പാക്കിസ്ഥാനിൽ ‘കൂടത്തായി’ മോഡൽ കൂട്ടക്കൊല: കൊല്ലപ്പെട്ടത് 13 പേർ, യുവതിയും കാമുകനും അറസ്റ്റിൽ

ലാഹോർ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപുരിൽ കൂടത്തായി മോഡൽ കൂട്ടക്കൊല. മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി. പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്‌സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പോലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ കൂട്ടക്കൊല വ്യക്തമാകുകയായിരുന്നു. അമീറുമായുള്ള വിവാഹത്തിന്…

Read More

പൊളിച്ചടുക്കണം..! അന്‍വറിനെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച് സിപിഎം; കൂടുതല്‍ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തുന്ന ആരോപണങ്ങളെയും മാധ്യമങ്ങളെയും ഒരുമിച്ചുനേരിട്ടു പ്രതിരോധം തീര്‍ക്കാന്‍ സിപിഎം. കൂടുതല്‍ സ്ഥലങ്ങളില്‍ വിശദീകരണയോഗം ചേരാനും കാര്യങ്ങള്‍ താഴേതട്ടിലുള്ള പ്രവര്‍ത്തകരിലേക്ക് എത്തിക്കാനുമാണു തീരുമാനം. ഇതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തും. അതേസമയം അന്‍വറിനെ തുടര്‍ച്ചയായി വിമര്‍ശിക്കാനും ആരോപണങ്ങളെ പൊളിച്ചടുക്കാനുമാണു തീരുമാനം. ഇന്നലെ ചന്തക്കുന്നില്‍ നടന്ന പൊതുയോഗത്തില്‍ മാധ്യമങ്ങളെയും അന്‍വറിനെയും ഒരുപോലെ വിമര്‍ശിക്കുകയായിരുന്നു നേതാക്കള്‍. നല്ല ഷര്‍ട്ടും പാന്‍റും ലിപ്സ്റ്റിക്കും ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും മോശം പറയാന്‍ മാധ്യമപ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിരിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ആരോപിച്ചു. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരാളെ കിട്ടിയെന്നു കരുതി ആഘോഷിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.അന്‍വറിനെ വര്‍ഗശത്രുവന്നാണ് വിജയരാഘവന്‍ വിശേഷിപ്പിച്ചത്.…

Read More

ഒരു മിനിറ്റിൽനിന്ന് 3 മിനിറ്റിലേക്ക്: യൂട്യൂബ് ഷോട്‌സിന്‍റെ ദൈർഘ്യം കൂട്ടുന്നു

ന്യൂഡൽഹി: ടിക് ടോക് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ അവതരിപ്പിച്ച യൂട്യൂബ് ഷോട്‌സിന്‍റെ സമയദൈർഘ്യം കൂട്ടാൻ തീരുമാനം. ഒരു മിനിറ്റിൽനിന്നു മൂന്നു മിനിറ്റായാണു ദീർഘിപ്പിക്കുന്നത്. സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരു മിനിറ്റ് കുറവാണെന്നായിരുന്നു പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈമാസം 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നു യൂട്യൂബ് അധികൃതർ പറഞ്ഞു. അതേസമയം, ദൈർഘ്യമേറിയ വീഡിയോകളോട് ഉപഭോക്താക്കൾക്കു താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയം ഉയരുന്നുണ്ട്. ഇതിനു പരിഹാരമായി യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം സമയം നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചർ‌ ഷോട്സിൽ ലഭ്യമാക്കുമെന്ന് അറിയുന്നു.

Read More

എടിഎം കവർച്ചസംഘത്തെ ചോദ്യംചെയ്യാൻ ആന്ധ്രാ പോലീസും തൃശൂരിൽ; ആന്ധ്രയിലെ എടിഎം കവർച്ചകളിലും ഇവർ പ്രതികളെന്ന് പോലീസ്

തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിൽ കേരള പോലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശികളായ കവർച്ച സംഘത്തെ ആന്ധ്ര പോലീസ് തൃശൂരിലെത്തി ചോദ്യംചെയ്തു. രണ്ടുമാസം മുന്പ് ആന്ധ്രയിൽ നടന്ന എടിഎം കവർച്ചകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ടുഎടിഎമ്മുകളിൽ നിന്നായി 39 ലക്ഷം കവർന്ന കേസിലായിരുന്നു ആന്ധ്ര പോലീസ് ഇന്നലെ തൃശൂർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനിൽ എത്തി കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തൃശൂർ എടിഎം കവർച്ചാ കേസിലെ അഞ്ച് പ്രതികളെ ചോദ്യം ചെയ്തത്. ആന്ധ്രയിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അഞ്ച് എടിഎം മുകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ തമിഴ്നാട് പോലീസ് പിടികൂടിയ ഈ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നും ആന്ധ്രയിൽ നിന്നെത്തിയ പോലീസ് സംഘം പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻ പരിധികളിലുള്ള എ.ടി.എമ്മുകളിൽ നടന്ന…

Read More

ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്‍റി ഡോട്ട്: ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ

ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്‍റി ഡോട്ട്. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം നിരവധി ടി.വി സീരിയലുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡൽ സെൽബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, കോട്ടയം രമേശ് തുടങ്ങിയവരും എത്തുന്നുണ്ട്. അലീന എന്ന പെൺകുട്ടി, മയക്കുമരുന്നിന് അടിമപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരുടെ ട്രാപ്പിൽ അകപ്പെടുന്നു. അതോടെ സമൂഹം അവളെ കളങ്കിതയായി കണക്കാക്കുന്നു. ഈ സാമൂഹിക ചുറ്റുപാടിൽ ഇരയായ തനിക്ക് നീതി കിട്ടണമെന്ന് അലീന അഗ്രഹിച്ചു. അതിനായി തന്നെ കെണിയിൽ പെടുത്തിയ മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരോട് അവൾ ഏറ്റുമുട്ടുന്നു. പോരാട്ടത്തിൽ സഹായിക്കാൻ നന്മ നിറഞ്ഞ ചിലരുമുണ്ടായിരുന്നു. തന്നെ ട്രാപ്പിൽ അകപ്പെടുത്തിയവരെ ഉന്മൂലനം ചെയ്യുന്നത് വരെ…

Read More

ഹരിയാനയിൽ എക്‌സിറ്റ്‌പോൾ തള്ളി ബിജെപിയുടെ കുതിപ്പ്; ജമ്മു കാഷ്മീരിൽ കോൺഗ്രസ്-എൻസി സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്

ന്യൂഡൽഹി: ഹരിയാന, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് വോട്ടണ്ണൽ പുരോഗമിക്കുന്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തിൽ ഹരിയാനയിൽ ബിജെപിയെ ഏറെദൂരം പിന്നിലാക്കി കോൺഗ്രസിന്‍റെ മുന്നേറ്റമാണു കണ്ടതെങ്കിൽ പിന്നീട് കോൺഗ്രസിനൊപ്പമെത്തിയും മറികടന്നും ബിജെപി കുതിച്ചു. ഹരിയാനയിൽ കോൺഗ്രസ് തരംഗമാണെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണു ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപിയുടെ പ്രകടനം. അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ ഹരിയാനയിൽ പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിമറിയുകയാണ്. രണ്ടിടത്തും 90 സീറ്റുകൾ വീതമാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാജിക്കൽ സംഖ്യ 46. ഹരിയാനയിൽ ബിജെപി 50, കോൺഗ്രസ് 34, ഇന്ത്യൻ നാഷണൽ ലോക് ദൾ 01, മറ്റുള്ളവർ-05 എന്നിങ്ങനെയാണ് ലീഡ്. ജമ്മു കാഷ്മീരിൽ ആദ്യസൂചനകളിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം മുന്നിട്ടെങ്കിലും പിന്നീട് അവിടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എന്നാൽ ഈ റിപ്പോർട്ട് തയാറാക്കുന്പോൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന സൂചനയാണുള്ളത്. കോൺഗ്രസ്-നാഷണൽ…

Read More

സിറ്റസ് ഇൻവേഴ്സസ്: ഹൃദയം വലത്ത്, കരൾ ഇടത്ത്! അത്ഭുതമായി യുവതി

വ്യത്യസ്തമായ ശരീരഘടനയുള്ള കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്ക ഡോക്ടർമാർക്കു വിസ്മയമാണ്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണെങ്കിൽ സവിത സുനില ചൗഗലെ എന്ന അന്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്കില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണുള്ളത്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്സസ് എന്നാണു വിളിക്കുന്നത്. കാർഡിയോളജിസ്റ്റിന്‍റെ അടുത്തു പരിശോധനയ്ക്കു പോയപ്പോൾ ഇസിജിയും എക്സ് റേയും എടുത്തിരുന്നു. ഇതിലാണ് അമ്പരപ്പിക്കുന്ന വസ്തുത വെളിപ്പെട്ടത്. ജീനുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതൊരു അപൂർവ സംഭവമാണെങ്കിലും രോഗമല്ലെന്നു വിദഗ്ധർ പറയുന്നു.

Read More

ആയൂർവേദ മരുന്നുകടയിൽ ലഹരിയുള്ള അരിഷ്ടം വില്പന; പ്രതിഷേധവുമായി സ്ത്രീകൾ; കട അടപ്പിച്ച് അധികൃതർ

കോതമംഗലം: മാമലക്കണ്ടം ഭാഗത്ത് ലഹരിയുള്ള അരിഷ്ടത്തിന്‍റെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് മേട്നാപ്പാറ ഗിരിവർഗ ഊരിലെ സ്ത്രീകളും കുട്ടികളും സ്ഥാപനത്തിന് മുന്നിലും പഞ്ചായത്ത് ഓഫീസിലും പ്രതിഷേധവുമായെത്തി. ആയുർവേദ മരുന്നുകടയിൽ വിൽക്കുന്ന അരിഷ്ടം വാങ്ങിക്കുടിച്ച് ഊരിലെ പുരുഷൻമാർ ലക്കുകെട്ട് സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പോലീസ്, എക്സൈസ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് കടയുടെ മുന്നിലേക്ക് സ്ത്രീകൾ പ്രതിഷേധവുമായെത്തിയത്. ജനരോഷം ശക്തമായതോടെ പോലീസും എക്സൈസും സ്ഥലത്തെത്തി ആയൂർവേദ കട താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു. തുടർന്ന് കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടന്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. പഞ്ചായത്ത് സെക്രട്ടറിയുമായി ആലോപിച്ച് കടയ്ക്കെതിരെ നടപടിയെടുക്കാമെന്ന് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. നിയമപ്രകാരം ആയുർവേദ മരുന്ന് വിൽക്കാൻ ലൈസൻസ് ഉള്ള സ്ഥാപനത്തിന്‍റെ ഏജൻസിയായി പ്രവർത്തിക്കുന്ന കടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മരുന്നായി…

Read More

ഫ്രൂട്ട് മോമോസ് കഴിച്ചിട്ടുണ്ടോ: വായിൽ കപ്പലോടുന്ന രുചിയുമായി മോമോസ് വിൽപ്പനക്കാരൻ; വീഡിയോ കാണാം

രാജ്യത്ത് ഇന്ന് പല കടകളും പല വെറൈറ്റി ഭക്ഷണങ്ങൾ വിളന്പുന്ന ഇടങ്ങളാണ്. സായാഹ്നക്കടകൾ ഇന്ന് പല ഇടത്തായി നിലകൊള്ളുന്നുണ്ട്. അത്തരമൊരു കടയുടെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. സമീപ കാലത്താണ് മോമോസുകൾ രാജ്യത്ത് ഏറെ പ്രചാരമേറിയത്. മോമോസിൽ തന്നെ പലതരം വെറൈറ്റികൾ ഇന്നുണ്ട്. അത്തരമൊരു മോമോസ് വിളന്പുന്ന കടയാണ് ഡൽഹിയിലെ വിവേക് വിഹാറിലുള്ളത്. ചിക്കനും ബീഫും വച്ച് മാത്രം മോമോസ് കണ്ടിട്ടുള്ളവർക്കും കഴിച്ചിട്ടുള്ളർക്കും പുതിയൊരു അനുഭവമാണ് ഈ കടക്കാരൻ നൽകുന്നത്. വിവിധങ്ങളായ പഴങ്ങളിൽ തീർത്ത മോമോസാണ് ഇയാൾ ആളുകൾക്ക് നൽകുന്നത്. മോമോസ് ഉണ്ടാക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ പരക്കെ പ്രചരിക്കുന്നുണ്ട്. ആദ്യം ഒരു പാനിലേക്ക് ബട്ടർ ഒഴിക്കുന്നു. അത് ചൂടാകുന്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന പഴങ്ങളെല്ലാം ചേർക്കുന്നു. അതിലേക്ക് പാലും ചീസും ഫ്രഷ് ക്രീമും പഞ്ചസാരയുമൊക്കെ ചേർത്ത ശേഷം അതിലേക്ക് വേണ്ട മസാലക്കൂട്ടുകളും ചേർത്തിളക്കുന്നു. ശേഷം ആവിയിൽ വേവിച്ച്…

Read More

അടൂരിൽ വീണ്ടും തെരുവുനായ ആക്രമണം; ഓടിയെത്തിയ നായ ജോർജിന്‍റെ മുഖം കടിച്ചു പറിച്ചു; പോലീസുകാർക്കടക്കം ആറു പേർക്ക് കടിയേറ്റു

അടൂർ: നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കം ആറുപേരെ തെരുവുനായ കടിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ പ്ലാവിളത്തറ ഭാഗത്താണ് സംഭവം. സ്പെഷൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് ടീമിലെ സിപിഒ ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് മുന്നിലാണു നായ ആക്രമിച്ചത്. കൊച്ചുവിളയിൽ ജോയ് ജോർജ് (68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82),കരുവാറ്റ പ്ലാവിളയിൽ ലാലു ലാസർ (42), പെറിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരെ പ്ലാവിളത്തറഭാഗത്തും നായ ആക്രമിച്ചു. സമീപത്തെ കടയിൽനിന്നു ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകവേ വൈകുന്നേരം 4.30 ഓടെ നായ ആക്രമിക്കുകയായിരുന്നുവെന്നു ജോയ് ജോർജ് പറഞ്ഞു. എതിർദിശയിൽ വന്ന നായ ചാടി മുഖത്താണ് കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. കടിയേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

Read More