിനിറ്റ് വൈകിയാണ് എത്തിയത്. ഇതോടെ സുധാകരന്‍ അസ്വസ്ഥനാകുകയായിരുന്നു. സതീശൻ വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചു. അതോടൊപ്പം അസഭ്യവാക്കും അദ്ദേഹം ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് സുധാകരനെ ഓര്‍മിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

Read More

എല്ലാത്തിനും കാരണഭൂതൻ സത്യനാഥ്; കഴുത്തിൽ കത്തികുത്തിയിറക്കിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; കൊലയ്ക്ക് ക്ഷേത്രം തെരഞ്ഞെടുത്തതെന്തിനെന്ന ചോദ്യത്തിന് അഭിലാഷിന്‍റെ മറുപടിയിങ്ങനെ…

കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്നത്‌ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന കത്തി ഉപയോഗിച്ച്. പ്രതി മുന്‍ സിപിഎം പ്രവര്‍ത്തകനായ അഭിലാഷ് കോവിഡിനുശേഷം ഒന്നരക്കൊല്ലം ഗള്‍ഫിലായിരുന്നു അവിടുന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അഭിലാഷ് അന്വേഷണസംഘത്തിനു മൊഴി നല്‍കി. സത്യനാഥന്‍റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യക്തിവൈരാഗ്യമാണെന്നു പോലീസിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്ക് സംരക്ഷകനായിനിന്ന തനിക്ക് മറ്റ് പാര്‍ട്ടിക്കാരില്‍നിന്നു മര്‍ദനമേറ്റപ്പോള്‍ സത്യനാഥന്‍ കുറ്റപ്പെടുത്തി. അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്. സംഭവദിവസം ക്ഷേത്രത്തില്‍ സത്യനാഥന്‍ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്‍റെ ഇരുവശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടിതന്നെയാണ് കൃത്യം നടത്തിയത്. കഴകപ്പുരയുടെ പിന്നിലൂടെ നടന്ന്…

Read More