ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവം: മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു, തലകുനിച്ച് മാപ്പ് തേടുന്നു; നരേന്ദ്ര മോദി

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു. സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ. കഴിഞ്ഞ വർഷം ഡിസംബറിലാണ് നരേന്ദ്ര മോദി ഛത്രപതി ശിവാജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. പ്രതിമ തർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ പരിപാടിക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.

Read More

സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമുണ്ട്, എല്ലാ മേഖലയിലേക്കാളും അൽപം കൂടുതൽ; കേൾക്കുന്നത് ആരെക്കുറിച്ചും പ്രതീക്ഷിക്കാത്ത കാര്യങ്ങളെന്ന് സംവിധായകന്‍ ലാല്‍

കൊച്ചി: താരസംഘടന അമ്മയിൽ കൂട്ടരാജി ഉണ്ടായതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. സിദ്ദിഖിനെതിരായ ലൈംഗികാരോപണം ഞെട്ടലുണ്ടാക്കി. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ആ കൂട്ടത്തില്‍ നിരപരാധികളായ ആരും പെട്ടുപോകരുതേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളതെന്ന് ലാൽ പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കാര്യം സത്യമാണ്. അത് എല്ലാ സ്ഥലത്തും ഉണ്ട്. ഈ വിഷയത്ത കൈ ഒഴിയുകയല്ല. ഒരു സ്ഥലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടാവാന്‍ പാടില്ല. സിനിമയിലും ഉണ്ടാവാന്‍ പാടില്ല മറ്റൊരിടത്തും അത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാവരുതെന്നും ലാൽ കൂട്ടിച്ചേർത്തു. സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമുണ്ട്. എല്ലാ മേഖലയിലേക്കാളും അൽപം കൂടുതലാണ് സിനിമയിലെന്നും അദ്ദേഹം ആരോപിച്ചു.  അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമാ ലോകം അടിമുടി ഉലഞ്ഞിരിക്കുകയാണ്. ലൈംഗിക ആരോപണം ഉണ്ടായതിനെത്തുടർന്ന് താരസംഘടന അമ്മയിൽ നിന്നും സെക്രട്ടറി സിദ്ദിഖ്…

Read More

‘പ്രമുഖർ’ പലരും കാണാമറയത്ത്… സിനിമയിൽ ആരെ അഭിനയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്  ആ ലോബി; ഫീൽഡിൽ സജീവമായി നിൽക്കുന്നവർ ഒന്നും മിണ്ടാത്തത് അവസരം നഷ്ടപ്പെടുന്ന ഭയം മൂലമോ

കോഴിക്കോട്: അലിഖിത അവകാശം പോലെ സിനിമയിൽ തുടർന്നു വരുന്ന ലൈംഗിക ചൂഷണമടക്കമുള്ള നെറികേടുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മലയാള സിനിമാ വ്യവസായത്തിലെ ഒട്ടേറെ ‘പ്രമുഖർ’ ഇപ്പോഴും കാണാമറയത്ത്. പല മുൻനിര വനിതാ പ്രവർത്തകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ടെന്നാണ് സിനിമാ മേഖലയിലെ പിന്നാന്പുറ സംസാരം. അവരുടെ കഥകൾക്കു മുന്നിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകൾ നിസാരമാണെന്നാണ് സൂചന. ഫീൽഡിൽ സജീവമായി നിൽക്കുന്നവരും ഭാവിയിൽ നല്ല റോളുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുന്നവരും തുറന്നുപറച്ചിലുകൾ നടത്താത്തത് എന്നന്നേക്കുമായി തങ്ങൾ തഴയപ്പെടുമോയെന്ന ഭീതി മൂലമാണ്. ചൂഷണത്തിനെതിരേ നടപടി സ്വീകരിക്കാനേ സർക്കാരിനു കഴിയു. ആർക്കൊക്കെ സിനിമയിൽ അവസരം കൊടുക്കണമെന്നു തീരുമാനിക്കാനുള്ള പൂർണമായ അവകാശവും അധികാരവും സംവിധായകരും നിർമാതാക്കളും പ്രമുഖ നടൻമാരും അടങ്ങിയ ലോബിക്കാണുള്ളത്. ഈ സാഹചര്യത്തിൽ നോക്കിയുംകണ്ടുമൊക്കെയുള്ള നിലപാടു സ്വീകരിക്കാനാണ് ചൂഷണത്തിനിരയായ പല താരങ്ങളുടെ തീരുമാനം. ഒരു മുൻനിര താരം പോലും ഇതുവരെ…

Read More

നെഹ്‌റുട്രോഫി വള്ളംകളി റദ്ദാക്കരുത്: മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ. സി. വേണുഗോപാല്‍

നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സി. വേണുഗോപാല്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നീട് നടത്താമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. വള്ളംകളി ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണം. വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Read More

കടൽസന്ദർശകരെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; അഞ്ചു പേർ പിടിയിൽ; അക്രമത്തിൽ സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ

ചാവക്കാട്: ബ്ലാങ്ങാട് കടൽ സന്ദർശനത്തിനെത്തിയ യുവാക്കളെ ആക്രമിച്ച് സംഭവത്തിൽ അഞ്ചു പേർ പിടിയിലായി.തിരുവത്ര ബേബി റോഡ് പണ്ടാരിമുഹമ്മദ് ഉവൈസ് (19), ദ്വാരക ക്ഷേത്രത്തിന് സമീപം എടശേരി ഷഹിൻഷാ (19) എന്നിവരെ യാണ്ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അക്രമം നടന്നത്. ബീച്ച് കാണാനെത്തിയ മറ്റം ആളൂർ നമ്പ്രത്ത് ആദിത്യൻ, സ്നേഹിത്ത്, പാർഥിവ്, സായൂജ് എന്നിവരെ ആക്രമിച്ച് ഇവരുടെ സ്വർണ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞത്. പ്രതികളുമായി വാക്കുതർക്കത്തിൽ എത്തുകയും ക്രൂരമായി അക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആദിത്യനെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാക്കി മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡു ചെയ്തു.സബ് ഇൻസ്പെക്ടർ ബാബു രാജൻ, സിപിഒ മാരായഹംദ്,…

Read More

എൽകെജി വിദ്യാർഥിനിയെ അറബി അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

കണ്ണൂർ: നാലുവയസുകാരിയായ എൽകെജി വിദ്യാർഥിനിയെ അധ്യപകൻ പീഡിപ്പിച്ചതായി പരാതി. എടക്കാട് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഒരാഴ്ച മുന്പ് സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുന്പാണ് കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിലെ അറബി അധ്യാപകനാണ് പീഡിപ്പിച്ചതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി അധ്യാപകനെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Read More

സുരക്ഷാ കോൺക്ലേവ്; അജിത് ഡോവൽ ശ്രീലങ്കയിൽ

കൊളംബോ: കൊളംബോ സുരക്ഷാ കോൺക്ലേവിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീലങ്കയിൽ എത്തി. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളിൽനിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാക്കാളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അജിത് ഡോവൽ, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയെ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗ്ലാദേശിനും സീഷെൽസിനും കോൺക്ലേവിൽ നിരീക്ഷക പദവിയുണ്ട്.

Read More

സൗദി പൗരനെ അടിച്ചുകൊന്ന മലയാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പോലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി വിധി ശരിവയ്ക്കുകയായിരുന്നു. സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മയക്കുമരുന്നായ ആംഫറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരന്‍റെ വധശിക്ഷയും ഇന്നലെ നടപ്പാക്കി.

Read More

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരു മാസം: 78 പേർ ഇന്നും കാണാമറയത്ത്

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്താണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്‍റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍…

Read More

ഷിരൂർ ദുരന്തം: അർജുന്‍റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്‍റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്‍റെ കൈത്താങ്ങ്. അർജുന്‍റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

Read More