മൊബൈൽ ഇനി പൊള്ളും: നിരക്ക് ‌കുത്തനേ കൂട്ടി; പുതിയ നിരക്ക് ജൂലൈ മൂന്ന് മുതൽ

രാജ്യത്ത് മൊബൈൽ നിരക്ക് വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയരും. ജൂലൈ മൂന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ-ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും. 340 രൂപ വർധന. പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 600 രൂപ വർധിച്ച് 3,599 രൂപയാകും. പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ…

Read More

ഡൽഹിയിൽ കനത്ത കാറ്റ്, മഴ; വിമാനത്താവളമേല്‍ക്കൂര വീണ് ഒരു മരണം; അഞ്ചു പേർക്കു പരിക്ക്; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

ന്യൂഡൽഹി: അതിശക്തമായ കാറ്റിലും മഴയിലും വിറച്ച് രാജ്യതലസ്ഥാനം. ഇന്നലെ ആരംഭിച്ച മഴ ഇന്നു രാവിലെയും തുടരുകയാണ്. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡിപ്പാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്. മേൽക്കൂര തകർന്നതോടെ തൂണുകള്‍ മറിഞ്ഞ് ടാക്‌സി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്നു ടെര്‍മിനല്‍ ഒന്നില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തി. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ പലയിടങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഡൽഹിയിൽ അടുത്ത ഏഴു ദിവസത്തേക്ക് മിതമായതോ കനത്തതോ ആയ…

Read More

അഞ്ചാം ക്ലാസുകാരൻ തുണി കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ; കളിക്കുന്നതിനിടെ അബദ്ധത്തിൽ  കുടുങ്ങിയതാകാമെന്ന് പോലീസ്

തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ വീട്ടിൽ തുണി കഴുത്തിൽകുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്തു താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരിച്ചത്. അച്ഛൻ അജി രാത്രിയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ തുണി കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ദേവാനന്ദിന്‍റെ അമ്മ ഭർത്താവുമായി അകൽച്ചയിലായതിനാൽ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ദേവാനന്ദ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ ഇവരുടെ ബന്ധുവീട്ടിൽ നിന്നു ഭക്ഷണം കഴിച്ചതിനുശേഷമാണു കുട്ടി വീട്ടിലെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങിയതാകാമെന്നാണു സൂചന. കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. വെണ്‍മണി സെന്‍റ് ജോർജ് യുപി സ്കൂൾ വിദ്യാർഥിയാണ് ദേവാനന്ദ്.

Read More

പ്രഭാതഭക്ഷണത്തിന് ചൂടില്ല, വിളമ്പിയത് തണുത്ത ഭക്ഷണം; റസ്റ്ററന്‍റിന് 7,000 രൂപ പിഴ

ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന്നും തുടങ്ങി വൃത്തിയില്ലെന്നു വരെയുള്ള പരാതികൾ ഉയരാറുണ്ട്. പക്ഷേ, പരാതികളൊക്കെ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞോ സ്വയം മനസിൽ പറഞ്ഞോ അവസാനിപ്പിക്കാറാണു പതിവ്. എന്നാൽ ബംഗളൂരുവിലെ ഉഡുപ്പി ഗാർഡൻ റസ്റ്ററന്‍റിൽനിന്നു ഭക്ഷണം കഴിച്ച താഹറ എന്ന 56കാരി പരാതി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. റസ്റ്ററന്‍റിന് 7,000 രൂപ പിഴശിക്ഷയും കിട്ടി. താഹറ കുടുംബത്തോടൊപ്പം ഹാസനിലേക്ക് പോകുമ്പോഴാണ് പ്രഭാതഭക്ഷണം കഴിക്കാനായി റസ്റ്ററന്‍റിൽ കയറിയത്. നല്ല ചൂടുള്ള ഭക്ഷണം പ്രതീക്ഷിച്ച അവർക്കു ലഭിച്ചത് തണുത്തു മരവിച്ച ഭക്ഷണമായിരുന്നു. താഹറ ഇതേക്കുറിച്ച് പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റസ്റ്ററന്‍റ് അധികൃതർ എപ്പോഴും കേൾക്കുന്ന പരാതി എന്ന മട്ടിൽ അവരുടെ ആവശ്യം അവഗണിച്ചു. ഇതുകാരണം താഹറയ്ക്കു ഭക്ഷണം കഴിക്കാതെ…

Read More

ആസിഫ് അലിയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത് ഡാർക്ക്‌ ഹ്യൂമർ എന്‍റർടെയ്നർ

നവാഗതനായ ഫർഹാൻ പി. ഫൈസൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ആസിഫ് അലി. റിയൽ ലൈഫ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിംനു ശേഷം ഈ വർഷം നവംബർ അവസാന വാരം ചിത്രീകരണം തുടങ്ങും. ഡാർക്ക്‌ ഹ്യുമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്.

Read More

ഹോട്ട് ദീപ്തി സതി; ഫ്രോക്കില്‍ അതീവ ഗ്ലാമറസായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നീന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ താരമാണ് ദീപ്തി സതി. ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടുന്ന താരം കൂടിയാണ് ദീപ്തി. താരം പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫ്രോക്കില്‍ അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. കടുംഓറഞ്ച് നിറത്തിലുളള ഫ്രോക്കാണ് താരത്തിന്‍റെ ഔട്ട്ഫിറ്റ്. അലസമായി അഴിച്ചിട്ടരീതിയിലാണ് മുടി. വസ്ത്രത്തിനിണങ്ങുന്ന രീതിയിലാണ് ആക്സസറീസ്. കമ്മല്‍ മാത്രമാണ് ആക്സസറീസ്. വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ ഇരുകൈകളിലും ലെയ്സും അണിഞ്ഞിരിക്കുന്നു. ദീപ്തിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റുകളുമായെത്തി. ഈ വസ്ത്രം ദീപ്തിക്ക് കൂടുതല്‍ ഹോട്ട് സെക്സി ലുക്ക് നല്‍കുന്നു എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ദീപ്തി കൂടുതല്‍ സുന്ദരിയായി എന്ന് കമന്‍റ്  ചെയ്തവരും നിരവധിയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

പത്തനംതിട്ടയിൽ സിപിഒ ഒഴിവുകൾ 130; ക്യാന്പുകളിലുള്ള പോലീസുകാർക്ക് സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ താത്പര്യമില്ല

പത്തനംതിട്ട: ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 130 ഒഴിവുകൾ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തപ്പോൾ കെഎപി ക്യാന്പിൽനിന്ന് ലഭിച്ചത് ഒരു അപേക്ഷ. കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്ത് നൽകിയത്. ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനിൽ അറിയിപ്പ് നൽകിയപ്പോൾ ലഭിച്ചത് ഒരു അപേക്ഷ മാത്രം. പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യാൻ താത്പര്യം ഉള്ളവർ അറിയിക്കണമെന്ന് കെഎപി കമാൻഡന്‍റ് നൽകിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിർദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്ന് എഡിജിപിയുടെ നിർദേശവും എത്തി. പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാൻ ക്യാന്പുകളിലുള്ള പോലീസുകാർക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്നു പറയുന്നു. സേനയിൽ പൊതുവായി നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഒ തസ്തികയിൽ നിയമനം സ്വാഭാവികമായി ക്യാന്പുകളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളവരിൽ…

Read More

ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചീത്ത കമന്‍റുകൾ ഒരുപാടുണ്ടായി; ധർമജൻ ബോൾഗാട്ടി

കല്യാണത്തിന് ശേഷം ആരുടെയും റിയാക്ഷന്‍ ഒന്നും ഞാന്‍ നോക്കിയിട്ടില്ല. കാരണം എനിക്ക് തെറി വരാനേ സാധ്യതയുള്ളൂ. ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചീത്ത കമന്‍റുകൾ ഒരുപാടുണ്ടായിന്ന് ധർമജൻ ബോൾഗാട്ടി. ഒരിക്കല്‍ എന്‍റെ മകള്‍ എന്നെ എടുത്തുയര്‍ത്തി നില്‍ക്കുന്നൊരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിന് കാപ്ഷനായി ഇട്ടത് എന്‍റെ അച്ഛന് അത്ര വെയിറ്റ് ഇല്ല എന്നാണ്. അച്ഛന് ഭാരം കുറവാണെന്നും അത്ര വെയിറ്റ് കാണിക്കാത്ത ഒരാളാണ് എന്ന് രണ്ട് അര്‍ഥം അതിനുണ്ടായിരുന്നു. എന്നാല്‍ ആ ഫോട്ടോയ്ക്ക് താഴെ ഒരുത്തന്‍ കമന്‍റ് ഇട്ടത് അവനെ എടുത്ത് തോട്ടില്‍ കൊണ്ടുപോയി കളയൂ എന്നായിരുന്നു. അവന്‍റെ പ്രൊഫൈല്‍ എടുത്തു നോക്കിയപ്പോള്‍ എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്. ഞാന്‍ അവനോട് നിന്‍റെ കുടുംബത്തെ ഞാന്‍ കണ്ടു. മകള്‍ സുന്ദരിക്കുട്ടിയാണ്. നന്നായി വളര്‍ത്തുക, സന്തോഷമായി ഇരിക്കൂ. എന്നൊരു മറുപടി കൂടി കൊടുത്തു.…

Read More

കളി കാര്യമായി: ഓടുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളം തെറിപ്പിച്ച് യുവാക്കൾ; ഒടുവിൽ സംഭവിച്ചത്…

മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് തമാശ കണ്ടെത്തി രസിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇത്തരം പ്രവൃത്തികൾ ചെയ്ത് ആനന്ദം കണ്ടെത്തുന്നവർക്ക് ചിലപ്പോൾ മറ്റൊരു വിധത്തിൽ പണികിട്ടി എന്നിരിക്കും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തളിക്കാൻ ശ്രമിച്ച ഒരു കൂട്ടം യുവാക്കൾക്ക് അത്തരത്തിലൊരു പണികിട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാകിസ്ഥാനിലാണ് സംഭവം.  റെയിൽവേ ട്രാക്കിന് താഴെയുള്ള തടാകത്തിൽ ഈ യുവാക്കൾ ബൈക്ക് പാർക്ക് ചെയ്തത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഓടുന്ന ട്രെയിനിൽ വെള്ളം തെറിപ്പിക്കുകയായിരുന്നു അവർ. ട്രെയിൻ നിർത്തില്ല എന്ന ആത്മവിശ്വാസത്തിലാണ് അവർ ഇങ്ങനെ ചെയ്തതും. എന്നാൽ അപ്രതീക്ഷിതമായി ട്രെയിൻ അവിടെ നിർത്തുകയും ചെയ്തു. പിന്നീട് വെള്ളം തെറിപ്പിച്ച യുവാക്കളുടെ അടുത്തെത്തി ബൈക്ക് അതിവേഗം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പ്രകോപിതരായ യാത്രക്കാർ യുവാക്കളെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്തു. ഈ സംഭവം പെട്ടെന്ന് തന്നെ സോഷ്യൽ…

Read More

സിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും രാജകീയ ജീവിതശൈലി പുലർത്തി രേഖ; കോടികള്‍ ആസ്തിയുമായി താരം!

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികമാരില്‍ ഒരാളാണ് ബോളിവുഡ് നടി രേഖ. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളത്. കഴിഞ്ഞ കുറെക്കാലമായി സിനിമയില്‍നിന്ന് മാറി ജീവിക്കുകയാണ് രേഖ. പൊതുപരിപാടികളിലും ചില ബര്‍ത്ത് ഡേ പാര്‍ട്ടികളിലും ഒക്കെ നടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. 180ലധികം ചിത്രങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള രേഖ ദേശീയ പുരസ്‌കാരവും പത്മശ്രീയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് വര്‍ഷമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ചില ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ളത്. ഇത്രയും വര്‍ഷം സിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും വളരെ രാജകീയമായ ജീവിതശൈലിയാണ് രേഖ പുലര്‍ത്തുന്നതെന്നാണ് പപ്പരാസികള്‍ പറയുന്നത്. സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റ് പല സ്രോതസുകളില്‍ നിന്നും ധാരാളം പണം…

Read More