കണ്ണൂർ എയപോർട്ടിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞയാളിൽനിന്നു പോലീസ് ഒരു കിലോ സ്വർണം പിടിച്ചു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനിൽനിന്നു പോലീസ് ഒരു കിലോയിലധികം സ്വർണം പിടികൂടി. ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിൽനിന്നാണ് 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ വിമാനത്താവള പോലീസും സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ. കസ്റ്റംസിന്‍റെ വിശദമായ പരിശോധനയ്ക്ക് ശേഷം നാലോടെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1124 ഗ്രാം ഉണ്ടായിരുന്നു. വേർതിരിച്ചെടുത്തപ്പോൾ 1045 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74,87,000 രൂപ വരും. സ്വർണവും യാത്രക്കാരനെയും പിന്നീട്…

Read More

മമതയും ചിദംബരവും കൂടിക്കാഴ്ച നടത്തി; ഇരുനേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചർച്ച നടത്തി

കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബംഗാൾ സെക്രട്ടേറിയറ്റിൽ ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചർച്ച നടത്തി. പാർലമെന്‍റ് ചേരാനിരിക്കെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്‍റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണു സൂചന. ബംഗാൾ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാതെയായിരുന്നു ചിദംബരം മമതയുമായി ചർച്ചയ്ക്കെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ബംഗാൾഘടകവും ഭരണകക്ഷിയായ തൃണമൂലും തമ്മിലുള്ള അസ്വാരസ്യം ഉപേക്ഷിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വം വീണ്ടും അടുക്കുമെന്ന സൂചന നൽകുന്ന തരത്തിൽ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Read More

കറുപ്പിൽ കിടിലം പാർവതി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

അഭിനയത്രി, അവതാരക, മോഡൽ എന്നീ നിലയിൽ തിളങ്ങുന്ന താരമാണ് നടി പാർവതി ആർ കൃഷ്ണ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയത്തിൽ തിളങ്ങിയിട്ടുള്ള ഒരാളാണ് പാർവതി. അമ്മ മാനസം എന്ന പരമ്പരയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചു. ഏഞ്ചൽസ് ആയിരുന്നു പാർവതിയുടെ ആദ്യ സിനിമ. എങ്കിലും പ്രേക്ഷകർ പാർവതിയുടെ ആദ്യം ഓർക്കുന്നത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മാലിക്ക് എന്ന സിനിമയിലെ പ്രകടനമാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ പാർവതി ഇപ്പോഴിതാ കറുപ്പ് സാരിയിൽ തിളങ്ങിയിരിക്കുന്ന ഒരു ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. എന്തൊരു ഭംഗിയാണെന്നും സാരിയിൽ ഹോട്ടാണെന്നുമൊക്കെ ആരാധകരുടെ കമന്‍റുകളും വന്നിട്ടുണ്ട്.  

Read More

കൂടരഞ്ഞിയിൽ ജീപ്പ് ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം; 5 പേർക്ക് പരിക്ക്

കൂടരഞ്ഞി: കുളിരാമുട്ടി പൂവാറൻതോടിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. കുളിരാമുട്ടി പുലിക്കുന്നത്ത് സുന്ദരൻ (65), കവുങ്ങുംതോട്ടത്തിൽ തങ്കൻ എന്ന ജോണ്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.45നായിരുന്നു അപകടം. ഇറക്കം ഇറങ്ങിവരികയായിരുന്നു പിക്കപ്പ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജോമോൻ എന്നയാളുടെ കടയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു സുന്ദരനും ജോണും. ജോമോൻ ഉൾപ്പെടെ മറ്റ് അഞ്ചുപേർക്കും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കട ഏറെക്കുറെ തകർന്നു. ജെസിബി ഉപയോഗിച്ചാണ് പിക്കപ്പ് ജീപ്പ് പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പലചരക്കുകടയും ചായക്കടയും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.

Read More

ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ 30 വിദ്യാർഥിനികൾ ആശുപത്രിയിൽ

അഗർത്തല: പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്കു ഭക്ഷ്യവിഷബാധയേറ്റു. ബോധ്‌ജംഗ് ഹയർസെക്കൻഡറി സ്‌കൂളിലെയും മഹാറാണി തുളസിബതി സ്‌കൂളിലെയും വിദ്യാർഥിനികൾക്കുമാണു ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് സർക്കാർ സ്‌കൂളുകളിലെയും പെൺകുട്ടികൾ ഇന്ദ്രനഗർ മേഖലയിൽ ഒരു എൻജിഒ നടത്തുന്ന ഹോസ്റ്റലിലാണു താമസിക്കുന്നത്. സ്കൂളുകളിലേക്കു പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ച എല്ലാവർക്കും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രിയിൽ ഇവരെ സന്ദർശിച്ച മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

Read More

റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര: രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ; കർശന പരിശോധനയ്ക്ക് ഐജിയുടെ അടിയന്തര നിർദേശം

കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ. ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെൻ്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി. നിർദേശത്തിൽ അഞ്ച് സുപ്രധാന കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്‍റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിൽ ആർപിഎഫ് പരിശോധന നടത്തണം.…

Read More

വെള്ളാപ്പള്ളി മൈക്രോ ഫിനാൻസ് കേസിൽനിന്ന് ഊരിപ്പോന്നതെങ്ങനെ? രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരേ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്ന ആരോപണത്തിനു പുറമെ, മൈക്രോ ഫിനാൻസ് കേസിനെക്കുറിച്ചും പത്രത്തിന്‍റെ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു. മൈക്രോഫിനാൻസ് കേസിൽനിന്ന് വെള്ളാപ്പള്ളി ഊരിപ്പോന്നത് എങ്ങനെയാണെന്ന ചോദ്യമാണ് സമസ്ത ഉയർത്തിയിരിക്കുന്നത്. പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ് ലിംങ്ങൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും ഇസ് ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുസ് ലിം സമുദായം സർക്കാരിൽനിന്നു അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.ചെയർമാന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ നേരത്തെ തൽസ്ഥാനം രാജിവച്ചിരുന്നു. നവോത്ഥാന സമിതിയുടെ തലപ്പത്തുതന്നെ സാമുദായിക ചേരിതിരിവിന് ആക്കം കൂട്ടുന്ന പ്രസ്താവനകളുണ്ടായിട്ടും സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ…

Read More

ഫോറസ്റ്റ് റെസ്ക്യൂ വാച്ചറുടെ വീട്ടിൽ പെരുമ്പാമ്പിൻ മുട്ട വിരിഞ്ഞു; പുറത്തുവന്നത് 35 കുഞ്ഞുങ്ങൾ

ഫോറസ്റ്റ് റെസ്ക്യൂ വാച്ചറുടെ വീട്ടിൽ 35 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കണ്ണൂർ കോടിയേരി സ്വദേശിയായ ബിജിലേഷിന്‍റെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പാനൂരിൽ നിന്ന് കണ്ടെത്തിയ പെരുമ്പാമ്പിനൊപ്പമുണ്ടായിരുന്ന മുട്ടകളാണ് ബിജിലേഷിന്‍റെ വീട്ടിൽ വിരിഞ്ഞത്. ഇവയെ കണ്ണവം വനത്തിൽ തുറന്നുവിട്ടു. ഏപ്രിൽ 16ന് ആണ് പാനൂരിലെ മനേക്കരയിൽ പെരുമ്പാമ്പിനൊപ്പം മുട്ടകളും കണ്ടെത്തിയത്. തുടർന്ന് തള്ളപ്പാമ്പിനെ അന്ന് തന്നെ കണ്ണവം വനത്തിൽ വിട്ടു. മുട്ടകൾ റസ്ക്യൂ വാച്ചറായ ബിജിലേഷ് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു.

Read More

കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തതിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്‍റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച വേണുഗോപാൽ കൊടിക്കുന്നിലിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് അവരുടെ മനസിന്‍റെ ചെറുപ്പം കൊണ്ടായിരിക്കാമെന്നും പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. കൊടിക്കുന്നിലിന്‍റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു. അതേസമയം ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വക്കുകയാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ഇതേപ്പറ്റി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്‍റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

Read More

ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കണം; ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു: നിയുക്ത മന്ത്രി ഒ.ആർ. കേളു

  തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരമായി ശ്രമിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ. കേളു. സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല- ഒ.ആർ.കേളു മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും വകുപ്പ് തന്നിരുന്നെങ്കിൽ താൻ തന്നെ…

Read More