സേനയ്ക്ക് ദഹിക്കാത്തവനെ വേണ്ട… ഗുണ്ടാ നേതാവിന്‍റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി സാബുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്‍റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്‍റെ വീട്ടിലെ പാർട്ടിയിലാണ് എം.ജി. സാബു ഉൾപ്പടെ നാലു പോലീസുകാർ പങ്കെടുത്തത്. ഇതിൽ മൂന്നുപേരെ നേരത്തെതന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്ത്. മൂന്നാമതൊരു പോലീസുകാരൻ വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു. തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് ഞായറാഴ്ച ഡിവൈഎസ്പി എം.ജി.സാബുവും, പോലീസ് ഡ്രൈവറും മറ്റ് രണ്ട് പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്‌ഐ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ധ്യാനം; വിവേകാന്ദ പാറയിൽ ധ്യാനമിരിക്കാൻ നരേന്ദ്ര മോദി കന്യാകുമാരിയിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനത്തിനായാണ് മോദി എത്തുന്നത്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകും. ജൂൺ ഒന്നിന് മടങ്ങുമെന്നാണ് വിവരം. എന്നാൽ ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും വിവേകാനന്ദ പാറയിൽ മോദി തുടരുമെന്നും പോലീസ് പറഞ്ഞു. 2019 ലും തെരഞ്ഞെടുപ്പിനിടെ കേദാർനാഥ് ഗുഹയിൽ നരേന്ദ്ര മോദി ധ്യാനമിരുന്നിരുന്നു.  

Read More

ശവസംസ്കാരം നടത്താൻ പണമില്ല; പങ്കാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; ഒടുവിൽ ദുർഗന്ധം വ്യാപിച്ചതോടെ മൃതദേഹം ചാക്കിലാക്കി റോഡിൽ തള്ളി

ഇൻഡോർ: സംസ്കാര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനെ തുടർന്ന് പങ്കാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മൂന്ന് ദിവസം വീട്ടിൽ വീട്ടിൽ സൂക്ഷിച്ചതിന് ശേഷമാണ് 57കാരിയുടെ മൃതദേഹം റോഡിൽ തള്ളിയത്. എന്നാൽ സ്ത്രീയുടേത് സ്വഭാവിക മരണമായിരുന്നെന്നും മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇവർക്ക് കരൾ സംബന്ധമായ രോഗങ്ങളുൾപ്പെടെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരിച്ച സ്ത്രീയുടെ പങ്കാളിയെ പ്രദേശത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മരിച്ചതിന് ശേഷം സ്ത്രീയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചതായി പറയുന്നത്. അയൽക്കാർ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ഇയാൾ മൃതദേഹം ചാക്കിൽക്കെട്ടി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്. കൂടുതൽ ദൂരം മൃതദേഹം ചാക്കിൽ കെട്ടി വലിച്ചുകൊണ്ട് പോകാൻ ഇയാൾക്ക്…

Read More

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഇവരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. പെരിഞ്ഞനത്തെ ഹോട്ടലിൽനിന്ന് 178 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് വിവിധ ശാരീരിക അസ്വസ്ഥതകളുമായി ഇവർ ചികിത്സയിലായിരുന്നു. പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്ന് ശനിയാഴ്ച കുഴിമന്തി, അൽഫാം തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതലും പാഴ്‌സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു.

Read More

മഴ കനക്കുന്നു: നാല് ദിവസം കൂടി മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി മഴ തുടരും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത നാല് ദിവസും കോട്ടയം, തൃശൂർ ജില്ലകളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടായിരിക്കും. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ഗുണ്ടാ- പോലീസ് ബന്ധം; മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായുള്ള അടുത്ത ബന്ധവും ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും. അങ്കമാലിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് ഗുണ്ടകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയാകുന്നത്. സംസ്ഥാനത്തു ഗുണ്ടാരാജ് വ്യാപകമായതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടർന്ന് ഓപറേഷൻ ആഗ് എന്ന പേരിൽ ഗുണ്ടകളേയും സാമൂഹിക വിരുദ്ധരേയും അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റെയ്ഡിനായി ഗുണ്ടയുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരും ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയത്. ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയാണു പ്രധാനം.

Read More