ഫുഡ് സ്റ്റാളിൽ ശ്രീരാമ ഭജന! പാടുന്ന സ്ത്രീക്ക് അരികിൽ ആരാധനയോടെ കുരങ്ങൻ; വൈറലായി വീഡിയോ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് എക്സിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീരാമ ഭജനകൾ പാടുന്ന ഒരു സ്ത്രീക്ക് അരികിൽ ഇരിക്കുന്ന കുരങ്ങന്‍റെ പ്രവൃത്തികളാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരു ഭക്ഷണശാലയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. കുരങ്ങൻ മേശയിലേക്ക് ചാടിക്കയറി സ്ത്രീയുടെ അടുത്തേക്ക് പോകുന്ന കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം അവർ ശ്രീരാമനെ കുറിച്ചുള്ള സ്തുതികൾ പാടുകയായിരുന്നു. കുരങ്ങൻ വരുന്നത് കണ്ടിട്ട് അവർക്ക് യാതൊരു പേടിയും ഇല്ലായിരുന്നു. തുടർന്ന് കുരങ്ങൻ സ്ത്രീയുടെ മടിയിൽ ഇരുന്നു അവരെ നോക്കി. പിന്നാലെ അവർ ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചപ്പോൾ കുരങ്ങൻ നിശ്ചലനായി. മന്ത്രോച്ചാരണങ്ങൾ കേട്ട് ധ്യാനിക്കുന്നതുപോലെ കുരങ്ങൻ ശാന്തമായി ഇരുന്നു. താമസിയാതെ, അത് മുന്നിലുള്ള മേശയിലേക്ക് പോയി സുഖമായി ഇരുന്നു ജപത്തിൽ ശ്രദ്ധിച്ചു. ക്യാമറയിൽ കണ്ട സ്ത്രീയ്‌ക്കൊപ്പം ഒരു പുരുഷനും മറ്റ് ചിലരും…

Read More

‘പൃഥ്വിരാജാണോ അമ്മയുടെ പ്രസിഡന്‍റ് ആകേണ്ടത്? ഞാൻ വല്ലതും പറഞ്ഞാൽ അത് പച്ചയ്ക്ക് പറയേണ്ടി വരും’: ധര്‍മജൻ

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ താര സഘടന അമ്മ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നു സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ പ്രസിഡന്‍റ് മോഹന്‍ലാലും മറ്റ് 17 എക്സ്ക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. അതെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു. ഈ സാഹചര്യത്തിൽ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പൃഥ്വിരാജ് ആയാൽ നന്നായിരിക്കുമെന്നാണ് ശ്വേതാ മേനോൻ ഉൾപ്പടെ പല താരങ്ങളും അഭിപ്രായപ്പെടുന്നത്. എന്നാൽ പൃഥിരാജിന്‍റെ പേര് താരങ്ങൾ ഉന്നയിച്ചതിനെതിരേ നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി രംഗത്ത്. പൃഥ്വിരാജിനെ കുറിച്ച്‌ വല്ലതും പറഞ്ഞാല്‍ പച്ചയ്ക്ക് പറയേണ്ടി വരും. അമ്മ വിളിക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ ആരോപിച്ചു. ‘വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ…

Read More

എന്ത് വിധിയിത്..! പെൺകുട്ടിയെ ശല്യം ചെയ്ത് കൗമാരക്കർ; വഴക്ക് പറഞ്ഞ് ഓടിച്ചുവിട്ട യുവാവിനെ വഴിയിൽ വെട്ടിക്കൊന്നു; പ്ലസ്ടു വിദ്യാർഥിയടക്കം രണ്ട് പേർ അറസ്റ്റിൽ

ഭുവനേശ്വർ: പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട യുവാവ് കൗമാരക്കാരെ വഴക്കു പറഞ്ഞു ഓടിച്ചു വിട്ടു. ഇതിൽ കലിപൂണ്ട വിദ്യാർഥികൾ ഓട്ടോ ഡ്രൈവറായ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ഒഡീഷയിലെ ഭുവനേശ്വറിലെ ഖണ്ഡഗിരി പോലീസ് സ്റ്റേഷൻ പരിധിയിലെ രഘുനാഥ് നഗറിലാണ് സംഭവം. മുഖ്യപ്രതി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭുവനേശ്വറിലെ പ്രാദേശിക കോളജിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. രഘുനാഥ് നഗർ ഏരിയയിലെ സുക വിഹാറിലെ ജഗ എന്ന ജഗത് മല്ലിക്(30) ആണ് കൊല്ലപ്പെട്ടത്. കട്ടക്കിൽ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇ‍യാളുടെ വാഹനം പ്രതികൾ വീടിന് അടുത്ത് വച്ച് തടഞ്ഞു. തുടർന്ന് പ്രതികളും മല്ലിക്കും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ മല്ലിക്കിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന ഇയാൾ ചോരവാർന്ന് ആണ് മരിച്ചത്. മല്ലിക്കിനെ ഭുവനേശ്വറിലെ എയിംസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ്…

Read More

കൊലകൊല്ലിയായി വീണ്ടും അരളിയില; ഔഷധമാണെന്ന് തെറ്റിധരിച്ച് അരളി ഇലയുടെ ജ്യൂസ് കുടിച്ച വയോധികന് ദാരുണാന്ത്യം; നടുക്കത്തിൽ പ്രദേശവാസികൾ

കോട്ടയം: അരളി ഇലയുടെ ജ്യൂസ് കുടിച്ച വയോധികന് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഔഷധമാണെന്ന് കരുതിയാണ് വിദ്യാധരൻ അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

കാറിന് മുന്നിലേക്ക് ചാടി അപകടം ഉണ്ടാക്കാൻ ശ്രമം; ഡാഷ്‌ക്യാം ദൃശ്യങ്ങൾ യുവതിയുടെ പദ്ധതി പൊളിച്ചു

ഡാഷ്‌ക്യാമുകൾ വാഹനത്തിലെ അത്യാവശ്യമായ സുരക്ഷാ ഉപകരണമായി മാറിയിരിക്കുന്നു. അപകടങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ അല്ലെങ്കിൽ തർക്കങ്ങൾ എന്നിവയിൽ നിർണായകമായേക്കാവുന്ന റോഡിലെ സംഭവങ്ങളുടെ ഒരു വിഷ്വൽ റെക്കോർഡ് ഇവ നൽകുന്നു. ഇതിന്‍റെ ആവശ്യകത കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ എക്സിൽ പ്രചരിച്ച ഒരു വീഡിയോയിൽ ഒരു സ്ത്രീ ഒരു കാറിന് മുന്നിൽ സ്വയം എടുത്ത് ചാടുന്നത് കാണിക്കുന്നു. ‘ഒരു ഡാഷ്‌ക്യാം ഇടുക’, എന്ന അടിക്കുറിപ്പോടെയാണ് ഷോണി കപൂർ എന്ന എക്‌സ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്. ‘ഇത് നിങ്ങൾക്ക് എപ്പോൾ സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. പ്രത്യേകിച്ച്, അത് ഒരു സ്ത്രീയായിരിക്കുമ്പോൾ. എന്തെങ്കിലും സംഭവിച്ചാൽ, ആളുകൾ തൽക്ഷണം അവളുടെ പക്ഷം പിടിക്കും’ എന്നും അയാൾ പറഞ്ഞു. ഡാഷ്‌ക്യാം ഫൂട്ടേജിൽ തിരക്കേറിയ റോഡിൽ കാർ പോകുന്ന വഴി പെട്ടെന്ന് ഒരു സ്ത്രീ കാറിന്‍റെ മുന്നിലേക്ക് വരുന്നു. ഡ്രൈവർ ഉടൻ വേഗത കുറച്ചു.…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. രാവിലെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

Read More

ഷൂട്ടിംഗ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവന്തപുരം: നടൻ ജയസൂര്യയ്ക്കെതിരേ വീണ്ടും ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസ്. കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ കേസ് തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 354, 354 A, 509…

Read More

വയനാട് പുനരധിവാസം: നിർമിക്കുന്നത് 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീട് നിർമിച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സർവകക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. വീടുകൾ ഒരേ രീതിയിലാകും നിർമിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാട് ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടൽകൊണ്ടുകൂടിയാണ്. അത്തരത്തിൽ ദുരന്തമേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനമൊരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതു ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണു പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്കു തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും താത്പര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും നൽകും. വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെക്കൂടി…

Read More

ഇന്ന് ലോക തിമിംഗലസ്രാവ് ദിനം: തിമിംഗലസ്രാവുകൾ വംശനാശ ഭീഷണിയിൽ

കൊച്ചി: ഇന്ന് ലോക തിമിംഗലസ്രാവ് ദിനം. സൗമ്യനായ ഭീമമത്സ്യം എന്നറിയപ്പെടുന്ന ഇവ വംശനാശ ഭീഷണിയിലാണ്. തിമിംഗലസ്രാവിന്‍റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. സ്രാവ്-തിരണ്ടി ഇന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന ഗവേഷണപദ്ധതിക്കു കീഴിലാണ് ബോധവത്കരണം. കടലിലെ ഘടനയിലും പ്രതിഭാസങ്ങളിലും അടുത്തിടെ വന്ന വ്യത്യാസങ്ങള്‍ തിമിംഗലസ്രാവുകളെ സാരമായി ബാധിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം, ഉപയോഗശൂന്യമായ വലകള്‍, കാലാവസ്ഥാവ്യതിയാനം, കടലിലെ വര്‍ധിച്ചുവരുന്ന ചരക്കുനീക്കം, സഞ്ചാരപാതകള്‍ എന്നിവ പലപ്പോഴും ഇവകള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിയ നിരന്തരമായ ബോധവത്കരണം ഫലം കാണുന്നുണ്ട്. ഇതേത്തുടര്‍ന്ന്, വലയില്‍ കുടുങ്ങുന്ന തിമിംഗലസ്രാവുകളെ തിരിച്ചു കടലില്‍ തുറന്നുവിടുന്ന രീതി വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ഇവയെ പിടിക്കുന്നതും…

Read More