പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാട്ടാക്കടയിൽ; നഗരം എസ്പിജി നിയന്ത്രണത്തിൽ

കാട്ടാക്കട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കാട്ടാക്കട. കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തകർ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരക്കിലായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ള നേതാക്കൾ ഇവിടെ എത്തി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും അവ വിലയിരുത്തുകയും ചെയ്തു. ഇപ്പോൾ കാട്ടാക്കട പട്ടണം എസ്പി ജി നിയന്ത്രണത്തിൽ ആയി. കഴിഞ്ഞ മൂന്ന് ദിവസമായി പട്ടണം ഇവരുടെ നിയന്ത്രണത്തിലാണ്. ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രധാനമന്ത്രി കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ സമ്മേളന നഗറിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചക്ക് തലസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി കാട്ടാക്കട ചാരുപാറയ്ക്ക് സമീപമുള്ള ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് കാറിൽ സമ്മേളന നഗറിൽ എത്തും. സമ്മേളനത്തിൽ ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ എത്തും. അരലക്ഷത്തിലേറെ പ്രവർത്തകർ എത്തുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാട്ടാക്കടയിൽ എത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മുൻപു രാജീവ് ഗാന്ധി…

Read More

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശം; ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിലാണ് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്‍റെ ആരോപണം. തീരദേശ മേഖലയിലാണ് ഇത്തരത്തിൽ രാജീവ് ചന്ദ്രശേഖർ പണം നൽകുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് തരൂർ പറഞ്ഞിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ഈ ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ തരൂരിന് നോട്ടീസയച്ചു. താൻ മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂർ അറിയിച്ചത്. എന്നാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയരുതെന്നും ഇനി ആവർത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് തെ രഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ…

Read More

‍അപകടത്തിൽ മരിച്ച സുഹൃത്തിന്‍റെ മൃതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ച് കയറി; യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: സുഹൃത്തിന്‍റെ മൃതദേഹം കാണാൻ  മോർച്ചറിയിൽ അതിക്രമിച്ചു കയറി യുവാക്കൾ. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തിക്കൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിക്കുകയായിരുന്നു. രാത്രി സമയത്ത് മോർച്ചറിയിൽ മൃതദേഹം കാണാൻ അനുവദിക്കുന്നതല്ല. ഇതിനെ തുടർന്നാണ് സുഹൃത്തിന്‍റെ മൃതദേഹം കാണാനെത്തിയ യുവാക്കൾ തർക്കിച്ച് മോർച്ചറിയുടെ ചില്ലുവാതിൽ തകർത്ത് അകത്ത് കയറിയത്.

Read More

ദുരിതം വിതയ്ക്കുന്ന നടപ്പാത; രോഗികളെ ചുമന്ന് റോഡിൽ എത്തിക്കേണ്ട ഗതികേട്; സഞ്ചാര സ്വാതന്ത്ര്യത്തിനായി കാത്ത് മടുക്കയിലെ നാട്ടുകാർ

മടുക്ക: രോഗികളെയും പ്രായമായവരെയും ചുമന്ന് റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റേണ്ട ഗതികേടിൽ ഒരു നാട്. കണ്ണെത്തും ദൂരത്ത് വാഹനം പോകുന്ന റോഡുണ്ട്. പക്ഷേ അവിടെ എത്തണമെങ്കിൽ ചവിട്ടുപടികൾ കുറേ താണ്ടണം. ലോറിക്ക് കടന്നുപോകുവാൻ വീതിയുള്ള വഴിയാണെങ്കിലും നടകൾ കയറി വേണം ഇവിടത്തുകാർക്ക് വാഹനമെത്തുന്ന റോഡിലേക്ക് എത്തുവാൻ. കോരുത്തോട് പഞ്ചായത്തിന്‍റെ പന്ത്രണ്ടാം വാർഡിലാണ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന ഈ നടപ്പാത. മടുക്ക മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന രോഗിയായ കീചാലിൽ അനിൽകുമാറി (48) നെ വാഹന സൗകര്യത്തിന്‍റെ പരിമിതിമൂലം ആളുകൾ ചുമന്നുകൊണ്ട് ആശുപത്രിയിൽ എത്തിക്കേണ്ട ഗതികേടിലാണ്. പ്രമേഹം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചു കളഞ്ഞു. അന്നുമുതൽ കിടപ്പുരോഗിയാണ്. അതിന് പുറമേ ഇപ്പോൾ ഹൃദ്രോഗവും. രോഗം മൂലം ദുരിതത്തിലായ കുടുംബത്തിന്‍റെ ഏറ്റവും വലിയ ദുരിതം വീട്ടിലേക്ക് വാഹനമെത്തില്ല എന്നതു തന്നെയാണ്. കിടപ്പ് രോഗിയായ മോഹനന് പെട്ടെന്ന് രോഗം മൂർച്ഛിച്ചാൽ രണ്ടുപേർ ചേർന്ന്…

Read More

 കായംകുളം ഗുരുവായൂർ പാസഞ്ചർ ട്രെയിൽ യാത്രക്കാരന് പാമ്പുകടിയേറ്റു

.കോട്ടയം: ട്രെയിനിൽ യാത്രക്കാരനു പാമ്പുകടി. ഇന്നു രാവിലെ കായംകുളം ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയാണ് പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിയ ശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നാലെ ആറാമത്തെ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചു.യുവാവിനെ കടിച്ചത് പാമ്പ് തന്നെയാണെന്ന് യാത്രക്കാരിലെ ചിലർ പറഞ്ഞു. അതേസമയം, യുവാവിനെ കടിച്ചത് പാമ്പാണോ എലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.

Read More

സൂക്ഷിക്കണം ചൂടിനെ; വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്. 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ…

Read More

ബാരിക്കേടോ വടമോ ഉപയോഗിച്ചിരുന്നെങ്കിൽ… പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഒരുക്കിയ കയർ യുവാവിന് കൊലക്കയറായി; കൊച്ചിയിലെ യുവാവിന്‍റെ മരണത്തിൽ പോ­ലീ­സിനെതിരെ  കു­ടും­ബം

കൊച്ചി: കൊച്ചിയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിക്കാനിടയായ സംഭവത്തിൽ പോലീസിനെതിരെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മ­രി­ച്ച സം­ഭ­വ­ത്തിലാണ് പോ­ലീ­സി­ന്‍റെ വീ­ഴ്­ച­ കു­ടുംബം ചൂണ്ടിക്കാട്ടിയത്. ഗ­താഗ­തം ത­ടഞ്ഞത് നേര്‍­ത്ത പ്ലാ­സ്റ്റി­ക് ക­യര്‍ ഉ­പ­യോ­ഗി­ച്ചെ­ന്ന് മ­രി­ച്ച മ­നോ­ജി­ന്‍റെ സ­ഹോദ­രി ചി­പ്പി പ­റഞ്ഞു. രാത്രിയിലാണ് അപകടം നടന്നത്. സ്ഥ­ല­ത്ത് സ്­ട്രീ­റ്റ് ലൈ­റ്റ് ഉ­ണ്ടാ­യി­രു­ന്നില്ല. ബാ­രിക്കേടോ വ­ടമോ ഉ­പ­യോ­ഗി­ച്ചി­രു­ന്നെ­ങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും കുടുംബം പറഞ്ഞു. റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്. കഴുത്തിൽ കയർ കുരുങ്ങി തലയടിച്ച് റോഡിൽ വീഴുകയായിരുന്നു. പിന്നീട് പോലീസുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു.

Read More

ഇറാൻ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തകർത്ത് അമേരിക്കൻ സേന

ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും അയച്ച 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് സേന തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്.‌ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി വളപ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ് കമാൻഡർമാർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ, ഇസ്രായേൽ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. 300-ലധികം മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് ഇസ്രയേലിന് നേർക്കുണ്ടായത്. എന്നാൽ ഇസ്രായേലിന്‍റെ അയൺ ഡോം പ്രതിരോധ സംവിധാനവും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജോർദാൻ എന്നിവയുടെ സഹായത്തോടെ ഇവ വെടിവച്ചിട്ടതിനാലും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

Read More

വെജ് ബർഗർ ഓർഡർ ചെയ്തവർക്ക് കഫേ വിളമ്പിയത് ചിക്കൻ: ഭക്ഷ്യ വകുപ്പിന് പരാതി നൽകി ഉപഭോക്താക്കൾ; വീഡിയോ വൈറൽ

അഹമ്മദാബാദിൽ, വെജ് ബർഗർ ഓർഡർ ചെയ്ത ഒരു കൂട്ടം സസ്യഭുക്കുകൾക്ക് കഫേയിൽ നിന്ന് നൽകിയത് ചിക്കൻ ബർഗർ. ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാളായ വിതസ്ത വ്യാസ് കഫേ ജീവനക്കാരുമായി തർക്കിക്കുന്നതിൻ്റെ വീഡിയോ വൈറലായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. “അയാൾ ഞങ്ങൾക്ക് അബദ്ധത്തിൽ ചിക്കൻ നൽകി.. ഇത് തെറ്റാണ്. ഇത് ചിക്കൻ ബർഗർ ആണെന്ന് അറിയാത്തവർ അത് കഴിക്കുമായിരുന്നു,” അവർ വീഡിയോയിൽ പറയുന്നത് ഇങ്ങനെ. വെയിറ്റർ ആദ്യം കള്ളം പറയുകയും തൻ്റെ തെറ്റ് സമ്മതിച്ചില്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പാത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് അപകടം മറയ്ക്കാൻ അയാൾ ശ്രമിച്ചുവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. ഉപഭോക്താവിൻ്റെ അഭിപ്രായങ്ങൾ ഇങ്ങനായിരിക്കെ, ഭക്ഷണശാല ഒരു മാധ്യമത്തോട് സംസാരിക്കുകയും ഇതൊരു വെജ് മീൽ ആണെന്നും അതിൽ ഉപയോഗിച്ചിരിക്കുന്ന സോസ് കാരണം ചിക്കൻ പോലുള്ള ഫ്ലേവറിൽ ചേർക്കാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം കണ്ടെത്തി വ്യക്തത വരുത്താൻ ഭക്ഷ്യവകുപ്പിനെ അവർ സമീപിച്ചു.…

Read More

തലസ്ഥാനത്ത് താമരവിരിയിക്കാൻ മണിച്ചിത്രപ്പൂട്ട് പൊളിച്ച് ഗംഗ..! രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് നടി ശോഭന

തിരുവനന്തപുരം: തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

Read More