ശരീരത്തിന്‍റേയും മനസിന്‍റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ; പുതിയതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും; വീണാ ജോർജ്

തിരുവന്തപുരം: പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകളും 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. പുതിയതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകുമെന്നും വീണാ ജോർജ് ഉറപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു. യോഗ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം…

Read More

പെൺകുഞ്ഞിനായി 10 പ്രസവിച്ചു: കിട്ടിയപ്പോൾ ഒന്നുകൂടി വേണമെന്ന് യുവതി; അമ്പരപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

അമേരിക്കക്കാരിയായ യലൻസിയ (31) ഒരു പെൺകുഞ്ഞ് വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒമ്പതു തവണ പ്രസവിച്ചപ്പോഴും ആൺകുട്ടികൾ. പത്താമത് ഇരട്ടകളായിരുന്നു. ഭാഗ്യം അതിലൊന്ന് പെൺകുഞ്ഞ്. ആഗ്രഹസഫലീകരണത്തോടെ യലൻസിയ-റെസാരിയോ ദമ്പതികൾ അവിടെ നിർത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, 11 -ാമതും ഗർഭിണിയാണ് യലൻസിയ. അതിന് അവർക്ക് മതിയായ കാരണവുമുണ്ട്. മകൾക്ക് ഒരു സഹോദരി വേണം, അതാണ് അടുത്ത ലക്ഷ്യം. പതിനെട്ടാം വയസിലായിരുന്നു ഇവരുടെ ആദ്യ കുഞ്ഞ്. യലൻസിയതന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്. കുഞ്ഞുങ്ങളും താനും ആരോഗ്യവതിയാണെന്നും ഇവർ പഞ്ഞു. യലൻസിയയുടെ ആഗ്രഹങ്ങൾ കേട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അന്പരന്നുപോയെന്നാണു കമന്‍റുകളിൽനിന്നു വ്യക്തമാകുന്നത്. ഇനിയും വേണോ എന്നായിരുന്നു പലരുടെയും സംശയം. ഇനി എത്രാമത്തെ പ്രസവത്തിലാണ് അടുത്ത പെൺകുഞ്ഞ് പിറക്കുകയെന്ന ആകാംക്ഷ ചിലർ പ്രകടിപ്പിച്ചപ്പോൾ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആരോഗ്യവിദഗ്ധർ അത്രയങ്ങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന മുന്നറിയിപ്പാണു മറ്റുചിലർ നൽകിയത്.

Read More

രാജേഷ് മരിച്ചത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തിൽ; പണികൊടുത്തത് യുവാവിന്‍റെ പെൺസുഹൃത്ത്; എല്ലാവർക്കും കുടുക്കായത് ഓൺലൈൻ പേമെന്‍റ്

മാവേലിക്കര: നഗരമധ്യത്തിലെ ബാറിനു സമീപം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ വനിത സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേർ റിമാന്‍ഡിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവന്തില്‍ രാജേഷ് (49) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ വനിതാ സുഹൃത്ത് തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത  കെ. രാജ് (42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന്‍(27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍ (39) എന്നിവരാണ് റിമാന്‍ഡിലായത്.  ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചല്‍ ജംഗ്ഷനു വടക്ക് ഭാഗത്തുള്ള ട്രാവന്‍കൂര്‍ റീജിയന്‍സി ബാറിന് എതിര്‍വശത്തായി യൂണിയന്‍ ബാങ്കിന്‍റെ മുന്‍പില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെക്കുറിച്ചുള്ള സൂചനകളും വിവിധ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭ്യമായിരുന്നു.  തിങ്കളാഴ്ച രാവിലെ മുതല്‍…

Read More

പ്രതി ഷാജി ഒളിവിൽ; പോലീസിന്‍റെ കുറ്റപത്രത്തിൽ  സാക്ഷിയെ പ്രതിയാക്കി; കോടതികയറിയിറങ്ങി മടുത്തെന്ന് പി.കെ. ഷാജി: പോലീസിനെതിരേ നടപടിക്കു സാധ്യത

ചേര്‍ത്തല: അടിപിടിക്കേസില്‍ സാക്ഷിയുടെ പേരും പ്രതിയുടെ പേരും ഷാജി എന്ന് ആയത് പോലീസിനു പുലിവാലായി. ആറുവര്‍ഷം മുമ്പ് നടന്ന അടിപിടിക്കേ സ് കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലാണ് സാക്ഷി പ്രതിയായ സംഭവം കണ്ടെത്തുന്നത്. പ്രതിയെ പോലീസിന് കണ്ടെത്താനായില്ല. അന്ന് സാക്ഷിയായ ഷാജിയെ പ്രതിയാക്കിയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പണി മേടിക്കുമെന്ന അവസ്ഥയിലുമായി. 2018 മാര്‍ച്ച് 11ന് രാത്രി പള്ളിപ്പുറം ഒറ്റപ്പുന്ന കവലയ്ക്കുസമീപം കേളമംഗലം സ്വദേശികളായവര്‍ തമ്മിലുണ്ടായ അടിപിടി കേസാണ് ഇപ്പോള്‍ പോലീസിനെ വെള്ളം കുടിപ്പിക്കുന്നത്. കേളമംഗലം സ്വദേശിയായ ഷാജിയെന്നയാള്‍ അയല്‍വാസിയായ നന്ദനനെ അക്രമിച്ചെന്നതാണ് സംഭവം. ഇരുവരും തമ്മില്‍ മുമ്പുണ്ടായിരുന്ന വിഷയത്തിന്‍റെ പേരിലായിരുന്നു അക്രമം. ഇതേ സമയമം വീട്ടില്‍ നിന്നു പി.കെ. ഷാജി കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ നന്ദനെ സൈക്കിളില്‍ ആശുപത്രിയിലാക്കി എന്ന തെറ്റ് മാത്രമേ പി.കെ.…

Read More

‘ഹണിയിലെ നടിയെ കാണാതെ പോകരുത്’; ആരാധകന്‍റെ കുറിപ്പ് വൈറലാകുന്നു

നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ഉദ്ഘാടനം സ്റ്റാര്‍’ ആയാണ് നടി ഹണി റോസ് അറിയപ്പെടുന്നത്. കേരളത്തിലുടനീളം ഉദ്ഘാടനങ്ങള്‍ നടത്തുന്നതിലൂടെയാണ് നടിക്ക് അങ്ങനെയൊരു വിളിപ്പേരു ലഭിച്ചത്. മാത്രമല്ല ഹണി ധരിക്കുന്ന വസ്ത്രങ്ങള്‍ വ്യാപകമായ വിമർശനങ്ങള്‍ക്കും വഴിയൊരുക്കി. വസ്ത്രധാരണവും ശരീരഘടനയുമൊക്കെ പലര്‍ക്കും ഹണിയെ കളിയാക്കാനുള്ള അവസരങ്ങളായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി കൊടുക്കാതെ ചിരിച്ചുകൊണ്ട് നേരിടുകയാണ് നടി ചെയ്യാറുള്ളത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ഹണിയിലെ നടിയെ മറന്ന് പോകരുതെന്ന് പറയുകയാണ് ഒരു ആരാധകൻ. സോഷ്യൽ മീഡിയ സിനിമാസ്വാദകരുടെ ഗ്രൂപ്പിൽ ഹണിയെ കുറിച്ചെഴുതിയ ആരാധകന്‍റെ കുറിപ്പ് വൈറലായിരി ക്കുകയാണ്. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് നടിയെ പ്രശംസിച്ച് കൊണ്ട് ആരാധകർ എത്തിയത്. “ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്‍റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന,…

Read More

തിളക്കത്തോടെ താര; 12 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നായയ്ക്ക് യാത്രയയപ്പ് നൽകി പോലീസുകാർ

തെലങ്കാനയിലെ അദിലാബാദിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സേവനത്തിൽ നിന്നും വിരമിക്കുന്ന പോലീസ് നായയ്ക്ക് നൽകിയ യാത്രയയപ്പിന്‍റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.  സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ താര എന്ന ഗോൾഡൻ റിട്രീവർ 12 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ചടങ്ങിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ വൈറലായിരിക്കുകയാണ്. താരയെ ഹാരമണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യം ഒരു ഷാൾ നായയുടെ മേൽ പൊതിഞ്ഞു പിന്നാലെ മാലകളും അണിയിച്ച് അവളെ ആദരിച്ചു. പോലീസ് സംഘത്തിൻ്റെ ആർപ്പുവിളിയും കരഘോഷവും കൂടെ ആയപ്പോൾ  അന്തരീക്ഷം തന്നെ മാറി. ‘ആദിലാബാദിലെ ഡോഗ് സ്ക്വാഡിലെ അംഗവും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധയുമായ താരയുടെ വിരമിക്കൽ ചടങ്ങ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കിട്ടിരിക്കുന്നത്. 2013 ജനുവരി 22 ന് ജനിച്ച താര, തെലങ്കാനയിലെ മൊയ്നാബാദിലുള്ള ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ്…

Read More

കോട്ടയം മെഡിക്കൽ  കോളജ് ആര്‍പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ

ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്‍മെന്‍റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്‍റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് ‌പ്രധാന നേട്ടം. കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്. 1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന്‍ ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന്…

Read More

ഫുട്ബോൾ ലോകത്തിലെ അപൂർവനേട്ടം സ്വന്തമാക്കി ഷാക്കിരി

മ്യൂണിക്: ഫുട്ബോൾ ലോകത്തിലെ അപൂർവനേട്ടം സ്വന്തമാക്കി സ്വിറ്റ്സർലൻഡ് താരം ഹെർദൻ ഷാക്കിരി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്കോട്‌ലൻഡിനെതിരേ ഗോൾ നേടിയതോടെയാണ് ഷാക്കിരി ചരിത്രത്താളുകളിൽ ഇടംപിടിച്ചത്. മത്സരത്തിന്‍റെ 13-ാം മിനിറ്റിൽ സ്കോട് മക്‌ടോമിനെയുടെ ഗോളിൽ സ്കോട്‌ലൻഡ് ലീഡ് നേടി. 26-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് ഷാക്കിരി തൊടുത്ത ലോംഗ് റേഞ്ച് സ്കോട്ടിഷ് വലയുടെ വലത് മേൽത്തട്ടിൽ തുളഞ്ഞിറങ്ങി. അതോടെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് ഷാക്കിരി കൈപ്പിടിയിലാക്കിയത്. അവസാനം നടന്ന മൂന്ന് ഫിഫ ലോകകപ്പിലും യൂറോ കപ്പിലും ഗോൾ നേടുന്ന ഏക കളിക്കാരനായി ഷാക്കിരി. 2014, 2018, 2022 ലോകകപ്പുകളിലും 2016, 2020, 2024 യൂറോ കപ്പിലും സ്വിസ് ജഴ്സിയിൽ ഷാക്കിരി വലകുലുക്കി. അഞ്ചടി ഏഴ് ഇഞ്ച് മാത്രമാണ് ഷാക്കിരിയുടെ ഉയരം. യൂഗോസ്ലാവ്യയിൽ ജനിച്ച…

Read More

റീൽസിനായി അതിരുകടന്ന അഭ്യാസപ്രകടനം: കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി പെൺകുട്ടിയുടെ സാഹസം; വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതിനായി വലിയ സാഹസിക പ്രകടനങ്ങൾ നടത്തുന്നവരുടെ വീഡിയോകൾ ഇപ്പോൾ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസവും ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നുവന്നു. ഒരു കോട്ട പോലുള്ള സ്ഥലത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നത്. യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് വീഡിയോ ചിത്രീകരിക്കുന്നതും. സോഷ്യൽ മീഡിയയിൽ പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ ആളുകൾ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം. #Pune: For Creating Reels and checking the strength,…

Read More

ഗോളടിച്ചാൽ മുസിയാലയുടെ ആഘോഷം ശ്രദ്ധേയം

സ്റ്റഡ്ഗഡ്: യൂറോ 2024ന്‍റെ സൂപ്പർ താരമായി മാറുകയാണ് ജർമൻ യുവതാരം യമാൽ മുസിയാല. ഗോൾ നേടിയശേഷം മുസിയാല നടത്തുന്ന ആഘോഷം ശ്രദ്ധേയമാണ്. ഗ്രൂപ്പ് എയിൽ ജർമനിയുടെ രണ്ടാം മത്സരത്തിൽ ഹംഗറിക്കെതിരേ ഗോൾ നേടിയശേഷം മൂന്നു വിരൽ നെറ്റിയോട് ചേർത്തായിരുന്നു മുസിയാല ആഘോഷിച്ചത്. ഈ ആഘോഷം വന്നത് എൻബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) മുൻതാരം മാർമെലോ ആന്‍റണിയിൽനിന്നാണ്. മൂന്നു പോയിന്‍റ് നേടിയശേഷം മാർമെലോ ആന്‍റണി നടത്തുന്ന ആഘോഷത്തിനു സമാനമായിരുന്നു ഹംഗറിക്കെതിരായ ഗോൾനേട്ടത്തിനു ശേഷം മുസിയാല നടത്തിയത്. ജർമനി 2-0ന് ഹംഗറിയെ കീഴടക്കിയപ്പോൾ ആദ്യഗോൾ മുസിയാലയുടെ വകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ മുസിയാലയെത്തി. 21 വർഷവും 114 ദിനവുമാണ് ഹംഗറിക്കെതിരേ ഇറങ്ങിയപ്പോൾ മുസിയാലയുടെ പ്രായം. ബഫനൊപ്പം നോയർ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ മത്സരം…

Read More