‘കണ്ണൂരിൽ പത്തേക്കർ ഭൂമിയും കെട്ടിടങ്ങളും സിപിഎം നേതാവ് കൈയടക്കി’; ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകൻ

കണ്ണൂര്‍: കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്ത് ഉപഭോക്തൃ സമിതിയായ കൺസ്യൂമർ കംപ്ലെയിന്‍റ് അഡ്വൈസറിയുടെ (നോസർ ഇന്ത്യ) സെന്‍റർ പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടങ്ങളും പാര്‍ട്ടിയുടെ പേരില്‍ പിടിച്ചെടുത്ത് സിപിഎം നേതാവ് സ്വന്തമാക്കിയെന്ന ആരോപണ വുമായി സ്ഥലമുടമ രംഗത്ത്. പാലാ സ്വദേശിയും ഇരിട്ടി എടൂരിലെ താമസക്കാരനും മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകനുമായ മണിമല നിരപ്പേല്‍ മാത്യുവാണ് പരാതിക്കാരൻ. നോസർ ഇന്ത്യയുടെ കണ്ണൂർ ജില്ലയിലെ സ്ഥാപകനാണ് മാത്യു. ജനങ്ങളെ എങ്ങനെ ചൂഷണങ്ങളില്‍നിന്നു രക്ഷിക്കാമെന്ന വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനവുമായി 1990 ല്‍ രൂപീകരിച്ച കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ സമിതിയാണ് മാത്യുവിന്‍റെ നേതൃത്വത്തിൽ നോസര്‍ ഇന്ത്യയായി മാറിയത്. നോസർ ഇന്ത്യക്കായി മാത്യു വൈപ്പിരിയത്ത് രണ്ടുപേരിൽ നിന്നായി ഒൻപതേക്കർ 80 സെന്‍റ് സ്ഥലം വാങ്ങി ചുറ്റുമതിലും 27 കെട്ടിടങ്ങളും നിര്‍മിക്കുകയും 2003 ഏപ്രില്‍ ഒന്നിന് നോസര്‍ ഇന്ത്യ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. നൂറോളം കട്ടിലുകള്‍, കിടക്കകള്‍, കംപ്യൂട്ടറുകള്‍, രണ്ട് ജനറേറ്ററുകള്‍,…

Read More

കോട്ടയം സ്വദേശി സഖറിയാസ് പറമ്പി ബ്രിട്ടനിൽ ഇന്നു ഡീക്കൻ പട്ടം സ്വീകരിക്കും

പോർടസ്‌മൗത്ത്‌: ബ്രിട്ടനിലെ പോർട്സ്മൗത്തിൽ താമസിക്കുന്ന കോട്ടയം പാക്കിൽ സ്വദേശി സഖറിയാസ് പറമ്പി ഇന്ന് പോർടസ്‌മൗത്ത്‌ ലത്തീൻ രൂപതയ്ക്കു വേണ്ടി പെർമനെന്‍റ് ഡീക്കനായി അഭിഷിക്തനാകും. പോർടസ്‌മൗത്ത്‌ ബിഷപ് ഡോ. ഫിലിപ്പ് ഈഗന്‍റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് ഇദ്ദേഹം ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. പതിനെട്ട് വർഷമായി ഇംഗ്ലണ്ടിലെ പോർട്സ്‌മൗത്തിൽ കുടുംബ സമേതം താമസിക്കുന്ന സഖറിയാസ് ബ്രിട്ടനിലെത്തിയ നാൾ മുതൽ ഇവിടത്തെ പ്രാദേശിക സഭയുമായും പള്ളികളിലെ ശുശ്രൂഷകളുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. കോവിഡ് കാലത്ത് സുഹൃത്തിൽ നിന്നു ലഭിച്ച പ്രചോദനമാണ് ഈ വഴിയിലേക്കു നീങ്ങാൻ പ്രേരിപ്പിച്ചത്. നാലര വർഷത്തെ പഠനത്തിന് ശേഷമാണ് ഇന്ന് ഡീക്കൻ പട്ടം സ്വീകരിക്കാൻ യോഗ്യനായത്. റോമൻ കത്തോലിക്ക സഭയിൽ വൈദികർ ചെയ്യുന്ന വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവും തൈലാഭിഷേക ശുശ്രൂഷയും ഒഴികെയുള്ള ചില തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാൻ ഡീക്കൻ പദവിയിലൂടെ സഖറിയാസ് യോഗ്യത നേടും. ഫാർമസി ടെക്‌നിഷൻ സിസിയാണ്…

Read More

കുടുംബത്തെ പോറ്റാൻ ഭർത്താവ് ജോലിക്കായി ദൂരദേശത്ത് പോയി; ഭതൃ സഹോദരനുമായി ഒളിച്ചോടി ഭാര്യ; അമ്മയെ കാണാതെ കരഞ്ഞുറങ്ങി മക്കൾ

വീട്ടുകാർ ആറിയാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ആരും അറിയായൊരു വിവാഹം നടന്നിരിക്കുകയാണ് ബിഹാറിൽ. എന്നാൽ അതിപ്പോ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവിടെ. സിവാൻ ജില്ലയിലെ ജാർതി മാതാ ക്ഷേത്രത്തിൽ വച്ചാണ് സംഗീത എന്ന യുവതിയും കൃഷ്ണ എന്ന യുവാവും വിവാഹം ചെയ്തത്. ഹിന്ദു ആചാര പ്രകാരം വരൻ വധുവിന്‍റെ കഴുത്തിൽ താലിയും ചാർത്തി, സിന്ദൂരവും തൊട്ടു. അഗ്നിസാക്ഷിക്ക് മുൻപിൽ വലം വയ്ക്കുകയും ചെയ്തു. എന്നാൽ വധു വരൻമാർ ആരാണെന്ന കാര്യം വിവാഹം നടത്തിക്കൊടുത്ത പൂജാരിക്ക് പോലും അറിയില്ലായിരുന്നു. സംഘർഷം കലുഷിതമായപ്പോഴാണ് അദ്ദേഹം പോലും ആ സത്യം അറിഞ്ഞത്. വധു സംഗീതയുടെ ഭര്‍ത്താവിന്‍റെ സഹോദരനാണ് വരൻ കൃഷ്ണ. ഭര്‍ത്താവ് നന്ദ് കിഷോർ മഹാതോ ജോലിക്കായി ദൂരെദേശത്ത് പോയ സമയത്താണ് സംഗീത ഭതൃ സഹോദരനൊപ്പം അടുത്ത ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തി വിവാഹിതരായത്. സംഗീതക്കും നന്ദ്…

Read More

മലയാളിക്ക് സമയലാഭം, റെയിൽവേയ്ക്ക് വരുമാന ലാഭം… ബംഗളുരു -എറണാകുളം റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്; പുതിയ വന്ദേഭാരത് ഏറെ ജനപ്രിയമാകും

കൊല്ലം: ബംഗളുരു -എറണാകുളം റൂട്ടിൽ റെയിൽവേ അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വമ്പൻ ഹിറ്റാകും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്താം എന്നതാണ് ഈ ട്രെയിന്‍റെ എടുത്ത് പറയേണ്ട പ്രത്യേകത. യാത്രാ സമയം ഒമ്പത് മണിക്കൂർ 10 മിനിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ ഒറ്റക്കാരണത്താൽ തന്നെ കൂടുതൽ യാത്രക്കാർ ഈ വന്ദേഭാരത് എക്സ്പ്രസിനെ ആശ്രയിക്കുമെന്ന കാര്യം ഉറപ്പാണ്. അതുവഴി റെയിൽവേയ്ക്ക് വൻ വരുമാന വർധനയും ഉണ്ടാകും.നിലവിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് 10 മണിക്കൂർ 40 മിനിട്ട് കഴിഞ്ഞാണ് എറണാകുളത്ത് എത്തുന്നത്. മാത്രമല്ല ബംഗളുരുവിൽ നിന്ന് കന്യാകുമാരിക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് എറണാകുളത്ത് എത്തുന്നതിന് 11 മണിക്കൂറാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്.സമയക്രമത്തിന്‍റെ കാര്യത്തിൽ പുതിയ വന്ദേഭാരത് മുന്നിലാണെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സർവീസ് ഉള്ളൂ എന്നത് വലിയ പോരായ്മയാണ്. എട്ട്…

Read More

കോൺഗ്രസിൽ പോര് മുറുകുന്നു; സതീശനും സുധാകരനും നേർക്കുനേർ; കെപിസിസി പരിപാടികളിൽനിന്നു വിട്ടു നിൽക്കാനുറച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി പ്ലാൻ ചെയ്ത മിഷൻ 2025 നെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും തമ്മിൽ വീണ്ടും നേർക്കുനേർ. നിലവിലുള്ള കെപിസിസി ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല കൊടുക്കുന്നത് ഒഴിവാക്കി സതീശന് വേണ്ടപ്പെട്ടവരെ നിയമിച്ചതാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തിയും വിമർശനവും സുധാകരൻ വ്യക്തമാക്കിയതാണ് സതീശനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വയനാട്ടിൽ നടന്ന കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ യോഗമായ ലീഡേഴ്സ് മീറ്റിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനുള്ള ലക്ഷ്യവുമായി മിഷൻ 2025ന് രൂപം നൽകിയത്. ഇതിന്‍റെ ചുമതല സതീശൻ ഏറ്റെടുത്ത് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് വീണ്ടും അഭിപ്രായ വ്യത്യാസങ്ങൾ തലപൊക്കിയത്. ഹൈക്കമാൻഡിന്‍റെ ഇടപെടൽ വരുന്നത് വരെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് സതീശൻ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സതീശന്‍റെ എതിർപ്പ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെയും…

Read More

പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചുവിടണം: കിഫ്ബിയുടെ എല്ലാ സാമ്പത്തിക ബാധ്യതയും നിറവേറ്റേണ്ടത് വരുംകാല സംസ്ഥാന സർക്കാരുകളെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പ്രഖ്യാപിത വികസന പദ്ധതികൾ നടപ്പാക്കാനുള്ള ധനസമാഹരണ ശേഷിയില്ലാത്തതിനാൽ പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണമെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കിഫ്ബിയുടെ കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കിഫ്ബി സിഇഒ കെ.എം.എബ്രഹാമും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. ഏകപക്ഷീയ തീരുമാനമെടുക്കുന്ന കിഫ്ബി ഒരു വെള്ളാനയാണെന്ന് ധനവകുപ്പ് കരുതുന്നു. കേരളത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെയും കെ.എം. ഏബ്രഹാമിന്‍റെയും തെറ്റായ നടപടികളെ തിരുത്താനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. കെ.എം. ഏബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കിഫ്ബിയുടെ കടവും സംസ്ഥാന പൊതുകടത്തിന്‍റെ പരിധിയിൽ പെടുത്തിയതോടെ പുറമെ നിന്നും കിഫ്ബിക്ക് വൻതുക കടമെടുക്കാനാവില്ല. ഇപ്പോഴത്തെ കിഫ്ബി ഫണ്ടിന്‍റെ സിംഹഭാഗവും സംസ്ഥാന ഖജനാവിലേക്ക് വരേണ്ട വാഹന, ഇന്ധന നികുതികളാണ്. കിഫ്ബി പദ്ധതികൾ പ്രത്യുലത്പാദനപരമല്ലാത്തതിനാൽ, വരുമാനത്തിൽ നിന്നും കടം തിരിച്ചടയ്ക്കാനാവില്ല.…

Read More

കല്യാണം മാത്രമല്ല വിവാഹ മോചനവും ആഘോഷിക്കപ്പെടേണ്ടതാണ്; വൈറലായി യുവതിയുടെ ഡിവോഴ്സ് ഡാൻസ് പാർട്ടി

ഗംഭീര ആഘോഷങ്ങളോട് കൂടിയാകും കല്യാണ പാർട്ടികളൊക്കെ നടക്കുന്നത്. സ്ഥലങ്ങൾ മാറുന്നതിനനുസരിച്ച് ആചാരങ്ങൾക്കും വ്യത്യാസം സംഭവിക്കാറുണ്ട്. എന്നാൽ വിവാഹ മോചനം ആഘോഷമാക്കി മാറ്റിയിരിക്കുകയാമ് ഒരു യുവതി. ഞെട്ടണ്ട, സത്യമാണ് പറഞ്ഞത്. പാക്കിസ്ഥാനി യുവതിയാണ് സുഹൃത്തുക്കൾക്കും തന്‍റെ കുടുംബാംഗങ്ങൾക്കുമൊപ്പം വിവാഹ മോചന പാർട്ടി നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്കൊപ്പം പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ച് നൃത്തം ചെയ്യുന്ന യുവതിയെ വീഡിയോയിൽ കാണാൻ സാധിക്കും. യുവതി നൃത്തം ചെയ്യുന്നതിനു പുറകിലായി ചുമരില്‍ വലിയ അക്ഷരങ്ങളില്‍ ‘വിവാഹമോചനത്തിന് അഭിനന്ദനങ്ങൾ’ എന്ന് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ ‘ഡിവോഴ്സ് മുബാറക്’ എന്നെഴുതിയ ബലൂണുകളും അലങ്കാരങ്ങളായി തൂക്കിയിട്ടുണ്ട്. ഹാരിസ് റാസ എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  

Read More

ഏഷ്യ കപ്പ് വനിതാ ട്വന്‍റി-20 ; ഇന്ത്യ x ലങ്ക ഫൈനൽ

ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. നാളെ നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ആണ് ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേശ് വനിതകളെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഏകപക്ഷീയ മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യ സെമിയിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: ബംഗ്ലാദേശ് 80/8 (20), ഇന്ത്യ 83/0 (11). നാല് ഓവറിൽ 10 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രേണുക സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 10.5 ഓവറിൽ 33 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് അവർക്കു നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റും രേണുക സിംഗിനായിരുന്നു. നാലാം നന്പറായെത്തിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് (51 പന്തിൽ 32) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി രേണുക സിംഗിനൊപ്പം രാധ യാദവും മൂന്നു വിക്കറ്റ് സ്വന്തമാക്കി. ചെറിയ…

Read More

പാരീസിൽ മലയാളീസ് ഫ്രം ഇന്ത്യ; ഹോക്കിയിൽ ഇന്ത്യയുടെ ആദ്യപോരാളി ന്യൂസിലൻഡ്

പാരീസ്: 33-ാം ഒളിന്പിക്സിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യദിനത്തിൽ ഇന്ത്യക്കായി മലയാളികൾ കളത്തിൽ. 117 അംഗ ഇന്ത്യൻ സംഘത്തിൽ ഏഴ് മലയാളികളാണുള്ളത്. അതിൽ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയ് എന്നിവർ കളത്തിലിറങ്ങും. ടോക്കിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം പൂൾ ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിനു തയാറായിക്കഴിഞ്ഞു. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി ഒന്പതിനാണ് ഇന്ത്യ x ന്യൂസിലൻഡ് ഹോക്കി പോരാട്ടം. 1980നുശേഷം ഇന്ത്യക്കു ഹോക്കിയിലൂടെ ആദ്യമായി ഒളിന്പിക് മെഡൽ ലഭിച്ചത് 2021ൽ നടന്ന ടോക്കിയോ ഒളിന്പിക്സിലൂടെയായിരുന്നു. പി.ആർ. ശ്രീജേഷിന്‍റെ അവസാന ടൂർണമെന്‍റാണ് 2024 ഒളിന്പിക്സ്. പുരുഷ ബാഡ്മിന്‍റണ്‍ സിംഗിൾസ് ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിനാണ് പ്രണോയ് കളത്തിലെത്തുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. പ്രണോയിയുടെ മത്സരം നാളെ…

Read More

പാരീസോളം… സെയ്ൻ ഓളപ്പരപ്പിൽ 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം

അട്ടിമറിശ്രമവും തിമിർത്തു പെയ്ത മഴയും അതിജീവിച്ച് പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം. ചരിത്രത്തിൽ ആദ്യമായി ഒളിന്പിക്സിന്‍റെ ഉദ്ഘാടനം സ്റ്റേഡിയത്തിനു പുറത്തുവച്ച് അരങ്ങേറിയതായിരുന്നു പാരീസ് ലോകത്തിനു സമ്മാനിച്ച കൗതുകം. സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ പതിനായിരത്തിൽ അധികം കായികതാരങ്ങൾ ഓളപ്പരപ്പിനൊപ്പമെത്തിയത് കായിക ലോകത്തിനു പുതിയ അനുഭവം സമ്മാനിച്ചു. ഈഫലിനു മുന്നിലായുള്ള ട്രൊക്കദേരോ ഉദ്യാനത്തിൽവച്ച് ഒളിന്പിക്സ് ദീപം തെളിഞ്ഞു. അതോടെ 33-ാം ലോക കായിക പോരാട്ടത്തിന്‍റെ ആവേശദിനങ്ങൾക്കു തുടക്കമായി… ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുന്പ് ഫ്രഞ്ച് ട്രെയിൻ സിസ്റ്റത്തെ (എസ്എൻസിഎഫ്) തകിടം മറിച്ച് ആക്രമണം നടന്നു. വൈദ്യുത ലൈനുകൾക്ക് തീവയ്ക്കുകയും തകർക്കുകയും ചെയ്ത് എസ്എൻസിഎഫ് പൂർണമായി സ്തംഭിപ്പിച്ചു. എട്ടു ലക്ഷത്തോളം ആളുകളാണ് ഇതോടെ റെയിൽ സ്റ്റേഷനുകളിൽ കുടുങ്ങിയത്. പാരീസ് ഒളിന്പിക്സിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തലേന്നു രാത്രിയായിരുന്നു സംഭവം. ഇതോടെ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്‍റെ സാംസ്കാരികപൈതൃകം പ്രതിഫലിപ്പിക്കുന്നതായിരുന്നു…

Read More