സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922-ാം റാങ്ക്; അതിജീവന പാഠമായി ശാരിക

ശരീരത്തില്‍ ചലനശേഷിയുള്ളത് ഇടതുകൈയുടെ മൂന്നു വിരലുകള്‍ക്കു മാത്രം. എഴുന്നേറ്റു നടക്കാന്‍ പറ്റില്ല. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയില്ല. എല്ലാറ്റിനും അമ്മയുടെ സഹായം വേണം. വീല്‍ ചെയറിലാണ് യാത്ര. ജന്മനായുള്ള സെറിബ്രല്‍ പാള്‍സിയെന്ന രോഗത്തെ അതിജീവിച്ച് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടം നേടിയ കോഴിക്കോട് കീഴരിയൂര്‍ എരേമ്മന്‍ കണ്ടി എ.കെ. ശാരികയ്ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922 -ാം റാങ്ക് നേടിയ ശാരിക ഒരു നാടിന്‍റെ താരമായി മാറിക്കഴിഞ്ഞു. എണ്‍പതു ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ള ശാരികയുടെ ജീവിതം അതിജീവനത്തിന്‍റെ പുതിയ പാഠമാണ്. സ്‌പെഷല്‍ സ്‌കൂളില്‍ പോകാതെ മറ്റു കുട്ടികള്‍ പഠിക്കുന്ന സാധാരണ സ്‌കൂളില്‍ പഠിച്ച് വിജയത്തിന്‍റെ ഉന്നത തലത്തിലെത്തിയ അപൂര്‍വ വ്യക്തിത്വം. കീഴരിയൂര്‍ കണ്ണോത്ത് യുപി സ്‌കൂളിലും മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബിഎ ഇംഗ്ലീഷ് പാസായപ്പോഴണ് സിവില്‍…

Read More

പ്രഥമ പരീക്ഷണ ഓട്ടം ഇന്ന്; ഡബിൾ ഡെക്കർ ട്രെയിൻ കേരളത്തിലേക്ക്

കൊല്ലം: ബംഗളുരു – കോയമ്പത്തൂർ ഡബിൾ ഡെക്കർ ഉദയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് വരെ നീട്ടാൻ റെയിൽവേ ബോർഡിന്‍റെ അനുമതി. ഇത് പ്രാവർത്തികമായാൽ കേരളത്തിലേക്കു വരുന്ന ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ ആയിരിക്കും ഉദയ് എക്സ്പ്രസ്. വണ്ടി പാലക്കാട് വരെ നീട്ടുന്നതിന്‍റെ ഭാഗമായി ഡബിൾ ഡെക്കർ കോച്ചുകൾ ഉപയോഗിച്ചുള്ള ആദ്യഘട്ട പരീക്ഷണ ഓട്ടം ഇന്ന് കോയമ്പത്തൂർ – പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ നടക്കും. രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് ട്രയൽ റൺ ആരംഭിക്കുന്ന ട്രെയിൻ 11.05ന് പരീക്ഷണ ഓട്ടം പാലാക്കാട് എത്തും. തിരികെ 11.35ന് പാലക്കാട്ടുനിന്ന് ട്രയൽ റൺ തുടങ്ങും. ഉച്ചകഴിഞ്ഞ് 2.40 ന് കോയമ്പത്തൂരിൽ ട്രയൽ റൺ സമാപിക്കും. കോയമ്പത്തൂരിനും പാലക്കാടിനും മധ്യേ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച സാധ്യതകൾ കൂടി പരിഗണിച്ചാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചാണ് പരീക്ഷണ ഓട്ടത്തിന്‍റെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.…

Read More

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട: 29 പേരെ വധിച്ചു; മൂന്ന് സൈനികർക്ക് പരിക്കേറ്റു

കാങ്കേർ: ഛത്തീസ്ഗഡിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. കാങ്കേർ ജില്ലയിലെ ഹാപാടോല വനമേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബിഎസ്എഫ്, ഡിസ്‌ട്രി‌ക്ട് റിസർവ് ഗാർഡ് (ഡിആർജി) എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്. കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളുടെയും മൃതദേഹം കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ മൂന്നു സുരക്ഷാ സൈനികർക്കു പരിക്കേറ്റു. റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തു. എകെ 47, എസ്എൽആർ, ഇൻസാസ് .303 റൈഫിളുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തുവെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ നോർത്ത് ബസ്തർ ഡിവിഷനിലെ സീനിയർ കേഡർമാരായ ശങ്കർ, ലളിത, രാജു തുടങ്ങിയവർ പ്രദേശത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്. പട്രോളിംഗിനിടെ ഇരു കൂട്ടരും രൂക്ഷമായി ഏറ്റുമുട്ടി.കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് കമാൻഡർ ശങ്കർ റാവുവും ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 25 ലക്ഷം…

Read More