ഗ്ലാമറസായി മഡോണ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സെൻസേഷണലാവുകയാണ് താരമിപ്പോൾ. ഗ്ലാമറസ് ലുക്കിൽ ഏവരെയും ഞെട്ടിച്ച് , തികച്ചും പുത്തൻ ലുക്കിൽ ആരാധകരുടെ മനംകവരുകയാണ് തെന്നിന്ത്യൻ താരം. ഇത് ഞങ്ങളുടെ മഡോണ തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ട പലരുടെയും ആദ്യത്തെ കമന്‍റ്. അത്രയും വ്യത്യസ്ത ലുക്കിലാണ് നടി ഇത്തവണ വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 3.7 മില്യണിലധികം ഫോളോവേഴ്‌സാണ് മഡോണയ്ക്കുള്ളത്. നീല ലെഹംഗ ധരിച്ചുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദുപ്പട്ടയില്ലാതെ അതീവ ഗ്ലാമറസായാണ് താരമെത്തിയിരിക്കുന്നത്.  നിറവും ലളിതമായ ഫ്ലോറൽ പ്രിൻ്റും താരത്തിന്‍റെ വേഷത്തെ ഗംഭീരമാക്കി. വസ്ത്രധാരണം ക്ലാസ്സിയും സെക്‌സിയും ആണെന്നാണ് ആരാധകർ പറയുന്നത്.     

Read More

എം.ജി.കലോത്സവം

  കോട്ടയത്തു നടക്കുന്ന എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കഥകളി മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി മത്സരത്തിനു മുമ്പ് കിരീടം ഉറപ്പിക്കുന്നു.-രാഷ്‌ട്രദീപിക

Read More

മൊബൈൽ ഫോണിന് പണം വാങ്ങി വഞ്ചിച്ചു‌; ഓൺലൈൻ സ്റ്റോർ ഉടമയ്ക്കെതിരേ കേസ്

പഴയങ്ങാടി: പൊതുമാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ഐ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ഓൺ ലൈൻ സ്റ്റോർ ഉടമയക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. അടുത്തില ഈസ്റ്റിലെ മർജാൻ മഹമൂദിന്‍റെ പരാതിയിൽ ചെന്നൈയിലെ ഓൺലൈൻ സ്റ്റോർ ഉടമ അശിന്‍ റാം കണ്ണനെതിരേയാണ് കേസെടുത്തതെന്ന് പഴയങ്ങാടി എസ്എച്ച്ഒ ഇ. അനൂബ് കുമാർ പറഞ്ഞു. 2021 ജൂലൈയിൽ ഐ ഫോൺ നേരിട്ടിറക്കുമതി ചെയ്ത് നൽകാമെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം , യു ട്യുബ് വഴി ഇയാൾ പരസ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ഐ ഫോൺ 12 ന് ആവശ്യപ്പെട്ട് 45000 രൂപ ഫോൺ പേ വഴി കൈമാറിയെങ്കിലും സ്റ്റോക്കില്ലെന്നും പകരം അയ്യായിരം രൂപ കൂടി നൽകിയാൽ ടാബ് നൽകാമെന്നും വാഗാദ്നം ചെയ്തു. ഇതു പ്രകാരം അയ്യായിരം രൂപ കൂടി ബാങ്ക് വഴി അയച്ചു നൽകിയെങ്കിലും ഉത്പന്നമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.…

Read More

രാജ്യസഭാസീറ്റില്‍ കണ്ണുവച്ച് യൂത്ത് ലീഗ്; പി.കെ. ഫിറോസിനെ പരിഗണിക്കണമെന്ന് ആവശ്യം

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് നേതൃയോഗം ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ, പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന രാജ്യസഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ആവശ്യം. സിറ്റിംഗ് എംപിമാർ മാറുകയാണെങ്കിൽ കെ.എം. ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇ.ടി. മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്‌ലിം ലീഗിൽ സജീവമാണ്. ഇതിനിടെയാണ് പൊന്നാനിയിൽനിന്നു മലപ്പുറത്തേക്ക് മാറാനുള്ള നീക്കം ഇ.ടി. മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽനിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.

Read More

പാസഞ്ചർ ടിക്കറ്റ് നിരക്കിലെ കുറവ്; പാലക്കാട് ഡിവിഷനിൽ കുറഞ്ഞു, തിരുവനന്തപുരത്ത് കുറഞ്ഞില്ല

കൊല്ലം: പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവിൽ വന്നു. പാലക്കാട് ഡിവിഷനിൽ ഇന്നലെ മുതൽ 10 രൂപ മുതലുള്ള സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾ ലഭിച്ച് തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല. പാലക്കാട് ഡിവിഷനിൽ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍റിംഗ് മെഷീൻ കൗണ്ടറുകളിലും യുടിഎസ് ആപ്പ് വഴിയും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിക്കു ന്നുണ്ട്.എന്നാൽ, തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷൻ കൗണ്ടറുകളിൽ ഇന്നും പാസഞ്ചറിന്‍റെ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കിയത്. നിരക്ക് കുറച്ചുള്ള അറിയിപ്പുകളൊന്നും തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഡിവിഷനിലെ കൊമേർസ്യൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം യുടിഎസ് ആപ്പിൽ പത്ത് രൂപയുടെ സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റ് രണ്ട് ദിവസം മുമ്പ്…

Read More

ആ സമയത്ത് ഉള്ളിൽ കരഞ്ഞു, പുറത്ത് ചിരിച്ചു

ബഡായി ബംഗ്ലാവിന്‍റെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് അച്ഛൻ ഐസിയുവിൽ കിടക്കുകയാണ്. അന്ന് ഷൂട്ടുണ്ട്. ഓക്കെയാണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് എന്നെ വിളിച്ച് പറഞ്ഞു. കുടുംബമാണ് എനിക്ക് എല്ലാം. ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റ്മെന്‍റ് നമ്മൾ ചെയ്യണമെന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്. ഷോയിൽ എനർജറ്റിക്കായി ചെയ്യേണ്ടതുണ്ട്. അവിടെ ചോയ്സില്ല. മറ്റ് കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് കോൾ വന്നു. അതിന് ശേഷം ആശ്വാസമായി. പക്ഷെ ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു. -പ്രസീത മേനോൻ

Read More

വരുന്നൂ, കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’; നോർത്ത് ഇന്ത്യൻ ഉച്ചഭക്ഷണവും ഡയറ്ററി ലഞ്ചും

തിരുവനന്തപുരം: പുറത്തുപോയി ഹോട്ടലുകൾ തപ്പിപിടിച്ച് സമയം കളയാതെ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും… കുടുംബശ്രീ പ്രവർത്തകരാണ് ഉച്ചയൂണ് ചൂടോടെ എത്തിക്കാൻ രംഗത്ത് വരുന്നത്. ‘ലഞ്ച് ബെൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യം നടപ്പിലാക്കുക തലസ്ഥാനത്താണ്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്‍റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം. കുടുംബശ്രീ അംഗങ്ങൾതന്നെയാണ് ഭക്ഷണം വിതരണം ചെയ്യുക. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ചശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത…

Read More

ഞാൻ ബഹുമാനിക്കുന്ന സന്തോഷ് പണ്ഡിറ്റ്

ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് ഞാൻ കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് വേറിട്ടൊരു സിനിമ ചെയ്‌ത്‌ ഹിറ്റാക്കിയ ആളാണ് അദ്ദേഹം. ഇന്ന് ഫോണിൽ വരെ ആളുകൾ സിനിമ എടുക്കുന്നതിലേക്ക് എത്തിയതിയതിന്‍റെ കാരണം ഇതാണ്. പുതുമയുള്ള സബ്‌ജക്‌ട് ആണെങ്കിൽ പ്രേക്ഷകർ കാണും. എന്‍റെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവർക്കും ഒരു മാതൃക ആയി. -അജു വർഗീസ്

Read More

ഫേസ്ബുക്ക്‌ എഐ തട്ടിപ്പ്; അധ്യാപികയുടെ പണം നഷ്ടപ്പെട്ടു

തിരുവില്വാമല: ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പിൽ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി. വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്. അത്യാവശ്യമായി 30,000 രൂപയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തിരികെ തരാമെന്നു പറയുകയും ചെയ്തു. സുഹൃത്തിന്‍റെ അക്കൗണ്ടിൽനിന്നുള്ള ചാറ്റായതിനാൽ സംശയം തോന്നിയില്ല. കൈയിലുണ്ടായിരുന്ന 15,000 രൂപ ഗൂഗിൾ പേ ചെയ്ത് നൽകുകയും ചെയ്തു. വെള്ളിയാഴ്ച പകലാണ് സംഭവം. പിന്നീട് സുഹൃത്തിനെ വാട്ട്സാപ്പ് നന്പരിൽ ബന്ധപ്പെട്ടപ്പോഴാണു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ചാറ്റ് വിവരങ്ങൾ ചിലതെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഉടനെ സൈബർ സെല്ലിൽ വിളിച്ച് പരാതി നൽകി. അക്കൗണ്ടും മരവിപ്പിച്ചു.

Read More

കോഴിക്കോടിന്‍റെ രുചികൾ ഇനി ഒന്നിച്ചാസ്വദിക്കാം; സംസ്ഥാനത്തെ ആദ്യത്തെ മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് വരുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ. രുചിപ്രേമികള്‍ക്ക് ഇനി മുതല്‍ കോഴിക്കോടിന്‍റെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആസ്വദിച്ചു കഴിക്കാം. സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്. നിലവില്‍ ബീച്ചിലെ 90 കച്ചവടക്കാരെ ഇതിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിന്‍റെ എതിര്‍വശം മുതല്‍ ഫ്രീഡം സ്‌ക്വയര്‍ വരെയാണ് ബീച്ചിന്‍റെ സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. ഒരു വരിയില്‍ തട്ടുകടകള്‍ ഒരുക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ഡിപിആര്‍ വകയിരുത്തിയത്.ഫുഡ് സ്ട്രീറ്റിന്‍റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.

Read More