നാളെയാണ് നാളെയാണ്… എളുപ്പത്തിൽ കോടീശ്വരനാകാമെന്ന പരീക്ഷണത്തിൽ മലയാളികൾ വാശിയോടെ പങ്കെടുത്തു; 80 ലക്ഷം അച്ചടിച്ച തിരുവോണം ടിക്കറ്റിൽ 70 ലക്ഷത്തോളം വിറ്റഴിഞ്ഞു

തിരുവനന്തപുരം: ഭാഗ്യ പരീക്ഷണത്തിൽ നിന്ന് മലാ‍യാളി മാറിനിന്നില്ല. തിരുവോണം ബംപർ വിൽപ്പന 70 ലക്ഷത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയി. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബംപറിന്‍റെ പ്രകാശനവും തിരുവോണം ബംപറിന്‍റെ നറുക്കെടുപ്പും നടത്തും.

Read More

സ്തനാർബുദം; തുടക്കത്തിൽ കണ്ടെത്തി‌യാൽ…

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. 20 വയസിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രസ്റ്റ് കാന്‍സറിന്‍റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു. സ്ക്രീനിംഗ് ടെസ്റ്റുകൾ കാന്‍സറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ സ്തനാര്‍ബുദ അവബോധ മാസത്തിന്‍റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്. എന്തുകൊണ്ട്..? പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം…

Read More

ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ലെന്ന് ഹൈക്കോടതി

കൊച്ചി: മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ലെന്നും ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി. മതവിശ്വാസം വ്യക്തിപരമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന് ഹസ്തദാനം ചെയ്ത മുസ്‌ലിം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രതി കോട്ടക്കല്‍ സ്വദേശി അബ്‌ദുള്‍ നൗഷാദിന്‍റെ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്. മതവിശ്വാസ സ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടനയില്‍ വിശദമാക്കുന്നുണ്ട്. മതവിശ്വാസം പ്രചരിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാകില്ല. അതേ സന്ദേശം തന്നെയാണ് ഇസ്‌ലാമിലും ഉള്ളത്. മതാചാരങ്ങള്‍ പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ഖുറാന്‍ വചനങ്ങളിലും വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ല്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തിയിരുന്നു. പങ്കെടുത്തവര്‍ക്കുള്ള സമ്മാനം നല്‍കുന്നതിനിടെ, എല്‍എല്‍ബി വിദ്യാര്‍ഥിനിക്കടക്കം അദ്ദേഹം ഹസ്തദാനവും നല്‍കി. വിദ്യാര്‍ഥിനി ഹസ്തദാനം ചെയ്ത ദൃശ്യമടക്കം ഹര്‍ജിക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശരീഅത്ത് നിയമം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റു ചെയ്തു

ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിശാൽ പ്രജാപതി(21) ആണ് അറസ്റ്റിലായത്. ഭദോഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 30 ന് വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങിയ സഹോദരി തിരിച്ചെത്തിയില്ലെന്ന് കാട്ടി കോട്വാലി പ്രദേശത്ത് താമസിക്കുന്ന ഒരു യുവാവ് ഓഗസ്റ്റ് 20 ന് പരാതി നൽകിയതായി പോലീസ് സൂപ്രണ്ട് (എസ്പി) മീനാക്ഷി കത്യായൻ പറഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രജാപതിയ്‌ക്കൊപ്പമാണ് അവളെ അവസാനമായി കണ്ടതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിശാലിനെ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി എവിടെയാണെന്ന് ഇയാൾ പോലീസിനോട് പറയുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തിങ്കളാഴ്‌ച ജയിലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.

Read More