പ്രഭാസുമായി അടുപ്പത്തിലോ? അതോ പിആർ വർക്കോ?

പ്രഭാസിന്‍റെ പുതിയ സിനിമ കൽക്കി 2898 എഡിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര കൽക്കിയിൽ അണിനിരന്നിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്ന പ്രഭാസിന് കൽ‌ക്കിയുടെ വിജയം നൽകുന്ന ആശ്വാസം ചെറുതല്ല. കൽക്കിയിൽ പ്രഭാസിനൊപ്പം ബോളിവുഡ് നടി ദിഷ പഠാണിയും ഒരു ചെറിയ വേഷം ചെയ്തിരുന്നു. റോക്സി എന്ന കഥാപാത്രത്തെയാണ് ദിഷ സിനിമയിൽ അവതരിപ്പിച്ചത്. ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് ദിഷയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ കൽക്കി റിലീസ് ചെയ്തതിന് പിന്നാലെ ദിഷയുടെ കൈയിൽ കാണുന്ന പുതിയ ടാറ്റൂവാണ് ആരാധക ശ്രദ്ധ നേടുന്നത്. പിഡി എന്ന രണ്ടക്ഷരങ്ങളാണ് ദിഷയുടെ പുതിയ ടാറ്റൂ. ടാറ്റൂവിന് പിന്നിലെ രഹസ്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയുടെ ആരാധകർ. പ്രഭാസിനെയാണ് ഈ രണ്ടക്ഷരം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.…

Read More

പാലിന് ഇനി പഞ്ഞമില്ല; തിരുവഞ്ചൂരിൽ ഇനി 24 മണിക്കൂറും പാൽ

തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എടിഎം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എടിഎം സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാല്‍ ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്പനയ്ക്കു സജ്ജമാക്കുന്നത്. 200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല്‍ നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്‍പാല്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സംഘം അങ്കണത്തില്‍ രാവിലെ 9.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രഫ. എം.കെ. രാധാകൃഷ്ണന്‍ ആദ്യ പാല്‍വില്പന സ്വീകരണവും റീചാര്‍ജ് കാര്‍ഡ് വില്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിബു ജോണും നിര്‍വഹിക്കും. പാമ്പാടി ബ്ലോക്ക്…

Read More

ഒരുക്കങ്ങൾ പൂർത്തിയാകുന്നു; വിഴിഞ്ഞത്ത് 12ന് ആദ്യകപ്പലെത്തും

വിഴിഞ്ഞം: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നു. കണ്ടെയ്നറുകളുമായ ആദ്യ കൂറ്റൻകപ്പൽ തീരത്തടുക്കാൻ ഇനി ഒരാഴ്ച മാത്രം.12ന് ഉച്ചയ്ക്കുശേഷം ആദ്യമായി എത്തുന്ന ചരക്കുകപ്പലിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിനെ ബർത്തിൽ അടുപ്പിക്കാൻ നിയോഗിക്കപ്പെട്ട നാല് ടഗ്ഗുകളും തയാറായ‌ി. ചൈനയിൽനിന്നു കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനയും ഏതാണ്ട് പൂർത്തിയായി. അന്താരാഷ്ട്ര തുറമുഖത്തിനാവശ്യമായ 800 മീറ്റർ ബർത്തും സുരക്ഷയ്ക്കായുള്ള മൂന്നു കിലോമീറ്റർ പുലിമുട്ടും പൂർത്തിയാക്കിയാണ് ഒരു തലമുറയുടെ സ്വപ്നസാക്ഷാത്കാരത്തിനായി അധികൃതരുടെ കാത്തിരിപ്പ്. ചൈനയിൽനിന്നു ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെൻഹുവാ -15ന് നൽകിയതിന് സമാനമായ വരവേൽപ്പാകും അധികൃതർ ചരക്കുകപ്പലിനും നൽകുക. ക്രെയിനുമായി ഷെൻഹുവ തീരത്തടുത്തതും കൂറ്റൻ കപ്പലുകൾ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തിയും ലോക ഭൂപടത്തിൽ ഇടം നേടിയ വിഴിഞ്ഞത്തിന് ഒരു പൊൻതൂവൽ ചാർത്തലാകും 12ന് നടക്കുന്ന…

Read More

പല്ല് നിരതെറ്റൽ; പ്രതിരോധമാണു പ്രധാനം

പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം പരിശോധനകളാണ്. പല്ല് മുളയ്ക്കുമ്പോൾ തന്നെ…കുട്ടികളിൽ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച് പോടുകൾക്കുള്ള പ്രതിരോധ ചികിത്സയായ പിറ്റ് ആൻഡ് ഫിഷർ സീലെന്‍റ് നടത്തണം. 1പല്ലു പറിയേണ്ട കൃത്യമായ സമയത്തല്ലാതെ പല്ല്പറിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.  2ആവശ്യമായ ചികിത്സകൾ ചെയ്ത് പാൽപല്ലുകളെ നിലനിർത്തണം.                  വിരൽകുടി നീണ്ടുനിന്നാൽദീർഘകാലം നിലനിൽക്കുന്ന വിരൽ കൂടി, വായിൽ കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ എന്നീ ശീലങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ നൽകി നിർത്തലാക്കുക. മയോ ഫങ്ഷണൽഅപ്ലയൻസുകൾ ആറു വയസിനും 12 വയസിനും ഇടയിലായി മോണയുടെയും എല്ലിന്‍റെയും വളർച്ച ക്രമീകരിക്കാനുള്ള വിവിധതരത്തിലുള്ള മയോ ഫങ്ഷണൽ അപ്ലയൻസുകൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്താൽ 12 വയസിനു ശേഷം…

Read More

ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്തതിന് വീട്ടിൽ കയറി ഭീഷണി; നീക്കം ചെയ്തില്ലങ്കിൽ കൊന്നു കളയുമെന്ന് ഗുണ്ടകൾ

ഉളിക്കൽ: ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്തതിന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ തേർമല സ്വദേശി പയ്യൻ വീട്ടിൽ നാരായണന്‍റെ പരാതി പ്രകാരം ഷാജു, കോമള, ഉഷാദ്, സണ്ണി എന്നിവർക്കെതിരേയും കണ്ടാൽ അറിയുന്ന ഇരുപതോളം പേർക്കെതിരേയും ഉളിക്കൽ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 7.30 ഓടെ പ്രതികൾ നാലുപേരും മറ്റുള്ളവരും പരാതിക്കാരന്‍റെ വീട്ടിലെത്തി മകൻ ഇൻസ്റ്റയിൽ‌ പോസ്റ്റ് ചെയ്ത റീൽ പിൻവലിച്ചില്ലെങ്കിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം മരിച്ച സിപിഎം നേതാവിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് അപകീർത്തി പരത്തുന്ന രീതിയിൽ പോസ്റ്റ് ഇട്ടതാണ് പ്രശ്നത്തിന് കാരണം. എന്നാൽ, മകന്‍റെ ഇൻസ്റ്റാഗ്രാമിൽ ഗണേശ ഉത്സവത്തോട് അനുബന്ധിച്ച പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിലെ ചില ഭാഗങ്ങൾ മാത്രം സ്ക്രീൻ ഷോട്ട് എടുത്ത് മകന്‍റെ ഫോട്ടോ വച്ച് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.

Read More

ഏഴു വര്‍ഷത്തെ ബന്ധം മതിയാക്കിയ കാമുകിയെ വെടിവച്ചശേഷം യുവാവ് ജീവനൊടുക്കി

കോൽക്കത്ത: ഏഴു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച പങ്കാളിക്കുനേരേ വെടിയുതിർത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ പകൽ സമയത്തായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരനായ രാകേഷ് കുമാർ ഷായാണു മരിച്ചത്. ഇതേ നാട്ടുകാരിയായ പങ്കാളി നിക്കു കുമാരി ദുബെയ്ക്കു വെടിയേറ്റു. ബുധനാഴ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണു കോൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്. വൈകിട്ട് നാലരയോടെ അവരുടെ മുറിയിൽനിന്നു വെടിയൊച്ച മുഴങ്ങി. രാകേഷ് തന്‍റെ കാലിൽ വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. താമസിയാതെ മരണം സംഭവിച്ചു. നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളം നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്നു…

Read More

പത്തരമാറ്റിന്‍റെ തട്ടിപ്പ്… സ്വർണം നൽകാമെന്നു വിശ്വസിപ്പിച്ച്  ജ്വല്ലറി  ഉടമയിൽ നിന്ന്  10 ലക്ഷം രൂപ തട്ടിച്ചു; റഹിയാനത്തും കൂട്ടാളികളും പോലീസ് പിടിയിൽ

പഴയങ്ങാടി: ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങി ജ്വല്ലറി ഉടമയെ കബളിപ്പിച്ച നാലു പേരെ കണ്ണപുരം പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ റഹിയാനത്ത് (33), ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ. നഗറിലെ റസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്ഐ റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്. ചെറുകുന്ന് അർബൻ ബാങ്കിൽ പ്രതികൾ പണയം വെച്ച സ്വർണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമ കല്യാശേരി ദാറുമൽ മുസ്‌ലിം എൽപി സ്കൂളിന് സമീപത്തെ ടി.വി. ല ക്ഷ്മണനെയാണ് 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സ്വർണാഭരണങ്ങൾ നൽകാതെ പ്രതികൾ വഞ്ചിച്ചത്. പുതിയങ്ങാടിയിലെ മുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് സ്വർണം തരാമെന്ന് പരാതിക്കാരനെ അറിയിച്ചത്. തുടർന്ന് പഴയങ്ങാടിയിൽ വച്ച് പരാതിക്കാരനിൽ…

Read More

വായുമലിനീകരണം; 10 ഇന്ത്യൻ നഗരങ്ങളിൾ ഒരുവർഷം മരിക്കുന്നത് 33,000 പേർ

ന്യൂഡൽഹി: വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി ഒരു വർഷം മരിക്കുന്നത് 33,000ലേറെ പേരെന്നു പഠനറിപ്പോർട്ട്. മാരകരോഗങ്ങൾക്ക് അടിപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണം. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലും ഡൽഹിയിലാണു രേഖപ്പെടുത്തിയത്. 12,000ഓളം മരണങ്ങൾ ഇവിടെ മാത്രമുണ്ടായി. ബംഗളൂരുവിൽ 2,100, ചെന്നൈയിൽ 2,900, കോൽക്കത്തയിൽ 4,700, മുംബൈയിൽ 5,100 എന്നിങ്ങനെയാണു മരണക്കണക്ക്. അശോക യൂണിവേഴ്സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെന്‍റർ, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്.

Read More

‘റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും’; എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് വ്യക്തവും ശക്തവുമായി ഉന്നയിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇരുവരും സംസാരിച്ചത്. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർ തിരിച്ചു വന്നാലേ സാഹചര്യം മുഴുവനായി അറിയൂ. എന്നാൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഒരു യുദ്ധമേഖലയിൽ മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ ഉള്ളത് അംഗീകരിക്കാനാകില്ല. ഇന്ത്യൻ പൗരന്മാർക്കു കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും മടങ്ങാൻ വേഗത്തിൽ വഴി കണ്ടെത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോടു പറഞ്ഞു.

Read More

അന്വേഷണ ഏജൻ‌സികളെ ഉപയോഗിച്ച് ബിജെപി ആരെയും ദ്രോഹിക്കില്ല; ശിവരാജ് സിംഗ് ചൗഹാൻ

റാഞ്ചി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി ആരെയും ദ്രോഹിക്കില്ലെന്ന് കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പ്രസ്താവനയ്‌ക്കു മറുപടി പറയുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ. ചമ്പായി സോറനെ ഏതനും ദിവസത്തേക്ക് മുഖ്യമന്ത്രിയായി നിയമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച അദ്ദേഹത്തെ ദ്രോഹിക്കുകയാണ്. കുറച്ചു ദിവസം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു. ഒരു കുടുംബം മാത്രം ഭരിക്കാൻ അവർ ആഗ്രഹിക്കുകയാണെന്നും ഹേമന്ത് സോറനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നാം തവണയും അധികാരമേറ്റ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ജൂലൈ എട്ടിന് വിശ്വാസ വോട്ട് തേടും.

Read More