“ഇങ്ങനെ പോയാൽ ബംഗാളിലേക്ക് ദൂരം കുറയും’; വിമർശനങ്ങൾ ചൊരിഞ്ഞ് സിപിഐ സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത ആഘാതത്തിന്‍റെ അലയൊലികൾ വിമർശനങ്ങളും ആവശ്യങ്ങളുമായി സിപിഐ സംസ്ഥാന കൗൺസിലിൽ തുടരുന്നു. ഇടതുമുന്നണി കൺവീനറെന്ന നിലയിൽ ഇ.പി. ജയരാജനെയും പേറി ഈ മുന്നണി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ഭൂഷണമല്ലെന്നും സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്‍റെ അപകടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നുമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നത്. ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നാണ് അഭിപ്രായം ഉയര്‍ന്നത്.അതേസമയം നിരവധി ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കണം, മന്ത്രിമാരെ സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കണം, തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണം എന്നീ ആവശ്യങ്ങളാണ് കൗൺസിലിൽ ഉയർന്നത്. പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണം. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു. ഇ.പി.…

Read More

“കേന്ദ്രമന്ത്രിയാകാത്തതിൽ വേദനയുണ്ട്’; തുറന്നു പറഞ്ഞ് ബിജെപിയുടെ ദളിത് എംപി

ബംഗുളൂരു: കർണാടകയിൽനിന്നു തുടർച്ചയായി ഏഴു തവണ പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദളിത് എംപിയായ തന്നെ കേന്ദ്രമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ലെന്ന പരാതിയുമായി ബിജെപി എംപി രമേഷ് ജിഗജിനാഗി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും ആഴത്തിൽ വേദനിക്കുന്നുവെന്നും ബിജാപുർ എംപിയായ അദ്ദേഹം പറഞ്ഞു. ഉന്നത ജാതിക്കാരൊക്കെ കാബിനറ്റ് മന്ത്രിമാരായി. ബിജെപി ദളിത് വിരുദ്ധമാണെന്നു പലരും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കേന്ദ്രമന്ത്രിയാകാൻ ജനങ്ങളിൽനിന്നു തനിക്കു സമ്മർദ്ദമുണ്ടെന്നും ജിഗജിനാഗി പറഞ്ഞു. നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഒരു പാർലമെന്‍റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജാപുർ പാർലമെന്‍റ് മണ്ഡലത്തിൽനിന്ന് 77,229 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ബിജെപിയുടെ ഏക ദളിത് എംപിയാണ് രമേഷ് ജിഗജിനാഗി.

Read More

പീഡനക്കേസ് പ്രതികൾക്കെതിരേ നടപടിയില്ല; വാട്ടർ ടാങ്കിന് മുകളിൽ ക‍യറി ഇരയുടെ ആത്മഹത്യാഭീഷണി

ഗോണ്ട (യുപി): കൂട്ടബലാത്സംഗ കേസിൽ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്നാരോപിച്ച് പതിനെട്ടുകാരി ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിലെ വാട്ടർ ടാങ്കിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. 2023 ഡിസംബറിൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. സഹോദരന്മാരായ മൂന്നു യുവാക്കൾ മോട്ടോർ സൈക്കിളിലെത്തി മകളെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണുന്നതിനായി മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടി ഉച്ചയ്ക്ക് 12 ഓടെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുകളിൽ നിർമിച്ച വാട്ടർ ടാങ്കിന് മുകളിൽ ക‍യറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെൺകുട്ടി ആരോപിച്ചു. മൂന്നു മണിക്കൂറിനു ശേഷം കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചശേഷമാണു പെൺകുട്ടി താഴെയിറങ്ങിയത്.

Read More

വാടക വീടെടുത്ത് മയക്കുമരുന്ന് കച്ചവടം; യുവാക്കൾ എക്‌സൈസ് പിടിയിൽ

അടിമാലി: വാടകവീടെടുത്ത് മയക്കുമരുന്നുകച്ചവടം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രനും പാർട്ടിയും ചേർന്ന് രാജകുമാരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 10 ഗ്രാമിൽ അധികം മെത്താംഫിറ്റാമിനും 17.3 ഗ്രാം ഹാശിഷ് ഓയിലുമായി 5 യുവാക്കളെ അറസ്റ്റ് ചെയ്തത്.  ഇവർക്ക് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കൂട്ടുപ്രതിയായ രാജകുമാരി കളച്ചിറ സ്വദേശി അനന്തു പി.ആർ എന്നയാൾക്കുള്ള തെരച്ചിൽ ശക്തമാക്കി.കൊച്ചി സ്വദേശികളായ പുതിയനികത്തിൽ വീട്ടിൽ അജിത്ത് ബാബു(25), കൈതവളപ്പിൽ ജോൺസൻ മകൻ ജോമോൻ കെ ജെ (24), തിട്ടേത്തറ വീട്ടിൽ ഷാജി മകൻ ആശിഷ് റ്റി എസ്സ് (22) , കാരോത്ത് വീട്ടിൽ പ്രദീപ് മകൻ അഖിൽ പ്രദീപ് (26), കല്ലുമഠത്തിൽ വീട്ടിൽ ആന്‍റണി രാജു മകൻ ആശിഷ് കെ എ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്തു എത്തിച്ചു കൊടുക്കുന്ന മയക്കുമരുന്ന്…

Read More

‘രംഗണ്ണന്‍റെ കരിങ്കാളി’; റീലുമായി നയൻതാര, വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ ട്രൻഡാണ് കരിങ്കാളിയല്ലേ… എന്നു തുടങ്ങുന്ന ഗാനവും വീഡിയോയും. ഷോർട്ട്സും റീൽസുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് ഇന്ത്യക്ക് അകത്തും പുറത്തും കരിങ്കാളിയല്ലേ പാട്ട് ഏറ്റെടുത്തത്. പുതിയ ട്രെൻഡുകൾ വന്ന് കരിങ്കാളിയുടെ ട്രെൻഡ് കുറഞ്ഞ സമയത്തായിരുന്നു ഫഹദ് ഫാസിലിന്‍റെ ആവേശം എന്ന റിലീസിനെത്തുന്നത്. രംഗണ്ണൻ വീണ്ടും പാട്ട് ഏറ്റെടുത്തതോടു കൂടി സെലിബ്രിറ്റികളടക്കം കരിങ്കാളിയല്ലേ പിന്നെയും ട്രെൻഡിലെത്തിച്ചു. എന്നാൽ ഈ ട്രെൻഡ് ഉടനെയൊന്നും അവസാനിക്കുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. തന്‍റെ സംരംഭമായി ഫെമി9 എന്ന സാനിറ്ററി നാപ്കിന്‍റെ പാക്കറ്റ് കൈയിൽ വെച്ചുകൊണ്ടാണ് നയൻസിന്‍റെ കരിങ്കാളിയല്ലേ… വീഡിയോ. പോസ്റ്റിന് പിന്നാലെ റിലീലെ നയൻസിന്‍റെ ഭാവങ്ങളും സ്ക്രീൻഷോട്ടെടുത്ത് കമന്‍റായി പങ്കുവെയ്ക്കുകയാണ് ആരാധകർ. അടുത്തകാലത്താണ് നയൻതാര ഒരു സംരംഭകയായത്. 9സ് എന്ന പേരില്‍ ഒരു ബ്രാൻഡും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ്…

Read More

മനു തോമസിന്‍റെ വെളിപ്പെടുത്തൽ; പി. ജയരാജന്‍റെ മകൻ മാനനഷ്‌ടക്കേസ് ഫയൽ ചെയ്തു; “തനിക്കെതിരേയുള്ള ആരോപണം പിതാവിനോടുള്ള വിരോധം തീർക്കാൻ’

തലശേരി: സിപിഎം മുൻ ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ മനു തോമസിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്‍റെ മകൻ ജെയിൻ രാജ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്തു. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അനൂപ് ബാലചന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് ലോയേഴ്സ് യൂണിയൻ നേതാവു കൂടിയായ അഡ്വ. കെ. വിശ്വൻ മുഖാന്തിരം തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരമുള്ള തലശേരി കോടതിയിലെ ആദ്യ മാനനഷ്‌ടക്കേസ് കൂടിയാണിത്. ജെയിൻ രാജിനെതിരേ സ്വർണം പൊട്ടിക്കൽ സംഘത്തിന്‍റെ കോർഡിനേറ്റർ, ജയരാജന്‍റെ മകന് ക്വട്ടേഷൻ സംഘവുമായി ബന്ധം, റെഡ് ആർമിക്കു പിന്നിൽ പി. ജയരാജന്‍റെ മകൻ, ഇവർക്ക് വഴിവിട്ട ബന്ധം എന്നീ ആരോപണങ്ങളാണ് മനു തോമസ്…

Read More

അങ്ങനെയായിരുന്നു ഞങ്ങളുടെ കല്യാണം നടന്നത്; വിവാഹം കഴിച്ചതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് അനു മോഹൻ

ഏവർക്കും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് അനു മോഹനും വിനു മോഹനും. ഇപ്പോഴിതാ അനു മോഹൻ തന്‍റെ വിവാഹം നടന്നത് എങ്ങനെയാണെന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഞങ്ങൾ കുഞ്ഞിലെ അറിയുന്ന ആൾക്കാരാണ്. എന്‍റെ സെക്കന്‍റ് തേർഡ് കസിനായി വരും. ഞങ്ങൾ വളരെ കുഞ്ഞിലെ അറിയുന്നതാണ്, പക്ഷേ എപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രണയം തോന്നിയത് എന്ന് ചോദിച്ചാൽ അറിയില്ല. അങ്ങോട്ടുമിങ്ങോട്ടും പറയാതെ തന്നെ ഗ്രാജുവലി മനസിലായി. എട്ട് വർഷത്തോളം പ്രണയിച്ചു. 26 വയസൊക്കെ ആയപ്പോഴാണ് ഞാൻ ജോലി ചെയ്ത് നിൽക്കുകയാണ്, സിനിമ സ്ട്രഗിളിംഗ് സ്‌റ്റേജിൽ നിൽക്കുകയാണ്. അപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ വീട്ടിൽ പറഞ്ഞാൽ എന്തായാലും രണ്ട് വർഷം കിട്ടും. എന്തായാലും കോൺഫ്ളിക്റ്റ് വരുമല്ലോ. അമ്മ സമ്മതിച്ചാലും അവളുടെ വീട്ടിൽ നോക്കുമ്പോൾ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന തെറ്റിദ്ധാരണകൾ ഇല്ലേ. ഇതൊക്കെ പറഞ്ഞ് വഴക്കൊക്കെ കഴിഞ്ഞ് രണ്ട് വർഷം സമയമെടുക്കും.…

Read More

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ നടന്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി തുടങ്ങിയവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടു കോടി രൂപ വാങ്ങിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരുന്നത്. സിനിമയുടെ മറവില്‍ നടന്ന കളളപ്പണ ഇടപാട് ഇഡിയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ യാതൊരുവിധ കളളപ്പണ ഇടപാടും നടന്നിട്ടില്ലെന്നാണ് സൗബിന്‍ ഷാഹിര്‍ ഇഡിയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.

Read More

അമ്മയ്‌ക്കൊരുമ്മ; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി തള്ളയാന

കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറിൽ അകപ്പെട്ട കുട്ടിയാനയെ തളളയാന തന്നെ കരയ്ക്ക് കയറ്റി. ഇന്ന് പുലർച്ചെ ഇല്ലിത്തോട് പണ്ടാല സാജുവിന്‍റെ വീട്ടിലെ കിണറിലാണ് കുട്ടിയാന അകപ്പെട്ടത്. കിണറിന് വലിയ ആഴമില്ലാതിരുന്നതിനാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തള്ളയാന കുട്ടിയാനയെ കരക്ക് കയറ്റി. ഈ സമയമത്രയും കാട്ടാന കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരേധിച്ചു. പ്രദേശത്ത് കാലങ്ങളായുണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായാണ് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയത്. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കാലടി പോലീസും സ്ഥലത്തെത്തിയിരുന്നു.

Read More

പ്രേക്ഷകരെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്താൻ ചിത്തിനി വരുന്നു; നായികയാകാൻ മോക്ഷയും

.ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയാണ് മോക്ഷ. വീണ്ടും ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലൂടെ തന്നെ മോക്ഷ നായിക ആയി എത്തുന്ന സിനിമയാണ് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ചിത്തിനി ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്നു. ” ആരാണ് ചിത്തിനി? “എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങളുമായാണ് ചിത്രം എത്തുന്നത്. ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്‍റേയും ഉദ്വേഗത്തിന്‍റേയും മുൾമുനയിൽ നിർത്തിയാണ് ചിത്തിനിയുടെ കഥ മുൻപോട്ടു പോവുന്നത്. ഒരേ പോലെ പ്രണയവും പ്രതികാരവും പറയുന്ന സിനിമ. പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ സിനിമകളെ പോലെ തന്നെ അതിമനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് ചിത്തിനിയും.അതിസാഹസിക രംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. ഒരൊറ്റ ചിത്രം…

Read More