അങ്കമാലിയിൽ അത്യാഹിത വിഭാഗത്തിൽ ‘പൈങ്കിളി’ സിനിമ ഷൂട്ടിംഗ്; ‘മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്, രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി’; സൂപ്രണ്ട്

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്ന സിനിമാ ഷൂട്ടിംഗ് വിവാദത്തിൽ പ്രതികരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് സൂപ്രണ്ട് പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെ ഉൾപ്പെടെ അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തുടർ‌ന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയത്. ഫഹദ് ഫാസിലിന്‍റെ ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്. രോഗികളെ ചികിത്സിച്ച സമയത്തു പോലും സിനിമയുടെ ചിത്രീകരണം തുടർന്നു എന്നാണ് പരാതി. ലൈറ്റുകൾ ഓഫാക്കി അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം മന്ദഗതിയിലാക്കിയെന്നും രോഗികളോട് ശബ്ദമുണ്ടാക്കരുതെന്ന് കർശന നിർദേശം നൽകിയെന്നും രോഗികളും കൂട്ടിരുപ്പുകാരും ആരോപിച്ചു.

Read More

അമ്പലമുകളിൽ പുക ശ്വസിച്ച് 15 ഓളം പേർക്ക് അസ്വസ്ഥത; രണ്ടു പേർ ആശുപത്രിയിൽ; വീടുപേക്ഷിച്ച് സ്ഥലം വിടേണ്ട ഗതികേടിൽ താമസക്കാർ

അമ്പലമുകൾ: അമ്പലമുകളിൽ പുക ശ്വസിച്ച അസ്വസ്ഥതയെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാണ് അമ്പലമുകളിൽ അയ്യങ്കുഴി ഭാഗത്തുള്ള ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്തരീക്ഷത്തിൽ കനത്ത പുകയും പ്രത്യേക ഗന്ധവുമനുഭവപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞ്. പുക ശ്വസിച്ച് ഛർദ്ദിലിനെ തുടർന്ന് തളർന്ന വീണ വെട്ടിക്കാട്ട് വീട്ടിൽ ബിജു (50), ബൈപ്പാസ് സർജറിക്കു ശേഷം വിശ്രമത്തിലുള്ള മഴുവന്നപ്പറമ്പിൽ പങ്കജാക്ഷൻ (58) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേർ വീടുകളിൽ തന്നെ ഇൻഹലേറുകളും മറ്റുമുപയോഗിച്ച് ആശ്വാസം കണ്ടെത്തുകയായിരുന്നു. അമ്പലമുകളിൽ ബിപിസിഎൽ റിഫൈനറിക്കും എച്ച്ഒസിയ്ക്കു മിടയിലുള്ള സ്ഥലമാണ് അയ്യങ്കുഴി. ഒൻപതര ഏക്കർ സ്ഥലമുള്ള ഇവിടെ 42 വീട്ടുകാരാണ് താമസിക്കുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടയുടനെ തന്നെ കമ്പനികളിൽ വിളിച്ചു പറഞ്ഞപ്പോൾ അധികൃതർ വാതകചോർച്ച നിഷേധിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചപ്പോൾ എച്ച്ഒസിയിൽ…

Read More

കാണിച്ചുകൂട്ടിയത് “പൈങ്കിളി”ക്കഥയല്ല… ആശുപത്രിയിൽ രോഗികളെ തടസപ്പെടുത്തി സിനിമാ ചിത്രീകരണം;  അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ് സംഭവത്തിൽ കേസ്

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ഷൂട്ടിംഗ് നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്താൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്നത്.

Read More

അമീബിക് മസ്തിഷ്ക ജ്വരം: വെള്ളം വില്ലൻ

നിസാരമായ രോഗസാഹചര്യത്തില്‍നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക ജ്വരം. കൂടുതലും കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം പിടിപെട്ടാല്‍ മരണം വരെ സംഭവിച്ചേക്കാം. ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി വിഭാഗത്തില്‍പെടുന്ന അമീബ തലച്ചോറില്‍ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബ തലച്ചോറിനെ ബാധിച്ചതിനുശേഷമേ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയുള്ളൂ എന്നതിനാല്‍ ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണിതെങ്കിലും 99 ശതമാനം രോഗികളും മരിക്കുന്നു എന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ ഭയപ്പെടുന്നതാക്കുന്നത്. ചൂടുകാലത്താണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ദീര്‍ഘനാളായി വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവയില്‍ മുങ്ങിക്കുളിക്കുന്നതുവഴിയാണ് സാധാരണയായി രോഗം പിടിപെടുക.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നേഗ്ലെറിയ ഫൗലേറി എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ട്. മൂക്കിലൂടെ വെള്ളം കയറുമ്പോള്‍ നേഗ്ലെറിയ ഫൗലേറിയും ശരീരത്തിലുള്ളില്‍ കടക്കും. ഇവ മണം…

Read More

“പരിവാഹന്‍” സംവിധാനത്തിന്‍റെ  മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സന്ദേശം എത്തുന്നത് വാട്‌സാപ്പില്‍; ജാഗ്രതാ നിര്‍ദേശത്തിനൊപ്പം 1930 എന്ന ടോൾഫ്രി നമ്പരുമായി പോലീസ്

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്‍റെ “പരിവാഹന്‍’ സംവിധാനത്തിന്‍റെ മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സന്ദേശം എത്തുന്നത് വാട്‌സാപ്പില്‍ നിങ്ങളുടെ വാഹനം ഉള്‍പ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് വാട്ട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഈ സന്ദേശത്തില്‍ ഒരു APK ഫയല്‍ ഉണ്ടായിരിക്കും. ഈ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് അനുമതികള്‍ നല്‍കാനും അവര്‍ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ ഒടിപി സ്വയം ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന…

Read More

ഇൻസ്റ്റഗ്രാമിൽ പതിവായി അശ്ലീല സന്ദേശം അയക്കുന്നു, ചോദ്യം ചെയ്ത യുവതിയ്ക്ക് നേരെ ക്രൂര മർദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം. സംഭവത്തിൽ ഓമശേരി സ്വദേശി മിർഷാദിനെതിരേ കൊടുവള്ളി പോലീസ് കേസെടുത്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റു. മിർഷാദ് പതിവായി ഇൻസ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. പലപ്പോഴായി യുവതി ഇക്കാര്യം വിലക്കിയിട്ടും മിർഷാദ് തുടർന്നും സന്ദേശങ്ങളയച്ചു. അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് കൂടാതെ യുവതിയെ വഴിയിൽ വച്ച് കാണുമ്പോഴെല്ലാം ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. മിർഷാദിന്‍റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇയാളുടെ മാതാപിതാക്കളെയും യുവതി വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എടിഎമ്മിൽ പോയി മടങ്ങി വന്ന യുവതിയെ മിർഷാദ് ആക്രമിച്ചത്. ലൈംഗികമായി അധിക്ഷേപിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.  

Read More

ആകാശ എയര്‍ യുഎഇയിലേക്ക്

അബുദാബി: പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമാകാന്‍ ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സര്‍വീസ് ജൂലൈ 11ന് അബുദാബിയില്‍നിന്ന് മുംബൈയിലേക്ക്. മുംബൈയിൽനിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരികെ രാത്രി 8.05ന് പുറപ്പെടുന്ന വിമാനം അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തും. ദുബായ്, ഷാർജ എന്നിങ്ങനെ യുഎഇയിലെ മറ്റ് എയർപോർട്ടുകളിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ രാജ്യാന്തര സർവീസ്. മുംബൈയിൽനിന്ന് ജൂൺ എട്ടിന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും ആകാശ എയർ സർവീസ് ആരംഭിച്ചിരുന്നു.

Read More

വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം: നവോത്ഥാന സംരക്ഷണ സമിതിയുമായി ഇടഞ്ഞ് മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിക്കേണ്ടെന്നു തീരുമാനമെടുത്ത് കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ. മുസ്ലീം സമുദായം സർക്കാരിൽനിന്ന് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ തത്സ്ഥാനം രാജിവച്ചതിനു പിന്നാലെ സമസ്ത മുഖപത്രം വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു. കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാനായി മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച സമിതിയിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം വിലയിരുത്തി. വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനയാണ് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടക്കൽ അബ്ദുൽ അസീസ്…

Read More

അമരാവതി വികസനത്തിന് 10 കോടി നൽകി‌ റാമോജിയുടെ കുടുംബം; ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

വിജയവാഡ: റാമോജി ഫിലിം സിറ്റി സ്ഥാപകനും മാധ്യമ മേധാവിയുമായ അന്തരിച്ച സി.എച്ച്. റാമോജി റാവുവിന്‍റെ കുടുംബം അമരാവതി നഗരത്തിന്‍റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന നൽകി. വിജയവാഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനു കുടുംബം ചെക്ക് കൈമാറി. അമരാവതിയിൽ ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റാമോജി റാവു ഒരു വ്യക്തിയായിരുന്നില്ല, ഒരു സ്ഥാപനമായിരുന്നു. സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്ക് സമൂഹത്തിനും രാജ്യത്തിനുമുള്ള അദേഹത്തിന്‍റെ സേവനങ്ങളെ മാനിച്ച് അമരാവതിയിൽ രാമോജി വിജ്ഞാന കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും അവിടെ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാവുവിന്‍റെ കുടുംബാംഗങ്ങളും നിരവധി മന്ത്രിമാരും തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.‌

Read More

കുപ്രസിദ്ധ മോഷ്ടാവ് അഷറഫലിയെ കർണാടകയിൽനിന്നു പൊക്കി; പിടികൂടിയത് പയ്യന്നൂർ ക്രൈം സ്ക്വാഡ്

പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പയ്യന്നൂർ സബ് ഡിവിഷൻ ക്രൈം സ്ക്വാഡിന്‍റെ പിടിയിൽ. പെരുന്പയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരുന്നതിനിടെ കർണാടകത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള ആളുമായി രൂപ സാദൃശ്യം തോന്നിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡ് ഇയാൾക്കായി അന്വേഷണം നടത്തിയത്. പയ്യന്നൂരിലെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു എന്നാൽ ഇയാൾ മഞ്ചേശ്വരം, കുന്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചകളിൽ പ്രതിയാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം, കുന്പള, മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളിൽ നാലു വീതവും ബദിയടക്കയിൽ രണ്ടു കേസുകളിലും പ്രതിയാണിയാൾ. കൂടാതെ കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. ക്രൈം സ്ക്വാഡിന്‍റെ പിടിയിലായ പ്രതി പയ്യന്നൂരിലുണ്ടെന്നറിഞ്ഞ് കുന്പളപോലീസും…

Read More