സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; അഞ്ചുദിവസം ഇടിയോടുകൂടിയ മഴ; 50 കിലോമീറ്റർ  വേഗതയിൽ  കാറ്റിന് സാധ്യത; മലയോര മേഖലയിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കേരളത്തിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരും. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ്. കോഴിക്കോടിന്‍റെ മലയോര മേഖലകളിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.…

Read More

കാറ്റും മഴയും; മാന്നാറിൽ വ്യാപക നാശനഷ്ടം; വീടിനു മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക് 

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മാന്നാറിലും പരുമലയിലും വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്ക് മുകളിലും വൈദ്യുതി ലൈനുകളിലും മരം വീണു. മരം വീണ് മാന്നാറിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. പരുമലയിൽ നാല് വീടുകൾക്കു മുകളിൽ മരം വീണ് ചെറിയ കേടുപാടുകളും സംഭവിച്ചു. വീടിനു മുകളിൽ മരം വീണ് ഒരു വീട്ടമ്മയ്ക്കും പരിക്കേറ്റു. മാന്നാർ പഞ്ചായത്ത് തോട്ടുമാലിൽ ഓമന ലക്ഷ്മണൻ (57), ദാമോദരൻ (68) എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. പരിക്കേറ്റ ഓമന ആശുപത്രിയിൽ ചികിത്സയിലാണ്. കാച്ചിന പടാരത്തിൽ തോമസിന്‍റെ പറമ്പിലെ ആഞ്ഞിലി മരമാണ് രണ്ട് വീടുകൾക്കും മുകളിലേക്കു വീണത്. ഓമനയുടെ വീട് പൂർണമായും തകർന്നു. തോമസിന്‍റെ പുരയിടത്തിന്‍റെ മതിലും തകർന്നിട്ടുണ്ട്. കുട്ടമ്പേരൂർ തൈച്ചിറ കോളനി ഭാഗത്ത് റോഡിലേക്ക് മരംവീണു. ഗതാഗതം തടസപ്പെട്ടു. പരുമല തിക്കപ്പുഴയിൽ നിരവധി മരങ്ങളാണ് കാറ്റിലും മഴയിലും ഒടിഞ്ഞുവീണത്. മാന്നാർ വൈദ്യതി…

Read More

സർവീസ് ലാഭകരമാക്കാനുള്ള അവസാനശ്രമം; മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടും

കൊല്ലം: ഗോവയിലെ മഡ്ഗാവിൽ നിന്ന് മംഗളൂരുവരെയുള്ള സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസ് (20646/20645) കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തത്യത്തിൽ തീരുമാനിച്ചു.വണ്ടി കോഴിക്കോട് വരെ സർവീസ് ദീർഘിപ്പിക്കണമെന്ന് ഗോവയിലെ മലയാളി സമൂഹം പി.ടി.ഉഷ എംപിക്ക് നിവേദനം നൽകിയിരുന്നു. അവർ ഈ ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വണ്ടി നീട്ടുന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ ഉറപ്പും നൽകി കഴിഞ്ഞു. ഓഗസ്റ്റ് മധ്യവാരത്തിനുള്ളിൽ വണ്ടി കോഴിക്കോടിന് നീട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ കേരളത്തിന് സ്ഥിരമായി ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ആയിരിക്കും ഇത്. അതേ സമയം വണ്ടി ഷൊർണൂർ വരെ നീട്ടുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് അറിയുന്നു. നിലവിൽ മഡ്ഗാവ് – മംഗളുരു വന്ദേഭാരത് സർവീസ് വൻ നഷ്ടത്തിലാണ് ഓടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സർവീസ് പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേയുടെ ഉന്നത തലങ്ങളിൽ ആലോചനയും നടന്നിരുന്നു.…

Read More

നാഷണൽ ഹെൽത്ത് മിഷൻ പിആർഒയ്ക്ക് നേരെ എയർഗൺ ആക്രമണം; പ്രതിയെ ഇനിയും തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിലെത്തി യുവതിയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെയാണ് പടിഞ്ഞാറെ കോട്ട പെരുന്താന്നി ചെന്പകശേരി പോസ്റ്റ് ഓഫീസ് ലെയ്നിൽ വീട്ടിനകത്ത് കടന്ന് കയറി നാഷണൽ ഹെൽത്ത് മിഷൻ പിആർഒ വി.എസ്. ഷിനിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ വ്യക്തമല്ല എന്നാണ് ഷിനിയുടെ കുടുംബം പറയുന്നത്. ഷിനിയുടെ വീടിനെപ്പറ്റി വ്യക്തമായി അറിയുന്ന ആളാവാം അക്രമിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയോടൊപ്പം കാറിൽ ഒരു സഹായി ഉണ്ടാകാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി യാത്ര ചെയ്ത ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ…

Read More

മണിപ്പുര്‍ മുഖ്യമന്ത്രിയുമായി മോദി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി

ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷങ്ങൾ ശാശ്വത പരിഹാരമില്ലാതെ നീളുന്നതിനിടെ മുഖ്യമന്ത്രി ബിരേൻ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിലെത്തിയ ബിരേൻ സിംഗുമായുള്ള ചർച്ചയിൽ അമിത് ഷായും രാജ്നാഥ് സിംഗും പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മണിപ്പുർ വിഷയത്തിന് പരമാവധി വേഗം പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നിർദേശം നൽകിയതായാണു വിവരം. ഇരുവിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും അറിയുന്നു. മണിപ്പുര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു; അമൃത പ്രകാശ്

ഹെൽത്തിയും ഫിറ്റുമായി ഇരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിന്നെ ജെനിറ്റിക്സിനും വലിയൊരു പങ്കുണ്ട്. മലയാളം എനിക്ക് അറിയാം. വളർന്നത് കേരളത്തിലാണ്. കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. പലർക്കും അത് അറിയില്ല. പക്ഷെ ഞാൻ മലയാളിയല്ല. അവിടെയല്ല ജനിച്ചതും. മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ കഴിയില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം തിരികെ ബോംബെയിൽ വന്നു. അതിനുശേഷം ഇതുവരെയും അഭിനയത്തിൽ സജീവമായിരുന്നു. ഹിന്ദി സിനിമ, ടെലിവിഷൻ ആഡ്സിൽ എല്ലാം അഭിനയിച്ചു. പക്ഷെ എന്തുകൊണ്ടോ മലയാളം ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി. മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷകൾ അടുത്ത സമയവും. പിന്നീട് ഉന്നത പഠനത്തിനുപോയി. മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു. -അമൃത പ്രകാശ്

Read More

അപകടം പതിയിരിക്കുന്ന ചമ്പക്കുളം പാലം; ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ അപകടം പതിയിരിക്കുന്നതായി ആക്ഷേപം. നിരന്തരമായി ഇടിഞ്ഞുതാഴുന്നതുമൂലം വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവു സംഭവമായി മാറിയിരിക്കുകയാണ്. ഓരോ തവണയും പ്രശ്നം കൂടുതല്‍ വഷളാകുമ്പോള്‍ താത്കാലിക പരിഹാരം കാണുന്നതാണ് അധികൃതരുടെ പതിവ്. എന്നാല്‍ അപ്രോച്ച് താത്കാലികമായി ഇടിഞ്ഞു താഴുന്നതു മാത്രമല്ല, നിര്‍മാണത്തിലെ അപാകതകള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അപ്രോച്ച് റോഡിന്‍റെ വടക്കുവശത്തെ ഗാബിയോണ്‍ ഉപയോഗിച്ചുള്ള റീടൈനിംഗ് വാള്‍ പുറത്തേക്കു രണ്ടടിയോളം തള്ളിനില്‍ക്കുന്നതാണ് കൂടുതല്‍ അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അപ്രോച്ചിനിരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തി തകര്‍ന്ന നിലയിലാണ്. മലേഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രത്യേക ലോഹവലകള്‍ക്കുള്ളില്‍ കരിങ്കല്‍ അടുക്കിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഈ സംരക്ഷണഭിത്തി രണ്ടടിയോളം പുറത്തേക്കു തള്ളിനില്‍ക്കുന്ന നിലയിലാണ്. ഇതു പുറത്തേക്ക് അകന്നുപോകുന്നതിനനുസരിച്ചു അപ്രോച്ച് താഴ്ന്നുകൊണ്ടിരിക്കും. ഗാബിയോണ്‍ ഉപയോഗിച്ചുള്ള റീട്ടെയിനിംഗ് വാള്‍ ഉയര്‍ത്തി നിര്‍മിക്കുകയാണു വേണ്ടത്. അപ്രോച്ചിനിരുവശങ്ങളിലും…

Read More

ഉയരത്തിലുള്ള റോഡിൽനിന്നു താഴ്‌ചയിലുള്ള വീട്ടു മുറ്റത്തേക്ക് വീണു; ബൈക്ക് മറിഞ്ഞ് മരിച്ച യുവാവിനെ കണ്ടത് മണിക്കൂറുകൾക്കുശേഷം

കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മരിച്ചു യുവാവിന്‍റെ സംസ്കാരം നടത്തി. വാരം ചാലിൽ മെട്ടയിലെ പി.കെ. നിഷാദ് (45) ആണ് മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം അറിയുന്നത്. കക്കാട് കോർപറേഷൻ സോണൽ ഓഫീസിനു എതിർവശത്തുനിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഉയരത്തിലുള്ള റോഡിൽനിന്നു താഴ്‌ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിന് ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാരത്തെ തറവാട്ടു വീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പരേതരായ ഒ.വി. ഉത്തമന്‍റെയും പി.കെ. ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അഭിനന്ദ്, അനാമിക. സഹോദരങ്ങൾ: പി.കെ. ഷീജ, ശരത്ത് കുമാർ, രഞ്ജിമ,…

Read More

ഭക്ഷണം ഇഷ്ടമാണെങ്കില്‍ കഴിക്കുക, മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വയ്ക്കേണ്ട; ഗ്രേസ് ആന്‍റണി

ഒരു കുട്ടി അത്‌ലെറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പി.ടി. ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പി.ടി. ഉഷ അത്‌ലറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്‍റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകും. ഭക്ഷണം ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ. -ഗ്രേസ് ആന്‍റണി

Read More

മാലാഖയെപ്പോലെ അനുശ്രീ; ചിത്രങ്ങളേറ്റെ‌ടുത്ത് ആരാധകർ

ഡയമണ്ട് നെക്‌ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ സ്ഥാനം വെള്ളിത്തിരയില്‍ ഉറപ്പിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്‍റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തൂവെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരത്തിന്‍റെ ലുക്ക്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക്, റോയൽ ലുക്ക് എന്നൊക്കെ പറയാം. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. തൂവെള്ള സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പിലാണ് താരം എത്തിയത്. ട്രെഡീഷണലായാലും മോഡേൺ ആയാലും അനുശ്രീക്ക് ഏത് വസ്ത്രവും ഇണങ്ങും. എങ്കിലും പാരമ്പര്യ വസ്ത്രങ്ങളോടാണ് അനുശ്രീക്ക് ഏറെ ഇഷ്ടം.      

Read More