ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പ് നൽകി; ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്; ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു; പിണറായി വിജയൻ

തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രതിപക്ഷ നേതാക്കൾ ഫോണിൽ വിളിച്ച് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് നൽകി. മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 325 ഫയർ ഫോഴ്‌സ് അംഗങ്ങൾ വയനാട്ടിൽ എത്തിയിട്ടുണ്ട്. എൻഡിആർഎഫ് 60 അംഗ ടീം വയനാട്ടിൽ ഉണ്ട്. ബാംഗുളൂരുവിൽ നിന്നുള്ള എൻഡിആർഎഫ് ടീം ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Read More

ഓഗസ്റ്റ് 16 മുതൽ പുതിയ സിനിമകള്‍ ഷൂട്ട് ചെയ്യില്ല; നിർമാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണു നീക്കം

ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഗസ്റ്റ് 16 മുതൽ എല്ലാ പുതിയ സിനിമാ പ്രേജക്‌റ്റുകളും നിർത്തിവയ്ക്കാനും നവംബർ ഒന്നു മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്താനും തീരുമാനിച്ചു. സിനിമാ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കും. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിർമാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണു നീക്കം. നിർമാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യം കൗൺസിൽ യോഗത്തിൽ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രോജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

Read More

ജനവാസമേഖലയിലെ വൃക്ഷശിഖരങ്ങൾ കൈയടക്കി വവ്വാലുകൾ; ഭീതിയോടെ നാട്ടുകാർ

കോഴഞ്ചേരി: നിപ രോഗം പരത്തുന്ന വവ്വാലുകള്‍ ജനവാസമേഖലയില്‍ എത്തിയത് ഒരു ഗ്രാമപ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കുന്നു. പമ്പാനദിയുടെ തീരത്തുള്ള തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട നെടുംപ്രയാര്‍ പനച്ചേരിമുക്ക് റോഡില്‍ തേവലശേരി അമ്പലത്തിനും സന്തോഷ് കടവിനും മധ്യേ പമ്പാനദിയോടു ചേര്‍ന്നാണ് ആയിരക്കണക്കിന് വവ്വാലുകള്‍ തമ്പടിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വൃക്ഷങ്ങളിലാണ് ഇവ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്. പ്രദേശത്തെ വീടുകളിലെ കിണറുകളും ഇവയുടെ കാഷ്ഠംമൂലം മലിനമാകുകയാണ്. നിപ രോഗത്തിന് പ്രധാനകാരണമെന്നു വൈദ്യശാസ്ത്രം കണ്ടെത്തിയ വൈറസ് പരത്തുന്ന വവ്വാലുകള്‍ ഈ പ്രദേശം കൈയടക്കിയിരിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നും വവ്വാലുകളെ തുരത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് മെംബര്‍ റെന്‍സന്‍ കെ. രാജന്‍, സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോർജിനു പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇതുകൂടാതെ ജില്ലാ കളക്ടര്‍ക്ക് പ്രദേശവാസികളും പരാതി നല്കിയിട്ടുണ്ട്.

Read More

നാടകങ്ങളിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ അനശ്വര പ്രതിഭ; രാജൻ പി. ദേവ് അനുസ്മരണം നടത്തി

ചേർത്തല: അനശ്വര നടന്‍ രാജൻ പി. ദേവിന്‍റെറെ 15-ാം ചരമവാർഷിക ദിനത്തിൽ ചേർത്തല സംസ്കാരയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം നടത്തി. ചേർത്തല വുഡ്‌ലാൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. നാടക കലാകാരൻ അഭയൻ കലവൂർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, വെട്ടയ്ക്കല്‍ മജീദ്, ടോം ജോസഫ് ചമ്പക്കുളം, ബാലചന്ദ്രൻ പാണാവള്ളി, ബേബി തോമസ്, എം.വി. ഉത്തമക്കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, ശിവസദ, കലവൂർ വിജയൻ, കെ.കെ.ആർ. കായിപ്പുറം, കമലാസനൻ വൈഷ്ണവം, പ്രദീപ് കൊട്ടാരം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Read More

വിവിധ കുറ്റകൃത്യങ്ങള്‍: നഗരത്തിലെ സ്വകാര്യ ബസുകളില്‍നിന്ന് ഏഴു മാസത്തിനകം പോലീസ് പിഴയടപ്പിച്ചത്  8 ലക്ഷത്തോളം രൂപ

കൊച്ചി: വാഹനാപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുമുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് നഗരത്തിലെ സ്വകാര്യ ബസുകളില്‍ നിന്ന് കൊച്ചി സിറ്റി പോലീസ് പിഴയടപ്പിച്ചത് 8,65,000 രൂപ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെയുള്ള കണക്കാണിത്. 8,212 പെറ്റികേസുകള്‍ ഇക്കാലയളവില്‍ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസിന്റെ ഡോര്‍ അടയ്ക്കാതെ അപകടകരമായി സര്‍വീസ് നടത്തിയതിന് 1,638 ബസുകള്‍ക്കെതിരെ കേസ് എടുത്തു. അപകടകരമായി സര്‍വീസ് നടത്തിയതിന് 32 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തത്. 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു തവണ കുറ്റകൃത്യത്തിന് ഫൈന്‍ അടച്ച സ്വകാര്യബസുകള്‍ തന്നെ വീണ്ടും വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെയാണ് നഗരത്തില്‍ തോന്നുംപടി പായുന്ന സ്വകാര്യ ബസുകളെ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ പോലീസ് അധികൃതര്‍ ശക്തമാക്കുന്നത്.…

Read More

കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ വേണം; ഓഗസ്റ്റ് ഒന്നിന് മനുഷ്യ മതിൽ തീർത്ത് സമരം

കായംകുളം: ദേശീയപാതയിൽ പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് മനുഷ്യമതിൽ തീർത്ത് സമരം സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പുത്തൻ റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ കണ്ടല്ലൂർ, ആറാട്ടുപുഴ, ദേവികുളങ്ങര, കൃഷ്ണപുരം, പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ആരൂടേത്ത് ജംഗ്ഷനിൽ സമാപിച്ചു. ജനകീയ സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഹരിഹരൻ, മുബീർ ഓടനാട്, നാസർ, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, സത്താർ എ.എസ് ,അനസ് ഇല്ലിക്കുളം,സിയാദ് മണ്ണാമുറി, ഹരികുമാർ അടുക്കാട്ട്, സലാഹുദ്ദീൻഅനസ് ഇർഫാനി, അമ്പിളി മോൻ, നിഹാസ് അബ്ദുൽഅസീസ്, സമീർ കോയിക്കലേത്ത്, അൻസാദ്, ഫൈസൽ നേതൃത്വം നൽകി. ദേശീയപാതയിൽ കായംകുളം ഷഹീദാർ മസ്ജിദ് ജംഗ്‌ഷൻ മുതൽ ചിറക്കടവം വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.…

Read More

കോട്ടയം പ്രസ്ക്ലബ് തെരഞ്ഞെടുപ്പ്; അനീഷ് കുര്യന്‍ പ്രസിഡന്‍റ്, ജോബിന്‍ സെബാസ്റ്റ്യന്‍ സെക്രട്ടറി

കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകത്തിന്‍റെയും കോട്ടയം പ്രസ് ക്ലബിന്‍റെയും പ്രസിഡന്‍റായി അനീഷ് കുര്യനും (മലയാള മനോരമ) സെക്രട്ടറിയായി ജോബിന്‍ സെബാസ്റ്റ്യനും (ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ ട്രഷറര്‍: സരിത കൃഷ്ണന്‍ (ജനയുഗം). വൈസ് പ്രസിഡന്‍റുമാര്‍: മനോജ് പി. നായര്‍ (മംഗളം), രശ്മി രഘുനാഥ് (മാതൃഭൂമി). ജോയിന്‍റ് സെക്രട്ടറിമാര്‍: ജോസി ബാബു (മീഡിയാ വണ്‍), ഷീബാ ഷണ്‍മുഖന്‍ (മാധ്യമം). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സ്വപ്ന പി.ജി (മംഗളം), അനില്‍ ആലുവ (എസിവി ന്യൂസ്), ബെന്നി ചിറയില്‍ (ദീപിക ), റോഷന്‍ ഭാനു ( ദേശാഭിമാനി ), നിയാസ് മുസ്തഫ ( കേരള കൗമുദി), കണ്ണന്‍ സി. മുരളി (കേരള കൗമുദി), ബാലചന്ദ്രന്‍ ചീറോത്ത് (ജന്മഭൂമി), ജിതിന്‍ ബാബു (ദേശാഭിമാനി ). ജോണ്‍സണ്‍ പൂവന്‍തുരുത്ത് (ദീപിക) വരണാധികാരിയും എസ്. നാരായണന്‍ (എസിവി ന്യൂസ് ) ഉപ…

Read More

തിത്തിത്താരാ തിത്തിത്തൈ… നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി

കോട്ടയം: നെഹ്റുട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നു. നെഹ്റുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാന്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്ന് ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെ്ഹ്‌റുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് ആലപ്പുഴ ഡിപ്പോയില്‍ നെഹ്‌റുട്രോഫി വളളം കളി കാണാന്‍ പാസ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുളള എല്ലാ തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും. ആലപ്പുഴ ജില്ലയിലെ ഏഴു ഡിപ്പോകളും…

Read More

അനുമതിയില്ലാതെ സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അപകടം: ഡ്രൈവറെ അറസ്റ്റു ചെയ്യും; വകുപ്പ് ജാമ്യം കിട്ടുന്നത്

കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകനായ കാര്‍ത്തിക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ അറസ്റ്റാണ് ഇന്ന് സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തുന്നത്. ജാമ്യം കിട്ടുന്ന വകുപ്പാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തീയേറ്ററിന് സമീപമായിരുന്നു അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്മാരായ സംഗീത് പ്രതാപ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കും രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിരുന്നു. സിനിമയിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ്‌ ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്‍റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്‍ജുന്‍ അശോകന്‍ മുന്‍ സീറ്റിലും സംഗീത് പിന്‍ സീറ്റിലുമായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ…

Read More

കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തടയാൻ പൊതുവിപണിയിൽ പരിശോധന

ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ പൊതു വിതരണവകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. അരി, പല വ്യഞ്ജന മൊത്ത ചില്ലറ വ്യാപാരശാലകളിലും പച്ചക്കറി വില്പനശാലകളിലും ഹോട്ടൽ, ബേക്കറി, ഫ്രൂട്ട്സ്റ്റാൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ നാല് ക്രമക്കേടുകൾ കണ്ടെത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന്‍റെ പേരിലും വില്പനയ്ക്കായി വച്ചിരുന്ന ഉത്പന്നങ്ങളുടെ പാക്കറ്റിൽ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്തതിന്‍റെ പേരിലും നാലു കേസുകൾ രജിസ്റ്റർ ചെയ്തു. സംയുക്ത പരിശോധനയിൽ സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ, ലീഗൽ മെട്രോളജി ഓഫീസർ ആർ. ജയലക്ഷ്മി, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്‍റ് കെ.വി. വിജേഷ് കുമാർ, സുനിൽകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. 23 ചാക്ക് അരി പിടികൂടിഹരിപ്പാട്: തുക്കുന്നപ്പുഴ പാനൂർ പള്ളിക്കു സമീപമുള്ള…

Read More