മലബാറില്‍ മസ്തിഷ്‌ക ജ്വരം പിടിമുറുക്കുന്നു; ഒന്നരമാസത്തിനിടെ നാല് കേസുകള്‍, മൂന്ന് മരണം; പകച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി മസ്തിഷ്‌കജ്വരം പിടി മുറുക്കുന്നതായി സൂചന. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ നാലു കുട്ടികള്‍ക്കാണ് ഈ അപൂര്‍വ രോഗം പിടിപെട്ടത്. ഇതില്‍ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി. ഒരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ‌ രോഗം പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പകച്ചുനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നീന്തല്‍കുളത്തിലും പുഴയിലും കുളിച്ച കുട്ടികളാണ് രോഗത്തിനിരയായത്. രോഗബാധ തടയുന്നതിനു കാര്യമായ ബോധവല്‍കരണം പോലും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് ഏറ്റവുമൊടുവില്‍ മസ്തിഷ്‌കജ്വരം പിടിപെട്ടിട്ടുള്ളത്. ഈ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കിഴൂര്‍ കാട്ടുകുളത്തിലാണ് കുട്ടി കുളിച്ചത്. അതിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുള്ള ഫദ്‌വയാണ് ആദ്യം ഈ…

Read More

തമിഴകത്തെ മലയാളിത്തിളക്കം; ‘ആർകെ വെള്ളിമേഘം’ ജൂലൈ 12ന്

പൂർണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി പി.ജി. രാമചന്ദ്രൻ നിർമിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം വ്യത്യസ്തമായൊരു സൈക്കോത്രില്ലർ ചിത്രമാണ്. തമിഴിൽ പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്ന വിചിത്തിരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് ഗൗരീഷ്, സനഫർഗാന എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രത്തിൽ, ആക്ഷൻ ക്യൂൻ സുമി സെൻ ശക്തമായ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ എത്തുന്നു. രൂപേഷ് വരൻ ബാബു, സുനിൽ അരവിന്ദ്, ആതിര മുരളി ,ലിമിയ, സ്നേഹചന്ദ്രൻ,ശ്രുതി കുഞ്ഞുമോൻ, ചാർമിള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഥ -യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം-കോവൈ…

Read More

‘പെട്രോളിയം മന്ത്രിക്കൊപ്പം ഒരു ആകാശയാത്ര’; ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു; റഹ്മാൻ

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ റഹ്‌മാൻ. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിക്കൊപ്പം സഞ്ചരിച്ചു. സിനിമയെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലി. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നന്മ മാത്രം പ്രാർഥിക്കുന്നു. പ്രിയ സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ, എന്ന കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചത്.

Read More

ഇതാണെന്‍റെ മാതൃഭാഷയായ കൊടവാ; മാതൃഭാഷയെക്കുറിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് രശ്മിക മന്ദാന. പുതിയ ചിത്രങ്ങളുടെ തിരക്കുകൾക്കിടെ സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. കർണാടകയിലെ കുടകിലെ കൊടവാ ടക്ക് ആണ് താൻ ജീവിതത്തിൽ ഇന്നുവരെ സംസാരിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്‍റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്. ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്‍റെ മാതൃഭാഷയായ കൊടവാ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ മനോഹരമായ ഭാഷയാണിത്. ഈ ഭാഷ അറിയാമെങ്കിൽ അല്ലെങ്കിൽ ഇതറിയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ കൊടവാ ഭാഷ നിങ്ങൾക്ക് മനസിലാവൂ – രശ്മിക വീഡിയോയിൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. കൂട്ടത്തിൽ ചിലർ ഭാഷയേതെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റുചിലർ ഒന്നും മനസിലായില്ലെന്ന് പറഞ്ഞു. കൂർഗ് ഭാഷയുടെ മനോഹാരിതയെക്കുറിച്ച്…

Read More

കൊച്ചിയില്‍ സെക്‌സ് ട്രേഡിന് കോളജ് വിദ്യാര്‍ഥിനികള്‍; മണിക്കൂറിന് ഈടാക്കുന്നത് 12,000 രൂപയ്ക്കു മുകളില്‍; ശരീര വില്പന ആഡംബര ജീവിതം നയിക്കാന്‍

കൊച്ചി: ആഡംബര ജീവിതം നയിക്കാനായി കൊച്ചിയില്‍ ശരീരം വില്‍ക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതരജില്ലകളില്‍നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് സ്വന്തം ശരീരം വില്‍ക്കാൻ തയാറാകുന്നത്. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവരില്‍ ഏറെയും. അബദ്ധത്തിൽ ഇതിൽ അകപ്പെട്ടുപോയ ചില വിദ്യാര്‍ഥിനികളാണ് ഇക്കാര്യം രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്‌സ് ട്രേഡ് നടക്കുന്നത്. മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണെന്നും പറയുന്നു. പെണ്‍കുട്ടികളുടെ വില്പനയ്ക്കായി പ്രത്യേക ഡേറ്റിംഗ് ആപ്പുകളുണ്ട്. സ്പാകളിലെ ഏജന്‍റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്‌സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്‌സാപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്. കുട്ടിയെ ഇഷ്ടമായാല്‍ മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളിലായി ഡീല്‍ ഉറപ്പിക്കും.…

Read More

അസമിൽ വെള്ളപ്പൊക്കം രൂക്ഷം; രക്ഷാപ്രവർത്തകരുടെ ബോട്ടിൽ യുവതിക്ക് സുഖപ്രസവം

അസമിൽ വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെത്തുടർന്നു ജഹനാര ബീഗം എന്ന യുവതിയെ സമീപത്തെ പ്രൈമറി ഹെൽത്ത് സെന്‍ററിലേക്ക് ബോട്ടിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഭർത്താവും മെഡിക്കൽ സംഘവും ബോട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു. യുവതിയെയും നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാർഗാവ് പിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്നു 39,338 പേരാണ് അസമിൽ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവരിൽ 285 പേർ ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ആണ്. മോറിഗാവ് ജില്ലയിൽ ഇതുവരെ 58,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 29 ജില്ലകളിലായി 22 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 62 ആയി. മൂന്ന് പേരെ കാണാതായി. അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിൽനിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പറഞ്ഞു.

Read More

‘കേരളീയ സമൂഹത്തിന്‍റെ അപചയത്തിന്‍റെ ദൃഷ്ടാന്തമാണ് കൂടോത്രത്തിൽ വിശ്വസിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കൾ’; കെ. കെ. ഷൈലജ

കണ്ണൂർ: കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്‍റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെ. കെ. ഷൈലജ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു എന്ന് ഷൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്‍റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും) കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു. ശ്രീ നാരായണഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ…

Read More

റോക്ക് ആൻഡ് റോൾ രാജാവിന്‍റെ ഷൂസ് വിറ്റത് ഒന്നേകാൽ കോടിക്ക്..!

റോക്ക് ആൻഡ് റോളിന്‍റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമാണ് എൽവിസ് പ്രെസ്‌ലി. ലോകമെമ്പാടും ആരാധകരുള്ള ഈ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിട്ടിരിക്കുന്നു. പ്രെസ്‌ലി ഉപയോഗിച്ചിരുന്ന ഒരു ഷൂസ് കഴിഞ്ഞദിവസം ലേലത്തിനു വച്ചു. ഷൂസ് വിറ്റുപോയത് 1,52,000 യുഎസ് ഡോളറിന് (1,26,94,462 രൂപ). ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലായിരുന്നു നൂറുകണക്കിനാളുകൾ പങ്കെടുത്ത ലേലം നടന്നത്. 1950കളിൽ സ്റ്റേജിലും പുറത്തും ധരിച്ചിരുന്ന നീല സ്വീഡ് ഷൂസ് ആണ് ലേലത്തിൽപോയത്. “ദി സ്റ്റീവ് അലൻ ഷോ’യിലെ “ഹൗണ്ട് ഡോഗ്”, “ഐ വാണ്ട് യു, ഐ നീഡ് യു, ഐ ലവ് യു’ എന്നീ ഗാനങ്ങളുടെ സ്റ്റേജ് പ്രകടനത്തിനിടെ പ്രെസ് ലി ധരിച്ചിരുന്നതാണ് ഈ ഷൂസാണ്. പിന്നീട്, യുഎസ് സൈന്യത്തിൽ ചേരുന്നതിനുമുന്പ് ഒരു നൈറ്റ് പാർട്ടിക്കിടെ ഈ ഷൂസ് തന്‍റെ പ്രിയപ്പെട്ട സുഹൃത്ത് അലൻ ഫോർട്ടാസിന് സമ്മാനിച്ചു.…

Read More

‘ജോലിയെക്കാളും ബിരുദത്തെക്കാളും സ്വത്തുക്കളെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് പാവക്കുട്ടി’; പാവക്കുട്ടിയെ നഷ്ടപ്പെട്ട യുവാവ് ചെയ്തത്..!

ചെറുപ്പത്തിൽ സമ്മാനമായി ലഭിക്കുന്ന പാവകളിൽ ചിലതിനെ കുട്ടികൾ ഹൃദയത്തോടു ചേർത്തു വയ്ക്കും. യാത്ര ചെയ്യുന്പോഴും മറ്റും ഇതിനെ കൂടെ കൂട്ടുകയും ചെയ്യും. വളർന്നു വലുതായാലും കുട്ടിക്കാലത്തെ മധുരമുള്ള ഓർമകൾ പകരുന്ന പാവകളെ ഉപേക്ഷിക്കില്ല. ഭദ്രമായി പെട്ടിക്കുള്ളിൽ സൂക്ഷിക്കും. ഇടയ്ക്കിടെ എടുത്തു നോക്കി ഓർമകൾ അയവിറക്കും. അവ നഷ്ടപ്പെട്ടുപ്പോയാലുള്ള വിഷമം ചില്ലറയാവില്ല. കഴിഞ്ഞ ദിവസം സ്പെയിനിലെ ബാഴ്സലോണ നഗരം സന്ദർശനത്തിനെത്തിയ ഇരുപതുകാരനായ ചൈനക്കാരന്‍റെ പാവക്കുട്ടി മെട്രോ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന പാവക്കുട്ടി നഷ്ടപ്പെട്ട ആ ചെറുപ്പക്കാരന് അടങ്ങിയിരിക്കാൻ ആവുമായിരുന്നില്ല. പാവയെ കണ്ടെത്താൻ യുവാവ് സോഷ്യൽ മീഡിയയുടെ സഹായം തേടി. പാവക്കുട്ടിയുടെ ചിത്രം സഹിതം നൽകിയ അറിയിപ്പിൽ കണ്ടെത്തിത്തരുന്നവർക്ക് 500 യൂറോ (ഏകദേശം 45,000 രൂപ) വാഗ്ദാനവും ചെയ്തു. അവിടെകൊണ്ടും നിർത്തിയില്ല. പാവക്കുട്ടിയെ കിട്ടാതെ മടങ്ങില്ലെന്നുറപ്പിച്ച ചൈനാക്കാരൻ ബാഴ്സലോണയിൽ താമസമാരംഭിച്ചു. ഒടുവിൽ മെട്രോ ട്രെയിനിലെ…

Read More

അഞ്ച് വയസുള്ള കുഞ്ഞിന് കരൾ പകുത്തി നൽകി അമ്മ: ഇത് സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്. അതി…

Read More