മകന്‍റെ ആവശ്യം നിറവേറ്റാൻ അമ്മ സെൻട്രൽ ജയിലിലെത്തി; ബാഗ് പരിശോധിച്ച പോലീസിന് കിട്ടിയത് കഞ്ചാവ് പൊതി; നാൽപത്തിയഞ്ചുകാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

വിയ്യൂർ: സെൻട്രൽ ജയിലിൽ മകന് കഞ്ചാവു നൽകാനെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കുന്നിൽവീട്ടിൽ ബിജുവിന്‍റെ ഭാര്യ ലത (45)യാണ് വിയ്യൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് എസ്.വിനീത് നൽകിയ വിവരത്തെത്തുടർന്ന് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന മകൻ ഹരികൃഷ്ണനെ കാണാനാണ് ഇവരെത്തിയത്. ലതയിൽനിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലതയുടെ ഹാൻഡ് ബാഗിലാണു കഞ്ചാവ് സൂക്ഷിച്ചത്. ജയിലിൽ കഴിയുന്ന പ്രതികൾക്കു സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് എത്തിക്കുന്നതു പതിവായിരുന്നു. ജയിൽ ജീവനക്കാർ സ്ത്രീസന്ദർശകരെ പരിശോധിക്കുന്നതു കുറവാണ്. ഇതു മുതലാക്കിയാണു ലഹരിക്കടത്ത്. മുന്പ് ഇവർ ശരീരത്തിൽ ഒളിപ്പിച്ചു മയക്കുമരുന്നു കടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Read More

സഞ്ചാരികളേ ഇതിലേ… ഇതിലേ… വടക്കേപ്പുഴ ടൂറിസം പദ്ധതി നവംബർ ഒന്നിന് തുടങ്ങും

മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതിയിൽ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിംഗ്, കയാക്കിംഗ് ഉൾപ്പെടെയുള്ള വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ മൂലമറ്റത്ത് ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈഡൽ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇടുക്കി ആർച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനൽകാലത്തും ജലം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കുളമാവ് ഡൈവേർഷൻ സ്കീം നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചെളി നീക്കി ആഴം ഉറപ്പാക്കും. ഇതോടനുബന്ധിച്ച് പാർക്കിംഗ് സൗകര്യം, കഫ്റ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇടുക്കി ആർച്ച് ഡാമിനോടനുബന്ധിച്ച് ലേസർ ഷോ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് യോഗം ചർച്ച ചെയ്തു. ജൽജീവൻ മിഷന്‍റെ ഭാഗമായി വൈദ്യുത വകുപ്പിന്‍റെ അധീനതയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്‍റുകൾ…

Read More

പോരുന്നോ ഞങ്ങളുടെ കൂടെ… കെഎസ്ആർടിസി ബജറ്റ് ടൂറിസം; അറബിക്കടൽ യാത്ര ആറിന്

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ ആഡംബര കപ്പലിൽ കടൽ യാത്ര ഒരുക്കും. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവയും മൂന്നു നിലയുള്ള ഈ യാത്രാ കപ്പലിലുണ്ട്. രസകരമായ ഗെയിമുകളും കലാപരിപാടിയും തിയറ്ററും അപ്പർ ഡെക്കിൽനിന്ന് അറബിക്കടലിൽനിന്നുള്ള സൂര്യാസ്തമയവും കാണാൻ കഴിയുന്ന തരത്തിലാണ് അഞ്ചു മണിക്കുർ യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 3,550 രൂപ. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് 1,250 രൂപയാണ് ചാർജ്. ആറിന് ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽനിന്നു യാത്ര പുറപ്പെടും. രാവിലെ 9.30 മുതൽ 4.30 വരെ തൊടുപുഴ ഡിപ്പോയിൽ ആധാർ കാർഡുമായി എത്തി സീറ്റുകൾ ബുക്ക് ചെയ്യാം. ഫോണ്‍: 83048…

Read More

റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്‍റേതു മാത്രം; തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം അറിയിക്കേണ്ടത് പോലീസിനെ ആയിരുന്നെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്‍റെ മാത്രമാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലൈംഗിക ചൂഷണമുണ്ടായിട്ടുണ്ടോയെന്ന് മാത്രമാണ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായവരോട് അംഗങ്ങള്‍ ആരാഞ്ഞത്. അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോ ബുദ്ധിമുട്ടുകളെക്കുറിച്ചോ ചോദിച്ചിട്ടില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികളുടെ ഫോണ്‍നമ്പര്‍ കൈമാറിയിട്ടും അവരെ കേള്‍ക്കാള്‍ കമ്മിറ്റി താത്പര്യം കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും സംഘടനകളില്‍നിന്നും താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായത്. സിനിമാ മേഖലയിലെ തൊഴിലിടത്ത് സ്ത്രീകള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ മേഖലയിലുള്ള സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം പോലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read More

അത്തം പത്തിനു തിരുവോണം: പൊന്നോണം വർണാഭമാക്കാൻ പൂവിപണി ഒരുങ്ങി

അത്തം പുലരുന്നതോടെ ഓണത്തിന്‍റെ വരവറിയിച്ച് ഇനി പൂക്കളങ്ങളൊരുങ്ങും. എന്നാൽ മലയാളിക്ക് പൂക്കളമൊരുക്കണമെങ്കിൽ ഇത്തവണയും അന്യസംസ്ഥാനത്തെ പൂപ്പാടങ്ങളിൽനിന്നു പൂക്കളെത്തണം. ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് പൂക്കൾ എത്തിത്തുടങ്ങി. തമിഴ്നാട്ടിലെ തോവാള, ശീലയം പെട്ടി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട്, ഹൊസൂർ, ബംഗളുരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളാണ് ഇവിടെ നൂറുകണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിനു പുറമേ ഇവിടെ പ്രാദേശിക തലത്തിൽ കൃഷി ചെയ്യുന്ന പൂക്കളും ഇത്തവണ പൂക്കടകളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. നേരത്തേ തൊടികളിൽനിന്നു ധാരാളമായി ലഭിച്ചിരുന്ന നാടൻ പൂക്കൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ വില കൊടുത്തു വാങ്ങുന്ന പൂക്കളുപയോഗിച്ചാണ് പൂക്കളമൊരുക്കുന്നത്.

Read More

ഗോവിന്ദാ… ഗേവിന്ദാ… തന്‍റെ കീഴടങ്ങൽ പാർട്ടിക്ക് മുന്നിൽ മാത്രം; മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പ്; അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിന് കലക്കൻ മറുപടി നൽകി എംഎൽഎ

 തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു പാർട്ടി സെക്രട്ടറിയെ ക‍ണ്ടത്. ഇന്ന് രാവിലെ 8.30ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തുടർന്ന് മാധ്യമങ്ങളെ കണ്ട അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ആരുടെ മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയെന്നും അറിയിച്ചു. കള്ള അന്വേഷണം നടത്തി തന്നെ ആരും ഒതുക്കാമെന്ന് വിചാരിക്കേണ്ട. പാർട്ടിക്കും ദൈവത്തിനും മുൻപാകെ മാത്രമെ കീഴടങ്ങുകയുള്ളു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ടെന്ന ആരോപണവും അൻവർ ഉയർത്തി. എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ നടക്കുന്ന അന്വേഷണം വഴി തെറ്റിയാൽ ഇടപെടും. പോലീസിലെ ലോബിക്ക്…

Read More

നായകൻ വീണ്ടും വരാ… നവകേരളാ ബസ് വീണ്ടും നിരത്തിലിറങ്ങുമോ? അറ്റകുറ്റപ്പണിക്കായി ബസ് ബംഗുളൂരുവിലേക്ക് മാറ്റി

തിരുവനന്തപുരം: നവകേരള ബസിന്‍റെ അറ്റകുറ്റപ്പണികൾക്കായി ബംഗുളൂരുവിലേക്ക് മാറ്റി. സർവീസ് നടത്താൻ സാധിക്കാതെ ബസ് പണി തന്നത് വിവാദമായതോടെയാണ് നടപടി. പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണ് ബസ് മാറ്റിയത്. കോഴിക്കോട് റീജിയണൽ വർക് ഷോപ്പിലായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി ബസ്. മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗുളൂരു റൂട്ടിൽ ബസ് സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ ബസിന്‍റെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ സഞ്ചരിച്ച ബസാണ് ഇത്. അതിനു ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തി ബസ് നിരത്തിലിറക്കുകയായിരുന്നു. സര്‍വീസ് ഉദ്ഘാടനം ചെയ്ത വേളയില്‍ കയറാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാര്‍ ഈ സര്‍വീസിനോട് മുഖം തിരിക്കുകയായിരുന്നു.

Read More

നിവിൻ പോളി പറ‍യുന്നത് പച്ചക്കള്ളം; അതിക്രമം ഉണ്ടായത് ദുബായിയിൽ വച്ച്; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ദിവസങ്ങളോളം; നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി പോലീസ്

ഇടുക്കി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നേരത്തെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി. ശ്രേയ എന്ന ആളാണ് ഇവരെ പരിചയപ്പെടുത്തിയത്. നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്നും സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന…

Read More