മുക്കുപണ്ടം പണയംവച്ച് 31 ലക്ഷം തട്ടിയെടുത്ത സംഭവം; പിടിയിലായ യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയിരുന്നത് ചെന്നൈയില്‍നിന്ന്

കൊച്ചി: ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയിരുന്നത് ചെന്നൈയില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ കൈതവളപ്പില്‍ റോഡില്‍ മനയ്ക്കപ്പറമ്പു വീട്ടില്‍ രേഖ(45)യെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു.കെ.പോളിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥിരമായി ഈ യുവതി സ്വര്‍ണം പണയം വച്ച് പണമെടുക്കുന്നതില്‍ സംശയം തോന്നിയ കെഎസ്എഫ് ഇ അധികൃതര്‍ ഇന്നലെ സ്വര്‍ണം ഉരച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ആറു പ്രാവശ്യമാണ് ഇവര്‍ ആഭരണങ്ങള്‍ പണയം വയ്ക്കാനെത്തിയത്. വളകളായിരുന്നു കൊണ്ടുവന്നത്. പത്ത് ഗ്രാം ആഭരണത്തില്‍ മൂന്നു ഗ്രാം സ്വര്‍ണവും ബാക്കി ചെമ്പുമായിരുന്നു. മുക്കുപണ്ടം…

Read More

കാലത്തിനുമപ്പുറം ഈ നാദധാര…

‘എഹ്സാൻ തേരാ ഹോഗാ മുഛ്പർ ദിൽ ചാഹ്താ ഹേ വോ കഹ്‌നേ ദോ’ ജംഗ്ലി എന്ന സിനിമയിലെ നായകനായ ഷമ്മി കപൂർ പാടുന്ന പാട്ടാണിത്. തന്‍റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്ന നായികയായ സൈറാ ബാനുവിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന സ്നേഹവും മോഹവും മന്ത്രിക്കുന്നതു പോലെ ഒഴുകുകയാണ്. ഷമ്മി കപൂറിലേക്ക് മുഹമ്മദ് റാഫി കടന്നുകയറുകയാണെന്ന് പറയുകയാവും നല്ലത്. അലൗകിക നാദധാരയ്ക്ക് ഉടമയായ മുഹമ്മദ് റാഫിയിലൂടെ പ്രേക്ഷകർ ഇങ്ങനെ എത്രയോ പ്രണയമറിഞ്ഞു; പ്രണയത്തിന്‍റെ കനൽ നീറ്റലറിഞ്ഞു. എഹ്സാൻ തേരാ ഹോഗാ എന്ന ഗാനത്തിലെ പ്രണയം തളംകെട്ടി നിൽക്കുന്ന ഷമ്മി കപുറിന്‍റെ കണ്ണുകൾ മറക്കുക എളുപ്പമല്ല. ആ പ്രണയത്തിന് ജീവൻ പകർന്ന മുഹമ്മദ് റാഫിയേയും. മുഹമ്മദ് റാഫി എന്ന സംഗീത ഇതിഹാസം ഭൂമി വിട്ട് പറന്നിട്ട് നാളെ 44 വർഷം!. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അന്ത്യം. വർഷവും തീയതിയും…

Read More

ഡ്യൂട്ടി ഇളവ്; സംസ്ഥാനത്ത് സ്വര്‍ണ വില്പന വര്‍ധിച്ചു; ഇന്നും സ്വർണവിലകുറഞ്ഞു

കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ സ്വര്‍ണ വ്യാപാരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,320 രൂപയും പവന് 50,560 രൂപയുമായി. അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 55,000 രൂപയ്ക്ക് അടുത്താകും. അതേസമയം, രാജ്യത്ത് സ്വര്‍ണ വ്യാപാരത്തില്‍ 35 മുതല്‍ 40 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Read More

നായികയേക്കാള്‍ പ്രതിഫലം; നാല് മിനിറ്റ് ഗാനരംഗത്തിന് പ്രതിഫലം അഞ്ച് കോടി

ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ പലപ്പോഴും ഐറ്റം ഡാന്‍സ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം ഡാന്‍സുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട വാ വാ… എന്ന ഗാനത്തിലെ നൃത്തം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നത്. ഐറ്റം ഡാൻസ് ചെയ്യാൻ ഈ നടിമാരെല്ലാം വലിയ പ്രതിഫലമാണ് വാങ്ങാറുള്ളത്. ഐറ്റം ഡാന്‍സിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും സാമന്തയാണ്. പുഷ്പയിലെ നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിനായി നടി പ്രതിഫലം വാങ്ങിയത് അഞ്ച് കോടി രൂപയാണ്. പുഷ്പയിലെ നായികയായ രശ്മിക…

Read More

ട്രോളിംഗ് നിരോധനം നീങ്ങുന്നു; നാളെ അർധരാത്രിക്കു ശേഷം ബോട്ടുകൾ കടലിലേക്ക്

വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടുകളുടെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർധരാത്രിക്കു ശേഷം അവസാനിക്കും. ഇത് മുന്നിൽ കണ്ട് കടലിലേക്ക് മത്സ്യ ബന്ധനത്തിനു പോകാൻ മുനമ്പം ,മരുക്കുംപാടം, കൊച്ചി മത്സ്യ ബന്ധന മേഖലകളിൽ നിന്നും 1500 ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് കരയിൽ തയാറെടുപ്പു പൂർത്തിയാക്കി കാത്തിരിക്കുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി വടക്കേ ഇന്ത്യാക്കാരായ അതിഥിത്തൊഴിലാളികൾ ഒഴാഴ്ച മുന്നേ തന്നെ ഹാർബറുകളിൽ എത്തിയിരുന്നു. തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യാക്കാരുമാണ് ഇപ്പോൾ ബോട്ടുകളിലെ പണിക്കാർ. ഇവരെല്ലാം എത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഹാർബറുകൾ ഒരാഴ്ച മുന്നേ സജീവമായിരുന്നു. ഒപ്പം അനുബന്ധ മേഖലയും സജീവമായി. ബോട്ടുകളിലേക്ക് വേണ്ട വലകൾ, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങൾ, ഐസ്, ഭക്ഷണ സാമഗ്രികൾ, വെള്ളം എന്നിവ ശേഖരിച്ചു കഴിഞ്ഞു. പല ബോട്ടുകളിലും ഇനി ഇന്ധനം മത്രം നിറച്ചാൽ മതി. കടൽ ശക്തമായി ഇളകിയ സാഹചര്യത്തിൽ…

Read More

ട്രോളിംഗ് നിരോധനം നീങ്ങുന്നു ; നാളെ അർധരാത്രിക്കു ശേഷം ബോട്ടുകൾ കടലിലേക്ക്

വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടുകളുടെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർധരാത്രിക്കു ശേഷം അവസാനിക്കും. ഇത് മുന്നിൽ കണ്ട് കടലിലേക്ക് മത്സ്യ ബന്ധനത്തിനു പോകാൻ മുനമ്പം ,മരുക്കുംപാടം, കൊച്ചി മത്സ്യ ബന്ധന മേഖലകളിൽ നിന്നും 1500 ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് കരയിൽ തയാറെടുപ്പു പൂർത്തിയാക്കി കാത്തിരിക്കുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി വടക്കേ ഇന്ത്യാക്കാരായ അതിഥിത്തൊഴിലാളികൾ ഒഴാഴ്ച മുന്നേ തന്നെ ഹാർബറുകളിൽ എത്തിയിരുന്നു. തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യാക്കാരുമാണ് ഇപ്പോൾ ബോട്ടുകളിലെ പണിക്കാർ. ഇവരെല്ലാം എത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഹാർബറുകൾ ഒരാഴ്ച മുന്നേ സജീവമായിരുന്നു. ഒപ്പം അനുബന്ധ മേഖലയും സജീവമായി. ബോട്ടുകളിലേക്ക് വേണ്ട വലകൾ, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങൾ, ഐസ്, ഭക്ഷണ സാമഗ്രികൾ, വെള്ളം എന്നിവ ശേഖരിച്ചു കഴിഞ്ഞു. പല ബോട്ടുകളിലും ഇനി ഇന്ധനം മത്രം നിറച്ചാൽ മതി. കടൽ ശക്തമായി ഇളകിയ സാഹചര്യത്തിൽ…

Read More

ഹൃദയം തകർന്നാണ് അന്ന് തിയറ്ററിൽ നിന്നു മടങ്ങിയത്, എന്നാൽ ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി; സിബി മലയിൽ

24 വർഷം മുൻപ് ദേവദൂതൻ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇന്നും ഓർമയിലുണ്ട്. വലിയ പ്രതീക്ഷകളായിരുന്നു ചിത്രത്തെപ്പറ്റി. എന്നാൽ, ഹൃദയം തകർന്നാണ് അന്നു തിയറ്ററിൽ നിന്നു മടങ്ങിയത്. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകൾ. ഒരു വർഷത്തോളം സിനിമയിൽ നിന്നു വിട്ടു നിൽക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്നേഹസമ്മർദത്തെ തുടർന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്. എന്നാൽ, ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് മുഴുവൻ വിറ്റുതീരുന്നതിനും സാക്ഷിയായി. ഒട്ടേറെപ്പേർ വിളിച്ചു നല്ല അഭിപ്രായം പറയുന്നു. ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. കാലത്തിന്‍റെ ചില നിയോഗങ്ങൾ നമ്മെ വിസ്മയിപ്പിക്കും. – സിബി മലയിൽ

Read More

പെന്‍ഷന്‍ അപേക്ഷകളിൽ നടപടി ആവശ്യപ്പെട്ട് കെഎൻഇഎഫ്

കോട്ടയം: സംസ്ഥാന നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള അംഗത്വത്തിനും പെന്‍ഷൻ അനുവദിച്ചുകിട്ടണമെന്നുള്ള അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി അംഗത്വത്തിന് അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവരുടെ അപേക്ഷകള്‍ പരിഗണിച്ച് അംഗത്വം അനുവദിക്കുകയും പെന്‍ഷന്‍ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കുകയും വേണം. എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഹയര്‍ പെന്‍ഷന്‍ പദ്ധതി പൂര്‍ണമായും കോടതിവിധി മാനിച്ചുവേണം നടപ്പക്കേണ്ടത്. പിഎഫ് പെന്‍ഷന്‍ പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ അംഗങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ഭാരവാഹികളായ എം. ജമാല്‍ ഫൈറൂസ്, ജയകുമാര്‍ തിരുനക്കര, ആര്‍. മല്ലികാദേവി, എസ്. വിജയന്‍, കോര സി. കുന്നുംപുറം, ആര്‍. നാരായണന്‍ നായര്‍, എം.ടി. വിനോദ്കുമാര്‍, രാമഭദ്രന്‍, ടി. ഇസ്മയില്‍, എം. അരവിന്ദാക്ഷന്‍, എം.പി. മനീഷ്, ടി. അസീര്‍,…

Read More

തട്ടിൻപുറത്തെക്കള്ളൻ; വീടിന്‍റെ ടെറസിൽ സൂക്ഷിച്ചിരുന്ന കളിവള്ളം മോഷണംപോയി

വീടിന്‍റെ ടെറസിന്‍റെ മുകളിൽ സൂക്ഷിച്ചിരുന്ന ചെറിയ കളിവള്ളം കാണാതായി. കുമരകം ആറാം വാർഡിൽ കണ്ണാടിച്ചാൽ പാലത്തിനു സമീപം എഴുപതിൽ പരേതനായ തോമസ് കുട്ടിയുടെ വെപ്പ് വിഭാഗത്തിൽപ്പെട്ട കൊച്ചുകളിവള്ളമാണ് കാണാതായത്. ഒരാൾ തുഴയുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി നിർമിച്ചതാണ് വള്ളം. തോമസുകുട്ടി, മകൾ സീമയുടെ പോരാണ് ഈ സുന്ദരൻ കൊച്ചുവള്ളത്തിനു നൽകിയിരുന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പുരപ്പുറത്തുനിന്നു വള്ളം മോഷണംപോയത്. വിധവയായ ഗൃഹനാഥ ഗ്രേസിക്കുട്ടി രണ്ടുമാസം മുമ്പ് രോഗബാധയെത്തുടർന്ന് മകളുടെ വീട്ടിലേക്ക് താമസം മാറിയതോടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഗ്രേസിക്കുട്ടിയും മരിച്ചു. രോഗം ഗുരുതരമായതോടെ വീടു വൃത്തിയാക്കാനെത്തിയ ബന്ധുക്കളാണ് വള്ളം നഷ്ടമായ വിവരം അറിഞ്ഞത്. രണ്ടുപേർക്കു പുരപ്പുറത്തുനിന്നു താഴെയിറക്കാൻ കഴിയുന്ന ഭാരം മാത്രമാണ് വള്ളത്തിനുള്ളത്. പുരപ്പുറത്തുനിന്നു വെള്ളം ഒഴുകിപ്പോകാൻ വച്ചിരിക്കുന്ന പൈപ്പിൽ ഉരഞ്ഞ പാടുകൾ കാണുന്നുണ്ടെന്നും കയർകെട്ടി താഴെയിറക്കി കൊണ്ടുപോയതാകാമെന്നും ബന്ധുക്കൾ പറയുന്നു. കൗതുകകരമായ ഈ തടി വള്ളത്തിന് ഒരു…

Read More

സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും; ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തി രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.

Read More