കണ്ണുകെട്ടിയ നീതിദേവത ഇനിയില്ല, കൈയിൽ വാളിനു പകരം ഭരണഘടന; സമഗ്രമാറ്റവുമായി സുപ്രീം കോടതി

ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു ഇത്രയും കാലംനീതി ദേവതയായി വാണിരുന്നത്. എന്നാൽ ഇനി മുതൽ രാജ്യത്ത് നിയമം അന്ധമല്ലെന്ന സന്ദേശമുയർത്തി കോടതി മുറികളില്‍ ഇനി നീതിദേവത കണ്‍തുറന്നു നില്‍ക്കും. നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ച് സുപ്രീംകോടതി ചരിത്രം കുറിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢിന്‍റെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇടതുകൈയില്‍ പുസ്തകവുമേന്തിക്കൊണ്ടായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക. ‘നിയമം ഒരിക്കലും അന്ധമല്ല, അത് എല്ലാവരേയും തുല്യമായി കാണുന്നു. പ്രതിമയുടെ കൈയിൽ ഭരണഘടന ഉണ്ടായിരിക്കണം. വാളല്ല. അത് നീതി നടപ്പാക്കുന്നു എന്ന സന്ദേശം രാജ്യത്തിന് നല്‍കും. വാള്‍ അക്രമത്തിന്‍റെ പ്രതീകമാണ്. കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്’എന്ന് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.  

Read More

ശോഭ വരണം… പാലക്കാട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി നേതാക്കൾ; കേന്ദ്രത്തിന് കത്തെഴുതി സുരേഷ് ഗോപി

ന്യൂഡൽഹി: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റു നേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. പാലക്കാട് സി. കൃഷ്ണകുമാറിനെയും സ്ഥാനാർഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അതിനിടെ പാലക്കാട് കെ. സുരേന്ദ്രന്‍റെ പേരും കേൾക്കുന്നുണ്ട്.

Read More

വീടിനോ ഓഫീസിനോ കടകൾക്കോ എന്തിനേറെ പൊലീസ് സ്റ്റേഷനു പോലും വാതിലില്ലാത്ത ഒരു ഗ്രാമം; പിന്നിലെ കാരണമിങ്ങനെ

അടച്ചുറപ്പുള്ളൊരു വീടാണ് എല്ലാവരുടേയും സ്വപ്നം. എന്നാൽ എത്ര വലിയ വീടാണെങ്കിലും അതിനു വാതിൽ ഇല്ലെങ്കിലുള്ള അവസ്ഥ എന്താകും. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂർ ഗ്രാമത്തിൽ ഒരു വീടിനും വാതിലുകളില്ല. ഇതിനു പിന്നിലുള്ള കാരണം ആണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്. ശനിദേവൻ ഗ്രാമവാസികളെ കാത്തുകൊള്ളും അതിനാൽ ഒരു കള്ളനും ആ ഗ്രാമത്തിൽ നിന്ന് മോഷ്ടിക്കാൻ ധൈര്യപ്പെടില്ല. 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നടിഞ്ഞു. നാട്ടുകാരിലൊരാൾ കല്ല് കണ്ട് മൂർച്ചയുള്ളൊരു വടികൊണ്ട് അതിൽ കുത്തിനോക്കി. അപ്പോൾ അതിൽ നിന്ന് രക്തം പൊടിയാൻ തുടങ്ങി. അയാൾ ആ കല്ല് അവിടെ ഉപേക്ഷിച്ച് പോയി. അന്നു രാത്രി, ആ നാട്ടുകാരന്‍റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തന്‍റെ വിഗ്രഹമാണെന്നു അയാളോട് ദേവൻ പറഞ്ഞത്രെ. ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് ആ കല്ല് സമർപ്പിക്കട്ടെ എന്ന് ഈ…

Read More

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും; പിന്നീട് സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തും; മുഹമ്മദിന്‍റെ സൂക്കേട് മാറ്റി പോലീസ്

അന്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി വന്ന യുവാവ്  അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് പഞ്ചായത്ത് 21-ാം വാർഡിൽ കളത്തിൽ മുഹമ്മദ് സഫ്‌വാ(21)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പുറക്കാട് സ്വദേശിനിയായ 15 കാരിയുമായി പരിചയപ്പെട്ട് ഇൻസ്റ്റഗ്രാം പേജിൽ ഉണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് മറ്റുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.  സൈബർ  സെല്ലിന്‍റെ സഹായത്തോടെ അമ്പലപ്പുഴ പോലീസ്  നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.ഒളിവിൽപ്പോയ പ്രതിയെ  കുമളിയിൽനിന്നു കണ്ടെത്തുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലും വളപട്ടണം സ്റ്റേഷനിലും കൊല്ലം ജില്ലയിലും സമാനമായ കേസുകളുണ്ട്.   ഇയാളിൽനിന്നു രണ്ട് മൊബൈൽ ഫോണുകളും നാല് സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി…

Read More

മെട്രോ ട്രാക്കിൽ മൂത്രമൊഴിച്ച് യുവാവ്; വൈറലായി വീഡിയോ; മൂക്കത്ത് വിരൽവച്ച് സൈബറിടം

മെട്രോയെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകൾ വൈറലാകാറുണ്ട്. പതിവു പോലെ ഒരു മെട്രോ വാർത്തയാണ് ഇന്നും സൈബറിടങ്ങളിലെ ചർച്ച. മെട്രോ സ്റ്റേഷനിൽ ആകസ്മികമായി മൂത്രമൊഴിക്കുന്ന ഒരു ജാപ്പനീസ് യുവാവിന്‍റെ വീഡിയോ ആണ് വൈറൽ. പൊതുവെ സിറ്റികളും പരിസരവുമൊക്കെ ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ജപ്പാൻ. അതിനാൽത്തന്നെ ജാപ്പനീസ് യുവാവോ എന്ന് പലരും ഞെട്ടലോടെയാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും പൊതു ഇടങ്ങളിൽ മൂത്രമൊഴിക്കാറുണ്ട്. എന്നാൽ മറ്റുള്ള രാജ്യങ്ങളൊക്കെ പൊതു ഇടങ്ങളിൽ മൂത്രമൊഴിച്ചാൽ ഫൈൻ ഈടാക്കാറുണ്ട്. എന്നിട്ടും ജാപ്പനീസ് യുവാവിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രവൃത്തി ആരും പ്രതീക്ഷിച്ചില്ല. എല്ലാ ഇന്ത്യക്കാരും അറിയാന്‍. അതെ, ഇന്ത്യയിൽ ഇത് സംഭവിക്കുന്നു, പക്ഷേ, ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കരുത്. മറ്റ് രാജ്യങ്ങൾ എന്തുകൊണ്ടോ സ്വർഗമല്ല, കാരണം, ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ നിങ്ങൾക്ക്…

Read More

ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയത് ആചാരലംഘനം; ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതുപോലുള്ള സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് നടപടിക്കു നിര്‍ദേശിച്ചത്. ജീവനക്കാരന്‍റെ മകന് ജോലി കിട്ടിയതിന്‍റെ പേരില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയത് ആചാരലംഘമാണെന്നടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ക്ഷേത്രഭൂമിയില്‍ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read More

അടിപൊളി… വെയിറ്റിംഗ് ഷെഡ് മനോഹരമാക്കി ആം ആദ്മി പ്രവർത്തകർ

കാടും പടലും പിടിച്ച് ഉപയോഗ ശൂന്യമായി കിടന്ന കരിങ്കുന്നം വെയിറ്റിംഗ് ഷെഡ് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെയിന്‍റു ചെയ്ത് ഭംഗിയാക്കി. കരിങ്കുന്നം പ്ലാന്‍റേഷൻ കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് കരിങ്കുന്നം പഞ്ചായത്ത് മെംബർ ബീന കുര്യന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. പാതയുടെ വികസനം വന്നതോടെ റോഡ് നിരപ്പിൽനിന്നും താഴെയായതോടെയാണ് വെയിറ്റിംഗ് ഷെഡ് അവഗണിക്കപ്പെട്ടത്. കാടും പടലും കയറി ഇഴജന്തുക്കൾ വാസമുറപ്പിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ഇവിടെ കയറാതായി. മഴയും വെയിലുമേറ്റ് യാത്രക്കാർ വഴിയോരത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതോടെയാണ് ആം ആദ്മി പ്രവർത്തകർ മുന്നിട്ടിറങ്ങി കാടുവെട്ടി വൃത്തിയാക്കിയത്. ഇവിടെ ആളുകൾക്ക് കയറാൻ പടിക്കെട്ടുകൾ നിർമിക്കുകയും ഇരിപ്പിടങ്ങളിൽ ടൈലുകൾ പാകുകയും ചെയ്തു.

Read More

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും; നവീൻ ബാബുവിന്‍റെ വേർപാടിൽ വേദന; അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെന്ന് പി.പി.ദിവ്യ

കണ്ണൂർ: തന്‍റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. എഡിഎം നവീൻ ബാബുവിന്‍റെ വേർപാടിൽ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പി.പി.ദിവ്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയാണെന്നും ദിവ്യ അറിയിച്ചു. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതോടെയാണ് പാർട്ടി നടപടി എടുത്തത്.

Read More

വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധം; ഇരുപത്തിയഞ്ചുകാരനെ തല്ലിക്കൊന്ന് യുവതിയുടെ ബന്ധുക്കൾ; തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് പോലീസ്

ജയ്പുർ: വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ 25 കാരനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാവത്ത് മജ്‌ര ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നീം ക താന സർക്കിൾ) അനുജ് ദാൽ പറഞ്ഞു. മുകേഷ് കുമാർ മീണ എന്നയാളെ ഒരു സംഘം മർദിച്ചുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ബൻസൂർ സ്വദേശിയാണ് മീണ. മരിച്ചയാളുടെ സഹോദരിയുടെ പരാതിയിൽ ആറ് പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തതായി ഡിഎസ്പി ദാൽ പറഞ്ഞു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന്‍റെ ആക്രമണം മൂലമാണ് മീണ മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്നും ദാൽ…

Read More