മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ ചിത്ര അങ്കമാലിയിൽ

കൊച്ചി: മലയാളികളുടെ കാതില്‍ തേന്‍മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്‍റണി, സംഗീത സംവിധായകന്‍ ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്. “ചിത്രക്ക് ഹൃദയം നിറഞ്ഞ…

Read More

മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ ചിത്ര അങ്കമാലിയില്‍

കൊച്ചി: മലയാളികളുടെ കാതില്‍ തേന്‍മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്‍റണി, സംഗീത സംവിധായകന്‍ ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്. “ചിത്രക്ക് ഹൃദയം നിറഞ്ഞ…

Read More

ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിനതടവ്

പാലക്കാട്: പ്രായ പൂർത്തിയാകാത്ത ഭിന്നശേഷിയുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുനിശേരി കൂട്ടാല കല്ലംപറന്പ് സന്തോഷിനെയാണ് (35) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിനതടവിന് ശിക്ഷിക്കാനും ജഡ്ജി സഞ്ജു ഉത്തരവിട്ടു. ‌ കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ബാലനെ പ്രതിയുടെ വീടിനകത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്ഐ ആയിരുന്ന എം.ആർ. അരുണ്‍കുമാർ, സിഐ റിയാസ് ചക്കേരി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി.

Read More

ആരാടാ ലാലേട്ടനെ തല്ലുന്നത്… ഫാമിലിയുമൊത്ത് സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച് ശരത് ദാസ്

ദേവദൂതൻ സിനിമയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെക്കുറിച്ചാണെന്ന് ശരത് ദാസ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്. തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്‍റായി പ്രതികരിക്കാൻ തുടങ്ങി. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്. ഞാനാകെ പേടിച്ചു. ആരും അറിയാതെ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. കാരണം അന്ന് ഇന്നത്തെ പോലെ കാറും ബൈക്കും ഒന്നുമില്ല. മാത്രമല്ല ഞാൻ ഫാമിലിയുമൊത്താണ് സിനിമ കാണാൻ പോയതും. ശരിക്കും അതു വല്ലാത്തൊരു അനുഭവമായിരുന്നു എന്ന് ശരത് ദാസ് പറഞ്ഞു.

Read More

തയ്‌വാനിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; എട്ടു മരണം, എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി

തായ്പേയ് (തായ്‌വാൻ): തയ്‌വാനിലുണ്ടായ ഗേമി എന്ന പേരിലുള്ള അതിശക്തമായ ചുഴലിക്കാറ്റിൽ എട്ടുപേർ മരിച്ചു. എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുംഗ് നഗരത്തിസെ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തിൽ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. തയ്‌വാനിലേക്കുള്ള നൂറുകണക്കിനു വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര ട്രെയിൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.

Read More

ഞങ്ങൾ ഒരുമിച്ചുള്ള സിനിമ ഉടൻ; നൂറിൻ ഷെരീഫ്

കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർഥ സുഹൃത്തുക്കളിൽനിന്നു ഭാര്യയും ഭർത്താവും ആയി മാറി. ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തുനിന്ന് ഒരുമിച്ചുള്ള യാത്ര ഒരുവർഷം പൂർത്തിയായി. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ് എന്ന് നൂറിൻ ഷെരീഫ് പറഞ്ഞു.

Read More

മോദി യുക്രെയിൻ സന്ദർശിക്കും; മോദി-പുടിൻ കൂടിക്കാഴ്ചയെ സെലൻസ്കി അപലപിച്ചിരുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 23ന് യുക്രെയ്ൻ സന്ദർശിക്കും. റഷ്യയുമായുള്ള യുദ്ധത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രസിഡന്‍റ് വ്ളാഡമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. മോദി-പുടിൻ കൂടിക്കാഴ്ചയെ സെലൻസ്കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്കി പറഞ്ഞത്. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പുടിന്‍റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

സിനിമയിലും സീരിയലിലും തിളങ്ങി സജ്ന

ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജ്ന നൂര്‍ ആഹ്ലാദത്തിലാണ്. മിനിസ്ക്രീനില്‍നിന്നു വെള്ളിത്തിരയിലെത്തിയ താരമാണ് സജ്ന. വിശ്വവിഖ്യാത പയ്യന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്‍റെ ജോഡിയായി ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സജ്ന സിനിമയിലേക്കു ചുവടുവച്ചത്. മോഡലിംഗ് രംഗത്തും സജീവമായ സജ്ന ആര്‍ട്ടിസ്റ്റുകളുടെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. പിന്നാലെ കെ.കെ. രാജീവ് അടക്കമുള്ള സംവിധായകരുടെ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെ, ബിഗ് ബോസ് സീസണ്‍ 3യില്‍ എത്തിയതോടെ കരിയറില്‍ വഴിത്തിരിവായി. പിന്നാലെ റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു. കൊല്ലത്തു ജനിച്ചുവളര്‍ന്നു കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സജ്ന, രാഷ്‌ട്രദീപികയോട്… * ഡിഎന്‍എയിലേക്ക്സുരേഷ് ബാബു സാറിനെ എനിക്കു പരിചയപ്പെടുത്തി തന്നത് ഫിറോസ് ഇക്കയാണ്. അങ്ങനെയാണ് ഐപിഎസ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. ഐപിഎസ് എന്ന സിനിമയുടെ ജോലികൾ നടക്കുന്നതിനിടെയാണ്…

Read More

ഭിന്നശേഷിക്കാരായ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കുമെതിരേ വ്യാജ പരാതി; ഒരു ലക്ഷം പിഴയടക്കാൻ യുവതിയോട് കോടതി

ഇന്നത്തെ കാലത്ത് ആളുകൾ കെട്ടിച്ചമച്ച പരാതികൾ അനവധി നൽകാറുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഹരിയാനയിലെ ജജ്ജാർ ജില്ലയിൽ നിന്നും പുറത്തു വരുന്ന വാർത്ത. 2016 -ൽ വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയ യുവതിക്ക് ഭർത്താവിന്‍റെ വീട്ടുകാരുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കാതെ വന്നു. അവർക്ക് എങ്ങനെയെങ്കിലും അമ്മായി അച്ഛനെയും അമ്മായി അമ്മയേയും ഭർത്താവിന്‍റെ വീട്ടിൽ നിന്നും പുറത്താക്കിയാൽ മതി എന്ന ചിന്ത ആയിരുന്നു. അങ്ങനെ അവരുമായി വഴക്കിട്ട് യുവതി ഭർത്താവിന്‍റെ മാതാപിതാക്കൾക്കെതിരായി പരാതി നൽകി. തന്‍റെ പിന്നാലെ അമ്മായിയച്ഛൻ ഓടിവന്ന് തന്നെ ഇടിക്കാനും വടികൊണ്ട് തല്ലാനും ശ്രമിച്ചു എന്നും പിന്നാലെ അമ്മായിയമ്മ മുടിയിൽ പിടിച്ച് തന്നെ മുറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിച്ച് അവശയാക്കുകയും ചെയ്തു എന്നും എഫ്ഐആറിൽ യുവതി ആരോപിച്ചു. ഇവരുടെ പരാതിയിൽ ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിന്‍റെ മാതാപിതാക്കൾക്ക് നേരേ കേസെടുക്കുകയും ചെയ്തു. എന്നാൽ മരുമകൾ…

Read More

ഒരുങ്ങിയിറങ്ങിയാൽ കോളജുകുമാരി; ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ വീഴ്ത്തും; പണവും സ്വർണവും തട്ടും; ശ്രുതിയുടെ ഹണിട്രാപ്പ് വലയിൽ കുടുങ്ങി പോലീസുകാരും

കാസര്‍ഗോഡ്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്‍ (35) ഒടുവിൽ പോലീസ് പിടിയില്‍. മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ പിടിയിലായത്. പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ശ്രുതി ഒളിവില്‍ പോയത്. ഇന്‍സ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്‍റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരേ കാസര്‍ഗോഡ് ടൗണ്‍, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായി…

Read More