പാട്ട് പാടി ജയിക്കാൻ രമ്യയോ? തീപ്പൊരി പ്രസംഗം നടത്താൻ രാഹുലോ? പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സാധ്യത ആർക്ക്?

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ സാധ്യതയേറി. ഇക്കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന് പിന്തുണയേറുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പാലക്കാട്ടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയർന്നു കേൾക്കുന്നതും രാഹുലിന്‍റെ പേരുമാത്രമാണ്. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസിനുതന്നെയാണ് സാധ്യതയെന്ന് അറിയുന്നു. ഇവിടെ പ്രഥമ പരിഗണന രമ്യയ്ക്ക് തന്നെയാണെങ്കിലും കഴിഞ്ഞ തവണ മണ്ഡലത്തിൽനിന്നു മത്സരിച്ച സി.സി. ശ്രീകുമാറിന്‍റെ പേരും പരിഗണിക്കുന്നുണ്ട്.

Read More

എറണാകുളത്തെ അജ്ഞാത എഴുത്തുകൾ പോലീസ് അന്വേഷണം തുടങ്ങി; ആശങ്കയിൽ നാട്ടുകാർ

മരട്: ഗ്രാഫിറ്റി എഴുത്തുകളിൽ പോലീസ് അന്വേഷണം തുടങ്ങി. മരട് നഗരസഭയിലെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര എഴുത്തുകൾ നഗരപരിധിയിൽ വ്യാപകമായതോടെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി മരട് പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നഗരസഭ സ്ഥാപിച്ച ബോർഡുകൾ, ബസ് സ്റ്റോപ്പുകൾ, പാലങ്ങളുടെ താഴെ, ദിശാ സൂചകങ്ങൾ, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ടെലിഫോൺ, കേബിൾ, കെഎസ്ഇബി ബോക്‌സുകളിൽ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ഒരേ രീതിയിലുളള എഴുത്തുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് പരാതിയുമായി മരട് നഗരസഭ ഇറങ്ങിത്തിരിച്ചത്. എസ്ഐസികെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങൾ. രാത്രിയിലാണ് വരയ്ക്കുന്നതെന്ന് കരുതുന്ന ഈ വിചിത്ര എഴുത്തുകൾക്ക് പിന്നിൽ ആരാണെന്നത് ദുരൂഹമായി തുടരുകയാണ്. പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതിനു പിന്നിലെന്നും അനുമാനമുണ്ട്. കൊച്ചി കോർപ്പറേഷന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ചിത്രരചനകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂർ, വൈറ്റില,…

Read More

പഴഞ്ചൻ ബസുകൾ വഴിമാറട്ടെ… കെഎസ്ആർടിസി 220 ബസുകൾ വാങ്ങുന്നു: ടെൻഡർ നടപടി തുടങ്ങി

ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്. 4 സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് VI സിരിസി ൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്‍റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്. 1000 പുതിയ ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്. 2016 നുശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെ എസ് ആർ ടി സിയ്ക്കുള്ള ബസുകളെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും 15 വർഷമോ അതിലധികമോ പഴക്കമുള്ളതും റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമാണ്. കെഎസ്ആർടിസിയുടെ കട…

Read More

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; വിരൽ ഫാക്ടറി ജിവനക്കാരന്‍റേത് എന്ന് പോലീസ്

ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ‘യമ്മോ’ ഐസ്ക്രീമിന്‍റെ പൂണെ ഫാക്ടറിയിലെ ജീവനക്കാരന്‍റെ വിരലാണ് ഐസ്ക്രീമിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ഫാക്ടറിയിൽ പോലീസ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയിൽ കൈവിരലിന് സാരമായി പരിക്കേറ്റ ജീവനക്കാരനെ പോലീസ് കണ്ടെത്തി. ഈ വിരൽ ജീവനക്കാരന്‍റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മനുഷ്യ വിരൽ ഐസ്ക്രീമിൽ കണ്ടെത്തിയതിന് പിന്നാലെ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഐസ്ക്രീം കമ്പനിയിൽ എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. 26കാരനായ ഡോക്ടറാണ് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയതിന് തുടർന്ന് പരാതി നൽകിയത്. മൂന്ന് കോൺ ഐസ്ക്രീമായിരുന്നു…

Read More

തമിഴ്നാടിന് പുതുതായി രണ്ട് വന്ദേഭാരത് കൂടി: കേരളത്തിന് കിട്ടിയതിന് ഇപ്പോഴും റൂട്ട് നിശ്ചയിച്ചിട്ടില്ല

കൊല്ലം: കേരളത്തിന് പുതുതായി ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഇനിയും റൂട്ട് നിശ്ചയിച്ച് സർവീസ് ആരംഭിക്കാതെ കിടക്കുമ്പോൾ തമിഴ്നാടിന് രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി അനുവദിച്ച് റെയിൽവേ മന്ത്രാലയം.മധുര-ബംഗളൂരു, ചെന്നൈ -നാഗർകോവിൽ റൂട്ടുകളിലാണ് തമിഴ്നാടിന് പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. രണ്ട് വണ്ടികളുടെയും ഇരുദിശകളിലുമുള്ള പരീക്ഷണ ഓട്ടം ഈ മാസം 17ന് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇവയുടെ ഉദ്ഘാടനം 20ന് പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ചെന്നൈ-നാഗർ കോവിൽ വന്ദേഭാരത് ട്രെയിൻ നരേന്ദ്ര മോദി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്യും.മധുര-ബംഗളൂരു വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ചെന്നൈയിൽനിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരിക്കും നടത്തുക. ഈ ട്രെയിനിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ മധുരയിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് വണ്ടികളുടെയും സ്റ്റോപ്പുകളിൽ പ്രത്യേക സ്വീകരണ പരിപാടികളും റെയിൽവേ…

Read More

മോഹൻലാൽ 3.0; ‘അമ്മ’ പ്രസിഡന്‍റായി വീണ്ടും; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. താരത്തിന്‍റെ മൂന്നാം ഊഴമാണ് ഇത്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിൽ നടക്കും. സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്. വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്. ജൂണ്‍ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കാന്‍ ആരംഭിച്ചത്.

Read More

പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാർ; മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ഇടതുമുന്നണിക്കുണ്ടായ പരാജയത്തിൽ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നില്ല. എല്ലാവര്‍ക്കും അതിന്‍റെ ഉത്തരവാദിത്വമുണ്ട്. കമ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങള്‍ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നുവെന്ന് പരിശോധിക്കണം. കമ്യൂണിസ്റ്റ് ഭരണാധികാരികളെക്കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നു. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

Read More

കിട്ടുവാണ് നാട്ടിലെ താരം… കാഴ്ചക്കുറവുള്ള ഗൃഹനാഥന് രക്ഷകനായി വളർത്തുനായ; മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത് 10 വർഷമായി വളർത്തുന്ന കിട്ടു

പൊൻകുന്നം: ചിറക്കടവ് സെന്‍റർ പറപ്പള്ളിത്താഴെ ശ്രീകുമാറിന് രക്ഷകനായി വളർത്തുനായ. കാഴ്ചക്കുറവുള്ള ശ്രീകുമാർ വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ സമീപം കിടന്നിരുന്ന മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത് 10 വർഷമായി വളർത്തുന്ന കിട്ടു എന്ന നായ. നായയുടെ കടിയേറ്റ് പാമ്പ് ചത്തു. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ കൂടിയാണ് പൊൻകുന്നം – മണിമല റോഡരികിലെ വാടകവീട്ടിൽ കഴിയുന്ന 63 വയസുള്ള ശ്രീകുമാർ. ജന്മനാ കാഴ്ചപരിമിതിയുണ്ട്. എങ്കിലും പതിവായി പോകുന്ന വഴികളിലൂടെ തടസമില്ലാതെ സഞ്ചരിക്കാനാവുമെന്നതിനാലാണ് പമ്പ് പ്രവർത്തിപ്പിക്കൽ ജോലി ചെയ്യുന്നത്. പമ്പ് നിർത്തിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30ഓടെ വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം. അടുക്കളയുടെ മുറ്റത്ത് പാമ്പിനെ കണ്ട് ഈ സമയം കൂടിനുള്ളിലായിരുന്ന കിട്ടു നിർത്താതെ കുരച്ചുകൊണ്ടിരുന്നു. കാര്യം മനസിലാകാതെ തുടലിട്ട് പുറത്തിറക്കിയ നായ ശ്രീകുമാറിൽ നിന്ന് കുതറി പാമ്പിന് നേരെ ചെല്ലുകയായിരുന്നു. തുടർന്ന് പാമ്പിനെ കടിച്ചുകൊന്നു. വീടിന്‍റെ…

Read More

വാഴയുടെ നീളം 9 അടിയോളം; കർഷകന് പ്രതിവർഷം വാഴക്കൃഷിയിലൂടെ ലഭിക്കുന്നത് 20 ലക്ഷം രൂപ

പരമ്പരാഗത കൃഷി പലപ്പോഴും കുറഞ്ഞ ലാഭമാണ് നൽകുന്നത്. ഇത്തരത്തിൽ കുറഞ്ഞ ലാഭവും കുറഞ്ഞ വരുമാനവും കൊണ്ട് ബുദ്ധിമുട്ടുന്ന കർഷകരെ കുറിച്ച് നാം കേൾക്കാറുണ്ട്. ഇതുകൊണ്ടാണ് ആളുകൾ ഇതര കൃഷിരീതികൾ തേടുന്നത്. പരമ്പരാഗത കൃഷിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കർഷകർക്ക് വാഴക്കൃഷി വളരെ മികച്ച ഒരു ഓപ്ഷനാണ്. വലിയ ലാഭമാണ് വാഴക്കൃഷിയിലൂടെ ലഭിക്കുന്നത്.  എന്നാൽ ഒമ്പത് അടി നീളമുള്ള വാഴ കണ്ടിട്ടുണ്ടോ? ബിഹാറിലെ സീതാമർഹയിലെ ഒരു കർഷകനാണ് ഇത്തരത്തിൽ വാഴക്കൃഷി ചെയ്യുന്നത്. ഓരോ വാഴയ്ക്കും 7 മുതൽ 9 അടി വരെ നീളമുണ്ട്. ഇത് കാണാനായി ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്താറുണ്ട്. പ്രതിവർഷം 20 ലക്ഷം രൂപയാണ് ഈ കൃഷിയിലൂടെ കർഷകന് ലഭിക്കുന്നത്. സീതാമർഹി ജില്ലയിൽ താമസിക്കുന്ന കർഷകനായ സുരേന്ദ്ര സിംഗ് വൻതോതിൽ വാഴക്കൃഷി ചെയ്യുന്നു. 9 അടി വരെ നീളമുള്ള വാഴയാണ് അദ്ദേഹം വളർത്തുന്നത്…

Read More

ആക്ഷൻ രംഗത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

സിനിമയിലെ സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്കേറ്റു. ‘ദ ബ്ലഫ്’ എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് കഴുത്തിന് പരിക്കേറ്റത്. ഒരു വിരലിന്‍റെ അത്രയും നീളമുള്ള മുറിവാണ് പ്രിയങ്കയുടെ കഴുത്തിൽ കാണാൻ സാധിക്കുന്നത്. ഇതിന്‍റെ ചിത്രം പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ‌ പങ്കുവച്ചിട്ടുണ്ട്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന തലക്കെട്ടോടെയാണ് നടി മുറിവിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്. തന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.

Read More