“താഴ് വാരങ്ങള്‍ പാടുമ്പോൾ…ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു ….” റീല്‍സ് അടിപൊളി; വൻ പിന്തുണ, സർഗാത്മകമെന്ന് മന്ത്രിയും

തിരുവല്ല നഗരസഭയിലെ ഒമ്പത് ജീവനക്കാര്‍ തങ്ങളുടെ സര്‍ഗാത്മകതയെ ഒന്നു പൊലിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ ഇതേ താളം ഏറ്റെടുത്ത് വീണ്ടും റീല്‍സുകള്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കുന്ന റീല്‍സ് തന്നെയാണ് നഗരസഭ വനക്കാരുടേതായി പുറത്തുവന്നത്. “താഴ് വാരങ്ങള്‍ പാടുന്പോൾ…ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു ….” എന്ന പാട്ടിനൊപ്പം താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികള്‍ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ പകര്‍ത്തിയ റീല്‍സിന് സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു വന്‍പ്രതികരണമാണ് ലഭിച്ചത്. വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ചിത്രങ്ങളാണ് റീലില്‍ ഉള്ളത്. ഓഫീസിലെ ജീവനക്കാരുടെ കൈയിലൂടെ ഫയല്‍ കൈമാറി പാട്ടിന്‍റെ വരികള്‍ക്കനുസരിച്ച് ഓഫീസിന്‍റെ ഓരോ ഭാഗത്തെയും ജീവനക്കാര്‍ താളംപിടിച്ച് പാട്ടുപാടി വീഡിയോയുടെ ഭാഗമാകുന്ന ദൃശ്യം പകര്‍ത്തുന്ന സമയത്ത് ഓഫീസില്‍ ആള്‍ത്തിരക്കുമില്ല. ഇതേ ചുവടിലും താളത്തിലുമൊക്കെ പോലീസുകാരുടേതായി ഒരു റീല്‍ സമൂഹമാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു.…

Read More

ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകു; മുഖ്യമന്ത്രി രാജാവല്ലെന്ന് വി.ഡി. സതീശൻ; താൻ ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസാണ് മുഖ്യമന്ത്രി എസ്എഫ്ഐക്ക് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിങ്ങൾ ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകുവെന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രി രാജാവാണെന്ന് കരുതി. എന്നാൽ മുഖ്യമന്ത്രി രാജാവല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.നവകേരള സദസിലെ പ്രതിഷേധക്കാരെ ആക്രമിച്ചവർ രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം നിങ്ങൾ തിരുത്തില്ലെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസ് ഉൾപ്പെടെ എസ്എഫ്ഐ ആക്രമിച്ചു, അധ്യാപകരെയും വിദ്യാർഥികളെയും എല്ലാവരെയും ആക്രമിക്കുന്ന പ്രവണതയാണ് എസ്എഫ്ഐക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്എഫ്ഐ ഉള്ള എല്ലാ ക്യാന്പസുകളിലും അവർക്ക് ഇടിമുറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ജനങ്ങളുടെ ദാസനാണെന്നും രാജാവല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തിനുള്ള മറുപടിയായി സഭയിൽ പറഞ്ഞു.

Read More

കാമ്പസുകളിൽ കൊല്ലപ്പെട്ടത് 35 എസ്എഫ്ഐ പ്രവർത്തകർ; കെഎസ്‌യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോ? ഡിവൈഎഫ്ഐക്കാർ ചെയ്തത് രക്ഷപ്രവർത്തനം തന്നെയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാമ്പസുകളിൽ സംഘർഷം ഉണ്ടാകുന്പോൾ ഒരു വിദ്യാർഥി പ്രസ്ഥാനത്തെ താറടിച്ച് കാണിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 35 എസ്എഫ്ഐ പ്രവർത്തകർ കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെഎസ് യു നടത്തിയ അക്രമങ്ങളെ ചെറുത്താണ് എസ്എഫ്ഐ വളർന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന ശൈലിയാണ് എസ്എഫ്ഐക്ക് ഉള്ളതെന്നും മുഖ്യമന്ത്രി. നവകേരള സദസ്‌സിൽ ബസിന് നേരെ പാഞ്ഞടുത്തവരെ രക്ഷിക്കുന്ന രക്ഷാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു.

Read More

കാണേണ്ട ആനക്കാഴ്ച…! ഒരുമിച്ച് പുഴ നീന്തി നൂറിലേറെ ആനകൾ; വൈറലായി വീഡിയോ

നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി അനായാസം നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ ആനക്കൂട്ടങ്ങളിൽ അഞ്ച് മുതല്‍ 15 വരെ അംഗങ്ങളെവരെയാണു കാണാറുള്ളതെങ്കിൽ പുഴ കടക്കാൻ വന്ന കൂട്ടത്തിൽ ചെറുതും വലുതുമായ നൂറിലേറെ ആനകൾ ഉണ്ടായിരുന്നു. ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രാഫര്‍ സച്ചിന്‍ ഭരാലി പകർത്തിയ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ നിമതിഘട്ടിലാണ് ഈ അത്യപൂർവ കാഴ്ച ദൃശ്യമായത്. ബ്രഹ്മപുത്ര നദിക്കു കുറുകെ ആനക്കൂട്ടം അസ്വദിച്ചു നീന്തുകയായിരുന്നു. ആനകള്‍ക്കു നീന്താനറിയുമോ എന്ന സംശയം ഇതിന്‍റെ വീഡിയോ കണ്ടാൽ അതോടെ തീരും. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്മപുത്ര പിന്നിലല്ല.‌ സച്ചിന്‍ ഭരാലി പകർത്തിയ ആനക്കൂട്ട നീരാട്ടിന്‍റെ വീഡിയോ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുധാ രാമന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.…

Read More

മിനി ഗോൾഫ്: കേരളം ചാന്പ്യൻ

  തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒന്പതാമതു ദേശീയ ജൂണിയർ മിനി ഗോൾഫ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു സുവർണ നേട്ടം. ആണ്‍കുട്ടികളുടെ നോക്കൗട്ട് വിഭാഗത്തിൽ കേരളം ഒന്പതു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാന്പ്യൻഷിപ് നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടി റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ആരോണ്‍, ശ്രേയസ്, അഭിഷേക്, അശ്വിൻ, ശ്രീശാന്ത്, അഭിമന്യു, അനഘ, ബി. കൃഷ്ണ, ഭദ്ര ആർ. പിള്ള, വേദശ്രീ എന്നിവർ മെഡലുകൾ നേടി.

Read More

ലോകകപ്പുമായി രോഹിത്തും സംഘവും  പറന്നിറങ്ങി; മുംബൈയിൽ വിജയാഘോഷം

ന്യൂഡൽഹി: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പുമായി ഇന്ത്യൻ ടീമംഗങ്ങൾ ജന്മനാട്ടിലെത്തി. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീം ബാർബഡോസിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. രാവിലെ ഡൽഹിയിലെത്തിയ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  കണ്ടു. അതിനുശേഷം വിജയാഘോഷങ്ങൾക്കായി മുംബൈയിലേക്ക് പറക്കുന്ന ടീം മുംബൈ മുതൽ വാങ്കഡെ സ്റ്റേഡിയംവരെ വിജയാഘോഷ പ്രകടനം നടത്തും.

Read More

മരുന്ന് വാങ്ങാൻ പോലും കൈയിൽ പണമില്ല;  സംഭരിച്ച നെല്ലിന്‍റെ പണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്‍റെ നിരാഹാര സമരം

തിരുവനന്തപുരം: സപൈക്ലോ സംഭരിച്ച നെല്ലിന്‍റെ പണം കേരളത്തിലെ എല്ലാ കർഷകർക്കും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്‍റെ നിരാഹാര സമരം. കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാമാണ് സമരം നടത്തുന്നത്. കഴിഞ്ഞ ചൊവാഴ്ച 11 മുതൽ സജി നിരാഹാരം ആരംഭിച്ചു. കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നു സജി പറഞ്ഞു. രണ്ടു മാസമായി പണം കിട്ടാത്തതിനാൽ മരുന്നുമേടിക്കാൻ പോലും സാധിക്കുന്നില്ല. കേരളത്തിലെ സാധാരണക്കാരായ എല്ലാ കർഷകരുടെയും സ്ഥിതി ഇങ്ങനെയാണെന്നും സർക്കാർ അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും സജി പറഞ്ഞു.

Read More

കാവിയിൽ നിന്ന് മഞ്ഞയിലേക്ക്; അയോധ്യയിലെ പൂജാരിമാർ ഇനി മുതൽ മഞ്ഞ വസ്ത്രം ധരിക്കണം, ഫോൺ ഉപയോഗിക്കുന്നതിലും വിലക്ക്

അയോധ്യയിലെ പൂജാരിമാരുടെ വസ്ത്രം കാവി നിറത്തിൽ നിന്നും മഞ്ഞ നിറത്തിലേക്ക് മാറ്റി. ക്ഷേത്രം ട്രസ്റ്റ് പൂജാരിമാർക്കായി പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് ഡ്രസ് കോഡും ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് കാവി നിറത്തിലുള്ള കുർത്തിയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ഇനി ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറും. ഫോൺ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്ന് പൂജാരിമാരെ വിലക്കിക്കൊണ്ടുള്ള നിർദേശം പുറത്തുവിട്ടത്. രാമക്ഷേത്രത്തിൽ പ്രധാനമായും ഒരു പൂജാരിയും ഇദ്ദേഹത്തിന് സഹായികളായി നാല് പൂജാരിമാരുമാണ് ഉള്ളത്. പുലർച്ചെ 3.30 മുതൽ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യേണ്ടതെന്നാണ് ട്രസ്റ്റിന്‍റെ നിർദേശം.

Read More

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ന്യൂസിലാന്‍റിൽ കൊണ്ടുപോയി; വിദേശത്ത് എത്തിയപ്പോൾ ജോലി പേപ്പർ കമ്പനിയിൽ; വീട്ടമ്മയുടെ പരാതിയൽ തട്ടിപ്പുകാരൻ  ജോൺസൺ പോലീസ് പിടിയിൽ

വാഴൂർ: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കൈയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വാഴൂർ കൊടുങ്ങൂർ മാളികപ്പറമ്പിൽ ജോൺസൺ എം. ചാക്കോ (30) യെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽനിന്നു യുവാവിന്‍റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കൈയിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വീസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് സാധിച്ചില്ല. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തിയശേഷം ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി…

Read More

‘വിമാനം വൈകാനുള്ള കാരണം’: ഇൻഡിഗോ വിമാനത്തിൽ നൃത്തം ചെയ്യുന്ന റീലുമായി യാത്രക്കാരി; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

പൊതു സ്ഥലങ്ങളിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ ചിത്രീകരിക്കുന്നതും പങ്കിടുന്നതും ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും തിരക്കേറിയ സ്ഥലങ്ങളാണ് വീഡിയോ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ശ്രദ്ധിക്കപ്പെടുവാൻ വേണ്ടിയാണ് ഇക്കൂട്ടർ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ അവസാനത്തേത് ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള വീഡിയോയാണ്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരിയാണ് മറ്റ് യാത്രക്കാരുടെ ഇടയിൽവച്ച് റീൽ ചിത്രീകരിച്ചത്.  യാത്രക്കാരിൽ ചിലർ ഈ സ്ത്രീയുടെ നൃത്തം ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുമ്പോൾ മറ്റ് ചിലരാകട്ടെ പരസ്പരം ഞെട്ടലോടെ നോക്കുകയും ചെയ്യുന്നുണ്ട്. സൽമ ഷെയ്ഖ് എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. തമിഴ് ആക്ഷൻ ചിത്രമായ ബാഷയിലെ ജനപ്രിയ തമിഴ് ഗാനമായ സ്റ്റൈൽ സ്‌റ്റൈലിൽ എന്ന ഗാനത്തിനാണ് അവർ നൃത്തം ചെയ്യുന്നത്. 2 ദശലക്ഷത്തോളം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക്…

Read More