മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല; സജിത മഠത്തിൽ

കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്‍റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല. അതിനർഥം ഞാൻ അവിടെ ഇല്ലെന്നല്ല. അതിനു പകരം വേറൊരാൾ ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അതുപോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല. പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്കു തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ചുനിന്നിട്ടുണ്ട്. അങ്ങനെയാണ് അതുവേണ്ടത്. -സജിത മഠത്തിൽ

Read More

ഓണക്കാലം: ലഹരി  വന്‍തോതില്‍ എത്തുന്നു; പിടിയിലാകുന്നതു ചെറുമീനുകള്‍; പുതുതലമുറ എംഡിഎംഎയ്ക്കു പിന്നാലെ

കോട്ടയം: ഓണാഘോഷങ്ങള്‍ക്കു മുമ്പായി സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുന്നു. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടില്‍ വ്യാപകമാകുകയാണെന്ന ആരോപണമുണ്ട്. പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതായി അവകാശപ്പെടുമ്പോഴും പുതുവഴികളിലൂടെ യുവാക്കളിലേക്കു ലഹരി നിര്‍ബാധം ഒഴുകിയെത്തുകയാണ്. ഓരോദിവസവും ലഹരിക്കടത്തില്‍ പിടികൂടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓണക്കാലം മുന്നില്‍ കണ്ട് ചില സംഘങ്ങള്‍ വന്‍തോതില്‍ ലഹരി സംഭരിക്കുന്നതായാണ് സൂചന. അന്തര്‍സംസ്ഥാന ബസുകള്‍, ലോഡ്ജ് മുറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരിക്കടത്ത് വ്യാപകമാകുന്നത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്ത് നാട്ടിലേക്കു മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയര്‍മാര്‍ ബസില്‍ കയറുന്നത്. പരിശോധന പേടിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് ഇവര്‍ ഇറങ്ങുന്നത്. പിന്നീടു മറ്റ് ബസുകള്‍ കയറിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയും പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങള്‍ വഴിയുമാണ് കഞ്ചാവ് എത്തുന്നത്.…

Read More

തിരുപ്പതി ലഡു വാങ്ങാൻ ആധാർ കാർഡ്; ലഡു വിതരണത്തിന് 48 മുതൽ 62 വരെ കൗണ്ടറുകൾ

ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി. ലഡു കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ നടപടി. ചില ഇടനിലക്കാർ കരിഞ്ചന്തയിൽ ലഡു വിൽക്കുന്നതു തടയാനും വിതരണ പ്രക്രിയയിൽ സുതാര്യത വർധിപ്പിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് ടിടിഡി അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ സി വെങ്കയ്യ ചൗധരി പറഞ്ഞു. ഭക്തരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നും ചൗധരി വ്യക്തമാക്കി. ലഡു വിതരണത്തിന് 48 മുതൽ 62 വരെ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദർശന ടോക്കണുകളോ ടിക്കറ്റുകളോ ഉള്ള ഭക്തർക്ക് ഒരു സൗജന്യ ലഡു ലഭിക്കുന്നതിന് പുറമെ അധിക ലഡു വാങ്ങുന്നതു തുടരാമെന്നും അദ്ദേഹം പറഞ്ഞു. ടോക്കണുകൾ ഇല്ലാത്ത ഭക്തർക്ക് വേണ്ടിയാണ് ആധാർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

വിരമിക്കൽ പ്രഖ്യാപിച്ച് ട്രിപ്പിയർ

ലണ്ടൻ: ഇംഗ്ലണ്ട് പ്രതിരോധതാരം കെയ്റൻ ട്രിപ്പിയർ അന്താരാഷ് ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 54 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2017ൽ 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്കോട്‌ലൻഡിനെതിരേയാണ് അരങ്ങേറ്റം കുറിച്ചത്. 2018 ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയോട് 2-1ന് തോറ്റെങ്കിലും ആ മത്സരത്തിൽ ട്രിപ്പിയർ നേടിയ ഫ്രീകിക്ക് ഗോൾ താരത്തെ ഏറെ പ്രസിദ്ധനാക്കി.    

Read More

രഞ്ജിത്തിനെതിരേ പരാതി: മൊഴി മാറ്റാൻ സമ്മർദമെന്ന് പരാതിക്കാരൻ

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരേ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദമെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ. പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും സജീർ വ്യക്തമാക്കി. രഞ്ജിത്ത് ബംഗുളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും നഗ്ന ചിത്രങ്ങൾ പകർത്തിയെന്നുമായിരുന്നു സജീറിന്‍റെ ആരോപണം. തന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ നടിക്ക് അയച്ചു കൊടുത്തതായും സജീർ പറഞ്ഞു.

Read More

പാരാലിന്പിക്സ്; ശീതൾ ദേവി പ്രീക്വാർട്ടറിൽ

പാരീസ്: പാരാലിന്പിക്സ് വനിതകളുടെ വ്യക്തിഗത അന്പെയ്ത്ത് കോംപൗണ്ട് വിഭാഗത്തിൽ ശീതൾ ദേവി പ്രീക്വാർട്ടറിൽ. റാങ്കിംഗിൽ റൗണ്ടിൽ 703 പോയിന്‍റോടെ രണ്ടാം സ്ഥാനം നേടിയാണ് ശീതൾ പ്രീക്വാർട്ടറിലെത്തിയത്. ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറാണിത്. 704 പോയിന്‍റുമായി തുർക്കിയുടെ ഒസ്നുർ ക്യൂർ ഗിർദി പുതിയ ലോക റിക്കാർഡ് കുറിച്ചു. ഈ മാസം ആദ്യം ബ്രിട്ടന്‍റെ ഫീബി പാറ്റേഴ്സണ്‍ കുറിച്ച 698 പോയിന്‍റിന്‍റെ റിക്കാർഡാണ് തുർക്കി താരം തിരുത്തിയത്. 694 ആണ് പാരാലിന്പിക്സ് റിക്കാർഡ്. ഇത് 2020 ടോക്കിയോ ഗെയിംസിൽ ബ്രിട്ടന്‍റെ തന്നെ ജെസിക സ്റ്റെർട്ടണ്‍ സ്ഥാപിച്ചതാണ്. ഇന്ത്യയുടെ സരിത അദാന 682 പോയിന്‍റുമായി ഒന്പതാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ വ്യക്തിഗത അന്പെയ്ത്ത് റികർവ് ഇനത്തിൽ 637 പോയിന്‍റുമായി ഹർവീന്ദർ സിംഗ് ഒന്പതാം സ്ഥാനത്തെത്തി. യതിരാജിനും കദമിനും ജയം; മാനസിക്കു തോൽവി പാരാലിന്പിക്സിൽ പുരുഷന്മാരുടെ സിംഗിൾസ് ബാഡ്മിന്‍റണിൽ സുഹാസ് യതിരാജിനും…

Read More

സൗദിയിൽ മലയാളി ദമ്പതികൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ

റിയാദ്: സൗദി അൽകൊബാറിൽ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും, തന്നേയും അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും അഞ്ച് വയസുകാരി മകൾ ആരാധ്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ പോസ്‌റ്റ് പോസ്‌റ്റ് മോർട്ടത്തിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്‍റിംഗ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്.

Read More

പാരാലിന്പിക്സിന് പാരീസിൽ കൊടിയേറി

പാരീസ്: 2024 പാരാലിന്പിക്സിന് പാരീസിൽ രാജകീയ തുടക്കം. ഭിന്നശേഷിയുള്ളവരുടെ വിശ്വ കായികമേളയായ പാരാലിന്പിക്സിന്‍റെ 17ാം പതിപ്പിനാണ് പാരീസിൽ തുടക്കമായത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിന്പിക്സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന വിശ്വ കായികമാമാങ്കത്തിൽ 22 ഇനങ്ങളിലായി 4400 അത്‌ലറ്റുകൾ പങ്കെടുക്കും. വർണാഭമായ കലാവിസ്മയങ്ങളുടെ നിറക്കൂട്ടിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍, പാരാലിന്പിക്സിന് തുടക്കമായതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ദീപശിഖയേന്തി ജാക്കി ചാൻ ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരാലിന്പിക്സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തി ഇതിഹാസതാരം ജാക്കി ചാൻ. സ്റ്റേഡിയത്തിനു പുറത്ത്, നഗരമധ്യത്തിൽ പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ഇതിഹാസ സിനിമാ താരം ജാക്കി ചാൻ പാരാലിന്പക്സ് ദീപശിഖയേന്തി പാരീസ് നഗരത്തെ ആവേശം കൊളളിച്ചു. ദീപശിഖയുമായി പാരീസ്…

Read More

ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ല: മറ്റേത് സ്ഥലത്തേക്കാളും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നത് സിനിമ മേഖലയിലാണ്; സ്വാസിക

കൊച്ചി: വിവാദ കലുഷിതമായ അവസ്ഥയിലൂടെയാണ് ഇന്ന് മലയാള സിനിമാ ലോകം കടന്നുപോകുന്നത്. പല പ്രമുഖ നടൻമാർക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ജൂണിയർആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനുമുൻപ് നടി സ്വാസിക മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഡബ്ല്യൂസിസി എന്ന സംഘടനയെ കുറിച്ചും പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ലന്ന് സ്വാസിക അഭിപ്രായപ്പെട്ടിരുന്നു. ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പരാതികൾ പോയി പറയുന്നത്. ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാധിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ എന്നും താരം ചോദിച്ചു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ പരാതി പറയാൻ നമുക്ക് വേറെ എത്രയോ സ്ഥലങ്ങളുണ്ട്, പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതി പറഞ്ഞുകൂടെയെന്നും സ്വാസിക…

Read More

തൊടുപുഴയിൽ നിന്ന് 90 ലക്ഷവുമായി പ്രോസിക്യൂട്ടർ മുങ്ങിയിട്ട് 11 വർഷം; മരിച്ചതായി കണക്കാക്കി കടബാധ്യത ഒഴിവാക്കണമെന്ന് ബന്ധുക്കൾ; കുറ്റ്യാടിയിൽ പൊക്കിയെടുത്ത് പോലീസ്

തൊടുപുഴ: ലക്ഷങ്ങളുടെ സാന്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്കു ശേഷം കണ്ടെത്തി. തൊടുപുഴ മുട്ടം മൈലാടിയിൽ എം.എം. ജയിംസിനെയാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്നു കാണിച്ചു 2021ൽ മകൾ മുട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയിംസിനെ കണ്ടെത്തിയതെന്ന് സിഐ ഇ.കെ. സോൾജിമോൻ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് കണ്ടെത്തിയ ജയിംസിനെ പീരുമേട് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. 2018ൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയതായി പോലീസ് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾ എവിടെയുണ്ടെന്ന വിവരം ലഭിച്ചതെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. കാണാതായ പരാതിയിൽ പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.ജയിംസിനെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സിജെഎം കോടതിയുടെ വാറണ്ട് നിലവിലുണ്ട്. വാറണ്ടിന്‍റെ അടിസ്ഥാനത്തിൽ ഇയാളോട് സെപ്റ്റംബർ ആദ്യവാരം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.…

Read More