കുട്ടിയുടെ ആയുധ ബോധമൊന്നെനിക്ക് പരിശോധിക്കണം; ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വരും; കോട്ടപ്പള്ളി പ്രഭാകരന്‍ 2.0; ശ്രദ്ധേയമായി ബിജിഎംഐയുടെ പരസ്യചിത്രം

കോട്ടപ്പള്ളി പ്രഭാകരന് ഇത്തവണ നിരാശനാകേണ്ടിവന്നില്ല, എതിരാളികളോട് തോളോടു തോള്‍ ചേര്‍ന്നുനിന്നു പോരാടാനും വെടിയുണ്ടകള്‍ക്ക് വിരിമാറി കാട്ടിക്കൊടുക്കാനും പ്രതിശ്രുത വധു തയാറാണ്. മലയാളികളെ മൂന്നു പതിറ്റാണ്ടിലേറെയായി കുടുകുടെച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സന്ദേശം’ സിനിമയിലെ പെണ്ണുകാണലിന് ഒരു ന്യൂജന്‍ വേര്‍ഷന്‍ വരികയാണ് പ്രശസ്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലയര്‍ ഗെയിം ആയ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) മലയാളത്തിലെ ആദ്യ പരസ്യചിത്രത്തിലൂടെ. ഗെയിമിന്‍റെ ഫീച്ചേഴ്‌സുമായി ബന്ധപ്പെടുത്തി രസകരമായി അവതരിപ്പിക്കുന്ന പരസ്യചിത്രം സംവിധാനം ചെയ്തത് സന്ദേശത്തിന്‍റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അനൂപ് സത്യനാണെങ്കില്‍ കോട്ടപ്പള്ളി 2.0 ആയി സ്ക്രീനിലെത്തുന്നത് സാക്ഷാല്‍ കോട്ടപ്പള്ളിയായി വേഷമിട്ട ശ്രീനിവാസന്‍റെ മകന്‍ ധ്യാന്‍ ആണ് എന്നതും പരസ്യചിത്രത്തിന് കൗതുകം വര്‍ധിപ്പിക്കുന്നു. സിനിമയില്‍ ഉപയോഗിച്ച അതേതരത്തിലുള്ള വസ്ത്രാലങ്കാരവും ലൊക്കേഷന്‍ സെറ്റിംഗുകളുമാണ് പരസ്യത്തിലും ഉപയോഗിച്ചിട്ടുള്ളത്. ഷോക്കേസിലെ ശില്‍പങ്ങള്‍ ഉള്‍പ്പെടെ സകലതും സ്ഥാനം മാറാതെ അവിടെത്തന്നെയുണ്ട്. സംഭാഷണങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പകരം ഗെയിമിംഗിലെ…

Read More

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പിടിപ്പുകേടുമൂലം നാണക്കേടായി നില്‍ക്കുന്ന ഉരുക്ക് റൗണ്ടുകള്‍; ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍

കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ആകാശപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ് എന്നിവര്‍ ഉപവാസ സമരത്തെ അഭിസംബോധ ചെയ്തു പ്രസംഗിച്ചു. വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളത്തില്‍ ആന്‍റോ ആന്‍റണി എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ഉപവാസ സമരത്തിനിടിയില്‍ തന്നെ സുരക്ഷാ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തും.…

Read More

ആകാശപാത എന്നുമുണരുമിടമായോ; ആകാശപാതയ്ക്ക് ചുവട്ടില്‍ പടവലത്തൈ നട്ട് യൂത്ത് ഫ്രണ്ട് -എം പ്രതിഷേധം

കോട്ടയം: വിവാദ ആകാശപാതയ്ക്ക് ചുവട്ടില്‍ പടവലത്തെ നട്ട് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇരുമ്പ് പടവലപ്പന്തല്‍ പോലെയാണ് നഗര ഹൃദയത്തില്‍ ഈ നിര്‍മിതി ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ആക്ഷേപിച്ചാണ് പടവലത്തെ നട്ടത്. നിയമപരമായും സാങ്കേതികമായും ഒരു കാരണവശാലും പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കോട്ടയം പട്ടണത്തിലെ ആകാശപാത അപകടപാതയായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്‍റ് ചാക്കോയുടെ നേതൃത്വത്തില്‍ സാജന്‍ തൊടുക, മാലേത്ത് പ്രതാപചന്ദ്രന്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ചാര്‍ളി ഐസക്, സുനില്‍ പയ്യപ്പള്ളി, മിഥിലാജ് മുഹമ്മദ്, റെനീഷ് കാരിമറ്റം, ജോ ജോസേഫ്, പിക്കു ഫിലിപ്പ് മാത്യു, രൂപേഷ് എബ്രഹാം, ജീന്‍സ് കുര്യന്‍, ബിബിന്‍ വെട്ടിയാനി, തോമസ്‌കുട്ടി വരിക്കയില്‍, ഷാനോ വൈക്കം, ലിജുമോന്‍ ജോസഫ്,…

Read More

വിലക്കയറ്റം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി; വിലവിവര പട്ടിക ഇല്ലാത്ത കടകൾക്ക് താക്കീത് നൽകി

ചേർത്തല: അമിത വിലക്കയറ്റത്തെ തുടർന്ന് ചേർത്തല മുട്ടം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് ആന്‍റ് സേഫ്ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് നഗരത്തിൽ പരിശോധന നടത്തിയത്. ചേർത്തല മുട്ടം മാർക്കറ്റിലെയും വടക്കേ അങ്ങാടിയിലുമുള്ള ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, പഴം-പച്ചക്കറി, വിവിധ സ്റ്റോറുകൾ തുടങ്ങി 22 സ്ഥാപനങ്ങളിലാണ് പരിശോധ നടത്തിയത്. വിലവിവര പട്ടിക ഇല്ലാത്ത കടകൾക്ക് താക്കീത് നൽകി. അടുത്ത ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ വി.സുരേഷ്, ഫുഡ് ആന്‍റ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മഹേഷ് ബാബു, ഇൻസ്പെക്ടിംഗ് അസിസ്റ്റന്‍റ് അജി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിജില കുമാരി, ജിനി, കെ.ജി ശാന്ത എന്നിവര്‍ പങ്കെടുത്തു.

Read More

വെട്ടിലായി സിപിഎം; കാപ്പ ചുമത്തിയ ആള്‍ക്കും പാര്‍ട്ടി അംഗത്വം

പത്തനംതിട്ട: ക്രിമിനല്‍ കേസുകളിലെ പ്രതിയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ച് സിപിഎം വെട്ടിലായി. കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്ന മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ സിപിഎം സമ്മേളനവേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെയും മന്ത്രി വീണാ ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ശരണ്‍ ചന്ദ്രനും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ശരണ്‍ ചന്ദ്രനെതിരേ കാപ്പ ചുമത്തിയിരുന്നു. എന്നാല്‍, നാടു കടത്തിയില്ല. പകരം കാപ്പ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനുശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക്…

Read More

നല്ല വറുത്തരച്ച പാമ്പിൻ കറി; പാചകവീഡിയോ പങ്കുവച്ച ഫുഡ് വ്ലേഗർ ഫിറോസ് ചുട്ടിപ്പാറയെ വിമർശിച്ച് സോഷ്യൽ മീഡിയ

പാമ്പിനെ കറിവയ്ക്കുന്ന വീഡിയോ പങ്കുവച്ച ഫുഡ് വ്ലേഗർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരേ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. യൂട്യൂബ് ചാനലിലൂടെ മയിൽ, മുതല, ഒട്ടകം എന്നിങ്ങനെയുള്ള നിരവധി പാചക പരീക്ഷണങ്ങൾ നടത്തി വൈറലായെങ്കിലും ഇത് അൽപം കടന്ന് പോയന്നാണ് പ്രേക്ഷകരുടെ വാദം. വീഡിയോ വിയറ്റ്നാമിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ജീവനുള്ള രണ്ട് പാമ്പുകളെ വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നും കറിവയ്ക്കാനായി വാങ്ങുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ ഫിറോസ് പറയുന്നുണ്ട്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് പാമ്പിനെ കൊന്ന് പാചകം ചെയ്യാനായി സഹായിക്കുന്നത്. വിയറ്റ്നാമിന്‍റെ തനതായ രീതിയിൽ പാമ്പിൻ കറി തയാറാക്കിയ ശേഷം അവിടെയുള്ളവർക്കും ഫിറോസ് കറി വിളമ്പി നൽകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ഫിറോസിനെ വിമർശിച്ച് കൊണ്ട് കമന്‍റിട്ടത്. ഇത് കണ്ട് അറപ്പ് വരുന്നൂ എന്നാണ്…

Read More

മഹാരാഷ്ട്രയിലെ സിഎസ്എംഎച്ച് ആശുപത്രിയിൽ ഒരുമാസം 21 ശിശുമരണം; മരിച്ചത് സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കെത്തിയ ശിശുക്കൾ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുക്കൾ മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും അതീവ ഗുരുതരമായ ഘട്ടത്തിലാണു കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടികളുടെ മരണത്തിനു കാരണം കുറഞ്ഞ ഭാരവും മാസം തികയാതെയുള്ള പ്രസവവുമാണെന്നു ചൈൽഡ് സ്‌പെഷലിസ്റ്റ് ഡോ. ജയേഷ് പനോട്ട് പറഞ്ഞു. അതേസമയം, ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓഗസ്റ്റിൽ, 24 മണിക്കൂറിനുള്ളിൽ 18 രോഗികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു.

Read More

കാക്കിയുടെ ബലവും, സാധാരണക്കാരന്‍റെ പുറവും; യുവാവിനെ മർദിച്ച പോലീസുകാർക്കെതിരേ അച്ചടക്ക നടപടിക്കു നിർദേശം

അന്പലപ്പുഴ; പോലീസിന് എന്തും ചെയ്യാമെന്ന് കരുതിയാല്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ഉണ്ടെന്നുള്ളതാണ് കഴിഞ്ഞ ദിവസത്തെ പോലീസ് കംപ്ലൈന്‍റ് അഥോറിറ്റിയുടെ വിധി‍ സൂചിപ്പിക്കുന്നത്. കാക്കിയുടെ ബലത്തില്‍ അകാരണമായി കൈകാര്യം ചെയ്യപ്പെട്ടതില്‍ മനംനൊന്ത് യുവാവ് നല്‍കിയ പരാതിയിലാണ് വിധി. ദേഹോപദ്രവം ഏല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കളരിക്കൽ വീട്ടിൽ മനോജിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് എസ്.ഐ ആയിരുന്ന എൻ. കെ രാജേഷ്, പ്രൊബഷൻ എസ്.ഐ യായിരുന്ന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് മനോജിനെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. 2017 ലാണ് സംഭവം. മനോജ്  മത്സ്യകൃഷി നടത്തിവരികയായിരുന്നു. ആലപ്പുഴയിലെ ഒരു കുളത്തില്‍ കൃഷി ചെയ്ത മീനുകളെ ബൈപ്പാസിലെ ക്വട്ടേഷന്‍ സംഘം പിടിക്കുന്നതായ വിവരം അറിഞ്ഞ് മനോജ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് എസ്.ഐ ആയിരുന്ന രാജേഷും സംഘവും എത്തി മാരകായുധങ്ങള്‍ ഉള്‍പ്പെടെ സംഘത്തെ…

Read More

നാട്ടികൃഷിയില്‍ നിന്ന് നാമ്പെടുത്ത നാടന്‍പാട്ടുമായി റംഷി പട്ടുവം

വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ്ക്കും അന്യമായിക്കൊണ്ടിരിക്കുമ്പോഴും തളിപ്പറമ്പ് പട്ടുവം കാവുങ്കലിലെ വയലുകളില്‍ നിന്നും ഗൃഹാതുരത്വമുണര്‍ത്തി നാട്ടിപ്പാട്ടുകളുയരുന്നു. കോരിച്ചൊരിയുന്ന മഴയിലും ഞാറ്റി നടുന്നതിനിടയില്‍ നാടന്‍പാട്ട് കലാകാരനായ റംഷി പട്ടുവവും മാതാവ് എം.പി. ഫാത്തിമയും നാട്ടിപ്പാട്ട് പാടുമ്പോള്‍ അത് കാര്‍ഷിക സമൃദ്ധി ലക്ഷ്യമാക്കിയിരുന്ന നാടിന്‍റെ ഗതകാല സ്മരണകളുടെ അലയൊലികളായി മാറുകയാണ്. പാടത്തെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ജീവിതപ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കാനോ ചിന്തിക്കാനോ നേരം ലഭിക്കാതെ ഒരുമയുടെ സന്തോഷത്തില്‍ കഴിയാനിടയാക്കിയിരുന്നതും ഇത്തരം വയലേലകളുടെ പാട്ടുകളാണ്. കാലം മാറിയപ്പോള്‍ കൃഷിയിറക്കാന്‍ അതിഥി തൊഴിലാളികളെത്തി. ഇതോടെ നാട്ടിപ്പാട്ടുകള്‍ കേള്‍ക്കാന്‍പോലും ഭാഗ്യമില്ലാത്തവരായി മാറി പുതുതലമുറ. ഇവിടെയാണ് ഈ അമ്മയും മകനും വ്യത്യസ്തമാകുന്നത്. ഈ വയലിലെ വിയര്‍പ്പിലും ഇവിടെ നിന്നുയര്‍ന്ന നാട്ടിപ്പാട്ടിലും നിന്നാണ് റംഷി പട്ടുവമെന്ന നാടന്‍പാട്ടുകാരന്‍റെ ജീവിതയാത്ര ആരംഭിക്കുന്നത്. നാടന്‍ പാട്ടുകാരനിലേക്കുള്ള വളര്‍ച്ച കാവുങ്കലിലെ ടി.അസൈനാറിന്‍റയും എം.പി.ഫാത്തിമയുടെയും മകനായ റംഷി വിദ്യാഭ്യാസത്തോടൊപ്പം തന്നെ രക്ഷിതാക്കളുടെ കൂടെ കൃഷിപ്പണിയും…

Read More

‘എന്‍റെ പേര് പെണ്ണ് എന്‍റെ വയസ് എട്ട്, സൂചികുത്താനിടമില്ലാത്ത ബസിലന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40’; മുറിവ് ഗാനം എന്‍റെ അനുഭവമാണ്; ഗായിക ഗൗരി ലക്ഷ്മി

മലയാളത്തിലെ പുതിയകാല ഗായികമാരില്‍ മുൻപന്തിയിൽ തന്നെ സ്ഥാനമുള്ള ഗായികയാണ് ഗൗരി ലക്ഷ്മി. സ്റ്റേജ് പെര്‍ഫോമര്‍ എന്ന തരത്തിലും ഗായിക എന്ന നിലയിലും യുവാക്കൾക്ക് ഹരമാണ് ഗൗരിയുടെ പാട്ടുകള്‍. ഇപ്പോഴിതാ ഗൗരി തന്‍റെ മുറിവ് എന്ന ആൽബത്തിലെ ആദ്യഭാഗം ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇതിനു പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനവും ട്രോളും ഗായികയെത്തേടിയെത്തി. മുറിവിലെ എന്‍റെ പേര് പെണ്ണ്! എന്‍റെ വയസ് എട്ട്, സൂചികുത്താനിടമില്ലാത്ത ബസിലന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40′. എന്ന് തുടങ്ങുന്ന വരികളാണ് വൈറലാകുന്നത്. എന്നാൽ തനിക്കെതിരേ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഗൗരി. ” മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത്…

Read More