മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്തെ തീപിടിത്തം; വിദഗ്ധ അന്വേഷണം വേണമെന്ന് വ്യാപാരികൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള കടകൾക്കു തീപിടിച്ച സംഭവത്തിൽ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി. ഗാന്ധിനഗർ യൂണിറ്റ് പ്രസിഡന്‍റ് ഇമ്മാനുവൽ പുന്നവേലിൽ, ജനറൽ സെക്രട്ടറി തോമസ് തെക്കേടം എന്നിവരാണ് അന്വേഷണം ആവ‍ശ്യപ്പെട്ടത്. ഇന്നലെ രാവിലെയാണു ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള യുണെറ്റഡ് കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ നാലു കടകൾക്കു തീപിടിച്ചത്. സോണി എന്ന വ്യക്തിയുടെ തോട്ടത്തിൽ സ്റ്റോഴ്സ് എന്ന കട പൂർണമായും കത്തി നശിച്ചു. മെത്ത, പായ്, ചെരുപ്പ്, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ സാധനങ്ങൾ വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാര സ്ഥാപനത്തിനാണ് ആദ്യം തീപടർന്നത്. ഉടൻ ഗാന്ധിനഗർ പോലീസിനെയും കോട്ടയത്തെ അഗ്നിശമന സേനയെയും വിവരം അറിയിച്ചു. അഗ്നിശമനയുടെ വിവിധ യൂണിറ്റുകൾ എത്തിയാണു തീയണക്കാനായത്. കോട്ടയം, കടുത്തുരുത്തി, വൈക്കം, പാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്‍റെ ഒമ്പത് യൂണിറ്റുകളുടെ പരിശ്രമത്തിലാണു…

Read More

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റില്‍

കുറവിലങ്ങാട്: ഓണ്‍ലൈൻ പാര്‍ട്ട്ടൈം ജോലി വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു യുവാവില്‍ നിന്നു പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂര്‍ മാടായി വാടിക്കല്‍ കളത്തിലേപുരയില്‍ സൈനുല്‍ ആബിദി(23) നെയാണു കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്‍റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടര്‍ന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പലതവണയായി യുവാവില്‍ നിന്ന് രണ്ടരലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് പോലീസില്‍ പരാതി നല്‍കി. പ്രത്യേക സൈബര്‍ സംഘം രൂപീകരിച്ചു നടത്തിയ പരിശോധനയില്‍ സൈനുല്‍ ആബിദിന്‍റെ അക്കൗണ്ടിലേക്കു പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കി.

Read More

നന്മയോടെ അവധിക്കാലം; തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി

നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്‌കെപിഎസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലയ മരിയ ബിജുവാണ് മാസങ്ങളായി തോട്ടില്‍ അടിഞ്ഞു കൂടികിടക്കുകയായിരുന്ന മാലിന്യങ്ങള്‍ വാരിനീക്കിയത്. വലിയതോട്ടില്‍ പാഴുത്തുരുത്ത് പൂവക്കോട് ഭാഗത്ത് അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ചാക്കുമായെത്തി തോട്ടിലിറങ്ങിയ പെണ്‍കുട്ടി നീക്കം ചെയ്യുകയായിരുന്നു. മാലിന്യങ്ങള്‍ മാറിയതോടെ ഈ ഭാഗത്ത് നീരൊഴുക്ക് സുഗമമായി. കഴിഞ്ഞ വര്‍ഷകാലത്ത് വലിയതോട്ടിലെ പൂവക്കോട് കടവിന് സമീപം തോട്ടിലേക്കു മരങ്ങള്‍ വീണിരുന്നു. മരങ്ങള്‍ വെട്ടി നീക്കാത്തതിനാല്‍ ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ തങ്ങിനിറഞ്ഞ് ചീഞ്ഞഴുകുന്ന സ്ഥിതിയിലേക്കെത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍, അറവുശാലയിലെ മാലിന്യങ്ങള്‍, സാനിട്ടറി പാഡുകള്‍ എന്നിങ്ങനെ വീടുകളില മാലിന്യങ്ങള്‍ വരെ പ്ലാസ്റ്റിക്ക് കൂടുകളിലും ചാക്കിലുമായി കെട്ടി തോട്ടില്‍ ഒഴുക്കുകയാണ്. ഇവയെല്ലാം തങ്ങി നിറഞ്ഞതോടെ തോട് മലിനമാവുകയും പൂവക്കോട് കടവിലേക്കു ആരുമെത്താത്ത സ്ഥിതിയുമായി. വേനല്‍…

Read More

കാണാതായ പാമ്പാടുംപാറ സ്വദേശിനിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍; അഞ്ജലിയുടെ വിവാഹം ബന്ധുവുമായി ഉറപ്പിച്ചിരുന്നെന്ന് പോലീസ്

ഇടുക്കി: ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളി ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് സൂചന. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്‍റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടണലിനു താഴെ ജലാശയത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നു ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേക്കു പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പോലീസിൽ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നു മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി…

Read More

മതേതരത്വത്തിന് മാതൃക; സാഹോദര്യ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം

കായംകുളം : മത സാഹോദര്യത്തിന്‍റെ സന്ദേശം പകർന്ന്ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ റമദാൻ ഇഫ്താർ സംഗമം വേറിട്ടതായി. കായംകുളം കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ നടന്ന ഇഫ്താർ സംഗമമാണ് നാടിന്‍റെ മതേതരത്വത്തിന് മാതൃക പകർന്നത്. ക്ഷേത്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ ജമാഅത്ത്‌ അംഗങ്ങൾ നോമ്പ് തുറക്കാനായി ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ റ്റി.കെ. ശിവശർമൻ തന്ത്രികൾ, കണ്ടല്ലൂർ ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ റഷീദ് ബാഖവി എന്നിവർ ഇഫ്താർ സന്ദേശം നൽകി. ക്ഷേത്ര, ജമാഅത്ത് ഭാരവാഹികളായ നയനാനന്ദൻ ശശികുമാർ ബി, റെജി കൂട്ടുങ്കൽ, ബിജു ബഷീർ, ഷാഹൂബ്, ബി ഷൈജു, സീബോ ശശി എന്നിവർ സംസാരിച്ചു. അഡ്വ യു. പ്രതിഭ എം എൽ എ , എ ജെ ഷാജഹാൻ, ബി അബിൻഷാ,നിസാർ, സനിൽകുമാർ, വി കെ സിദ്ധാർത്ഥൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ;  സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചേക്കും; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുരുക്കു മുറുക്കി ഇഡി

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിലും മറ്റും ഇഡി നടത്തിയ വിവിധ പരിശോധനകളുടെ വിശദമായ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറി. ഈ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കേന്ദ്രധനമന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. കരുവന്നൂരിൽ ഇഡി കണ്ടെത്തിയ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോൾ ഇവർക്ക് കൈമാറിയതെന്നാണ് വിവരം.ഈ അക്കൗണ്ടുകൾ തുടങ്ങിയതു മുതൽ ചട്ടലംഘനങ്ങളുടെ പരന്പര തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പരാമർശം. അക്കൗണ്ടുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹകരണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും ബാങ്കിന്‍റെ ബൈലോ തന്നെ അട്ടിമറിച്ചാണ് ഇതെല്ലാം നടത്തിയതെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞതായാണ് വിവരം.

Read More

കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്…

അഭിനയത്തിലും മോഡലിംഗിലും നൃത്തത്തിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയാമണി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന താരം അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നത് പ്രിയാമണി അവസാനിപ്പിച്ചിരുന്നു. നാഷണല്‍ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ താരത്തെ തേടി വന്നിട്ടുണ്ട്. ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യന്‍ താരങ്ങളെന്ന പേരിൽ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയതെങ്കിൽ, നോര്‍ത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെവരെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ വിളിക്കുന്നത് സൗത്ത് ഇന്ത്യന്‍ നടി എന്നാണ്. അതെന്തിനാണ് അങ്ങനെ ഒരു വേര്‍തിരിവ്. ഇനി അങ്ങനെ നോര്‍ത്ത് ഇന്ത്യക്കാരി അല്ലെങ്കിലും, ഹിന്ദി ഭാഷ നല്ല വൃത്തിക്ക്, വഴക്കത്തോടെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്, ഞങ്ങളുടെ നിറം ഇവിടെയുള്ള…

Read More

റിയാസ് മൗലവി വധം; പോലീസിനും പ്രോസിക്യൂഷനും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കാസര്‍ഗോട്ടെ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിനു നീതികിട്ടാന്‍ നിയമത്തിന്‍റെ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് കുടക് സ്വദേശിയായ മദ്രസ അധ്യപകാന്‍ താമസസ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്. കാസര്‍കോട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നുതന്നെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഏറെ ജാഗ്രതയോടെ അന്വേഷണം നടന്നു. 96 മണിക്കൂര്‍ കൊണ്ട് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മാത്രമല്ല 2017 മാര്‍ച്ച് 23 മുതല്‍ ഏഴു വര്‍ഷം ഏഴുദിവസം പ്രതികള്‍ വിചാരണ തടവുകാരായി കിടന്നു. ഇതിന് ഇടയാക്കിയത് ശക്തമായ പോലീസ് നിലപാടാണ്. നിശ്ചിത സമയത്തിനകം പോലീസ് കുറ്റപത്രം…

Read More

‘മേക്ക് അപ്പ് ഇടാന്‍ ഒന്നര മണിക്കൂറാണ് എടുത്തതെങ്കില്‍ മേക്കപ്പ് ഊരാന്‍ രണ്ട് മണിക്കൂറാണ് എടുത്തത്’

ആടുജീവിതത്തിലെ എന്‍റെ നഖം ഞാന്‍ ശരിക്കും വളര്‍ത്തിയതല്ല. നഖം ഒറിജിനല്‍ വളര്‍ത്താം എന്ന് ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ അങ്ങനെ വളര്‍ത്തുന്നതിന്‍റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നഖം വളര്‍ത്തി ഒരു സീന്‍ എടുത്തിട്ട് സീനിന്‍റെ ഇടയിലെങ്ങാനും അത് പൊട്ടിപ്പൊയാല്‍ കണ്ടിന്യൂവിറ്റി പോകും. പ്ലാസ്റ്റിക്ക് കൊണ്ടല്ല, ഒരു പ്രത്യേക മെറ്റീരിയല്‍ കൊണ്ടാണ് നഖം നിര്‍മിച്ചത്. സ്‌പെഷല്‍ ഗ്ലൂ കൊണ്ടാണ് ഇത് ഒട്ടിച്ചുവയ്ക്കുന്നത്. സ്‌കിന്നിലേക്ക് ഓവര്‍ലാപ്പ് ചെയ്തിട്ടാണ് നഖം വച്ചത്. ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഇളക്കല്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മേക്ക് അപ്പ് ഇടാന്‍ ഒന്നര മണിക്കൂറാണ് എടുത്തതെങ്കില്‍ മേക്കപ്പ് ഊരാന്‍ രണ്ട് മണിക്കൂറാണ് എടുത്തത്. -പൃഥ്വിരാജ്

Read More

‘ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു കല്യാണം ആകുന്നില്ല എന്നതാണ് എന്‍റെ വിഷമം’; അനുമോള്‍

സോഷ്യല്‍ മീഡിയ എന്നെ പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്‍റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്‍ക്കൊപ്പമുള്ള ഫോട്ടോ, കല്യാണമായി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോ ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്നമൊന്നുമില്ല. എന്‍റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആളോടു ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഒന്നുരണ്ടു പേര്‍ പറഞ്ഞത് അവരുടെ കല്യാണം ഏകദേശമായി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തത്. എനിക്കു കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക. എന്‍റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയും. ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു കല്യാണം ആകുന്നില്ല എന്നതാണ് എന്‍റെ വിഷമം. -അനുമോള്‍

Read More