“കവർന്നു അവർ”..! കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മും പ്രതി; സ്വത്തും അക്കൗണ്ടുകളും ഉൾപ്പെടെ  29 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണമിടപാടു കേസില്‍ സിപിഎമ്മിനെ ഇഡി പ്രതിചേര്‍ത്തു. സിപിഎമ്മിന്‍റെ 73 ലക്ഷം രൂപയുടെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ പേരിലുള്ള പാർട്ടിവക സ്ഥലവും വിവിധ പാർട്ടി ഘടകങ്ങളുടെ അക്കൗണ്ടുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. സിപിഎമ്മിനു പുറമെ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍. ഇതുൾപ്പെടെ ആകെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്‍റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. ഇതു ജില്ലാ സെക്രട്ടറിയുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെന്‍റിന് പത്തു ലക്ഷം രൂപ വിലയിട്ടാണു സ്ഥലം രജിസ്റ്റര്‍ ചെയ്തത്. ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലമാണിത്. ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളും കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരില്‍…

Read More

പരിവാഹൻ ഫ്രോഡ്; തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കൂ… മുന്നറിയിപ്പുമായി കേരളാ പോലീസ്

അനുദിനം ആളുകൾ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. പണമിടപാടായാലും ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനായാലും നിരവധി തട്ടിപ്പ് വീരന്മാർ അരങ്ങു വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കേരളാ പോലീസ്. മോട്ടോർ വാഹനവകുപ്പിന്‍റെ ‘പരിവാഹൻ’ സംവിധാനത്തിന്‍റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങൾ ഉൾപ്പെടുത്തി ഫേസ്ബുക്ക് കുറിപ്പ് കേരളാ പോലീസ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… മോട്ടോർ വാഹനവകുപ്പിന്‍റെ ‘പരിവാഹൻ’ സംവിധാനത്തിന്‍റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .എപികെ ഫയൽ ഉണ്ടായിരിക്കും. ഈ .എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ…

Read More

ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്; ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറിയെന്ന നേട്ടം

ചെന്നൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർ താരം ഷെഫാലി വർമയ്ക്ക് ഇരട്ടസെഞ്ചുറി. ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് ഇരുപതുകാരിയായ ഷെഫാലി വർമ ഇരട്ടശതകം (197 പന്തിൽ 205 റണ്‍സ്, 23 ഫോറും എട്ട് സിക്സും) നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കുന്ന താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി. 113 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഷെഫാലി 194 പന്തിൽ ഇരട്ട സെഞ്ചുറി തികച്ചു. 1984ൽ 137 പന്തിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജാനറ്റ് ബ്രിട്ടിന്‍റെ റിക്കാർഡും 254 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ അന്നാബെല്ലിന്‍റെ റിക്കാർഡും ഷെഫാലി ഇതോടെ തിരുത്തി. മത്സരത്തിൽ 122 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ സ്മൃതി മന്ദാനയാണ് അതിവേഗ സെഞ്ചുറിയിൽ രണ്ടാമത്. ഷെഫാലിക്കൊപ്പം ഓപ്പണ്‍ ചെയ്ത സ്മൃതി മന്ദാന 161 പന്തിൽ 27 ഫോറും ഒരു സിക്സും ഉൾപ്പെടെ 149 റണ്‍സ്…

Read More

ആരാധകർക്കും കളിക്കാർക്കും മുകളിൽ കരിനിഴലായി മഴമേഘം; മഴ കളിമുടക്കിയാൽ….

ഐസിസി 2024 ട്വന്‍റി-20 ലോകകപ്പിൽ മഴ മേഘങ്ങൾക്കു താഴെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ ഇന്ന് അരങ്ങേറുന്നത്. ഈ ലോകകപ്പിൽ മിക്കപ്പോഴും മഴ വില്ലന്‍റെ വേഷമണിഞ്ഞിരുന്നു. ശക്തമായ കാറ്റുംമഴയും ബാർബഡോസിൽ ഇന്നുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യ x ഇംഗ്ലണ്ട് സെമിഫൈനലിലും മഴ ഭീഷണിയായിരുന്നു. മഴയെത്തുടർന്ന് ഇന്നു മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ നാളെ വീണ്ടും ഫൈനൽ അരങ്ങേറും. ഇന്ന് മത്സരം അൽപമെങ്കിലും നടന്നെങ്കിൽ അതിന്‍റെ തുടർച്ചയായിരിക്കും റിസർവ് ദിനത്തിൽ അറങ്ങേറുക. ചുരുങ്ങിയത് രണ്ടാം ഇന്നിംഗ്സിൽ 10 ഓവർ കളിക്കാൻ പറ്റുമെങ്കിൽ മാത്രമേ ഇന്ന് മത്സരം നടക്കൂ. ഇന്നും റിസർവ് ദിനമായ നാളെയും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Read More

ട്വന്‍റി-20 ലോകകപ്പ് : കന്നിക്കിരീടത്തിനായി ദക്ഷിണാഫ്രിക്ക, രണ്ടാം കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയും

ബാർബഡോസ്: കന്നി ലോകകപ്പ് ട്രോഫിക്ക് ദക്ഷിണാഫ്രിക്ക, രണ്ടാം ട്വന്‍റി-20 കിരീടത്തിന് ഇന്ത്യ… ക്രിക്കറ്റ് ലോകത്തിലെ വൻശക്തികളുടെ പോരാട്ടം ആരാധകരുടെ നെഞ്ചിൽ തീപ്പൊരി വിതറും. ഐസിസി 2024 ട്വന്‍റി-20 ലോകകപ്പിൽ തോൽവിയില്ലാതെ മുന്നേറിയ രണ്ട് ടീമുകളാണ് കലാശപ്പോരിൽ നേർക്കുനേർ ഇറങ്ങുന്നതെന്നതും ഗ്രാൻഡ് ഫിനാലെയ്ക്ക് കൊഴുപ്പുകൂട്ടുന്നു. ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടിന് ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ. ട്വന്‍റി-20, ഏകദിന ലോകകപ്പുകളിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കുന്നത്. മറുവശത്ത് ഇന്ത്യയുടെ മൂന്നാം ട്വന്‍റി-20 ലോകകപ്പ് ഫൈനലാണ്. അഫ്ഗാനിസ്ഥാനെ ഒന്പതു വിക്കറ്റിനു സെമിയിൽ കീഴടക്കിയാണ് പ്രോട്ടീസിന്‍റെ ഫൈനൽ പ്രവേശം. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകർത്തെറിഞ്ഞ് ഇന്ത്യയും കിരീടപോരാട്ടത്തിനെത്തുന്നു. എട്ടു പേരുമായി ഇന്ത്യ! ഈ ലോകകപ്പിൽ ഇന്ത്യ എട്ടു കളിക്കാരുമായാണ് ഫൈനലിൽവരെ എത്തിയതെന്നു പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട. കാരണം, സെമിവരെയുള്ള മത്സരങ്ങളിലായി പ്ലേയിംഗ് ഇലവനിലെ…

Read More

തൊട്ടാൽ കുത്തുന്ന കടന്നലുകളായി വേണം ഇനി പെൺകുട്ടികൾ വളരാൻ; അതിക്രമ വേളയില്‍ സ്വയം സുരക്ഷ ഒരുക്കാം; പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം

നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പംതന്നെ മാതാപിതാക്കൾ തങ്ങളുടെ പെൺകുഞ്ഞുങ്ങൾക്ക് തങ്ങൾക്ക് നേരെയുണ്ടാകുന്ന അപ്രതീക്ഷിത അതിക്രമങ്ങളോട് പ്രതികരിക്കാനുള്ള കരുത്തും നൽകണം. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ച് പതുങ്ങാനല്ല പെൺകുഞ്ഞുങ്ങൾ തൊട്ടാൽ കുത്തുന്ന കടന്നലുകളായി വേണം ഇനി വളരാൻ. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിന്‍റെ മുൻ നിരയിലേക്ക് കടന്നു വരാൻ പ്രാപ്തരാക്കി വേണം പെൺകുട്ടികളെ വളർത്താൻ. ഇപ്പോഴിതാ വയലയിലെ ഒരു സ്കൂളിൽ നിന്നുള്ള വാർത്തയാണ് വൈറലാകുന്നത്. വയല എൻവി യുപി സ്കൂളിലെ പെണ്‍കുട്ടികള്‍ ഇനി പുലിക്കുട്ടികൾ. സ്തീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സ്വയം പ്രതിരോധിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച് ചുണക്കുട്ടികൾ. റൂറൽ പോലീസിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ക്രൈം ബ്രാഞ്ചിലെ സെൽഫ് ഡിഫെൻസ് വിഭാഗത്തിലെ എഎസ്ഐമാരായ ലീലാമ്മ, പി.കെ സിന്ധു, വി.ആര്‍ ശ്രീജ ഹസ്ന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പെൺകുട്ടികൾ നേരിടാൻ സാധ്യയുള്ള അപകടനങ്ങളെ കുറിച്ച് ആദ്യം…

Read More

ആരോരുമില്ലാത്ത തൊണ്ടി, പക്ഷേ… വാനങ്ങളുടെ ശവപ്പറമ്പായി പോലീസ് സ്റ്റേഷനുകൾ; തൊണ്ടി വാഹനങ്ങള്‍ മൂലം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി സംസ്ഥാന സ്റ്റേഷനുകൾ

കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു. വിവിധ സ്റ്റേഷനുകളിലായി 28,557 വാഹനങ്ങളാണു നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതിനുപുറമേ ഒന്പത് വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലുമുണ്ട്. കേസുകളില്‍ പിടിച്ചെടുക്കുന്നവയ്ക്കു പുറമേ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍നിന്നു മാറ്റണമെന്നും ഇവ ലേലം ചെയ്തു സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണമെന്നുമുള്ള ആവശ്യം ശക്തമാണ്. അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലാത്തവയ്ക്ക് മഹസര്‍ തയാറാക്കി രസീത് വാങ്ങി വിട്ടുകൊടുക്കും. തുടര്‍നടപടികള്‍ ആവശ്യമുള്ളവ കോടതി വഴിയാണ് നല്‍കുന്നത്. പോലീസിന്‍റെ കണക്കുപ്രകാരം തൃശൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള തൊണ്ടിവാഹനങ്ങള്‍ കൂടുതലുള്ളത്- 3543. ഇതില്‍ 2184 എണ്ണം തൃശൂര്‍ സിറ്റി പരിധിയിലും 1359 എണ്ണം റൂറലിലുമാണ്. തിരുവനന്തപുരത്ത് -3454, കൊല്ലം-3030, കോഴിക്കോട് -2837, എറണാകുളം-2234, പത്തനംതിട്ട-908, ആലപ്പുഴ-1277, കോട്ടയം-1927, ഇടുക്കി-817, പാലക്കാട്-2496, മലപ്പുറം-2445, വയനാട്-509, കണ്ണൂര്‍-1291, കാസര്‍ഗോഡ് -1789, റെയില്‍വേ…

Read More

സ്വന്തം സുരക്ഷയ്ക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരി; പെൻ പിന്‍റർ പുരസ്കാരം അരുന്ധതി റോയിക്ക്

ന്യൂഡൽഹി: നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍ററിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിഖ്യാതമായ പെൻ പിന്‍റർ പുരസ്കാരം അരുന്ധതി റോയ്‌ക്ക്. സ്വന്തം സുരക്ഷയ്ക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു. അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും. 14 വർഷംമുമ്പ് കാഷ്മീരിനെക്കുറിച്ച്‌ നടത്തിയ പരാമർശത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തിയിരിക്കുമ്പോഴാണ് ധീരമായ നിലപാടിനുള്ള പെൻ പിന്‍റർ സമ്മാനം അരുന്ധതിക്കു ലഭിക്കുന്നത്.  

Read More

51 വെട്ടിന് ഇരയാകാൻ ഇനിയാരെയും വിട്ടുകൊടുക്കില്ല, കോൺഗ്രസ് സംരക്ഷണമൊരുക്കും; കൊലയാളികൾക്ക് എല്ലാ പിൻതുണയും നൽകുന്നത് സിപിഎമ്മാണെന്ന് കെ. സുധാകരൻ

തിരുവനന്തപുരം:  ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോണ്‍ഗ്രസ് സംരക്ഷണം  ഒരുക്കുമെന്ന് കെ പിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. മുഖ്യമന്ത്രിയും, പാർട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. പാർട്ടിയിൽ ഉയർന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അവർക്കു സംരക്ഷണം നൽകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടി.പി. ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുന്പും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്നു കുലംകുത്തിയെന്നു വിളിച്ചു ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്.  ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, സിജിത്ത്, ട്രൗസർ മനോജ് എന്നിവർക്ക് ശിക്ഷയിളവു നല്കാൻ നടത്തിയ…

Read More

ഗുരുവായൂർ അമ്പലനടയിൽ മീരയുടെ കഴുത്തിൽ താലി ചാർത്തി ശ്രീജു; വൈറലായി ചിത്രങ്ങൾ

ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍റെ കഴുത്തിൽ താലി ചാർത്തി ശ്രീജു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്കിൽ പങ്കെടുത്തത്. ലണ്ടനില്‍ അക്കൗണ്ടന്‍റാണ് ശ്രീജു. കൊച്ചി എളമക്കര സ്വദേശിനിയാണ് മീരാ നന്ദൻ. മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് മീരയെ പരിചയപ്പെടുത്തിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ മീര തിളങ്ങിയിരുന്നു.

Read More